ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ചെരിപ്പു പങ്കിട്ട കൗമാരം

രചന : ബിന്ദു വിജയൻ, കടവല്ലൂർ. ✍ ഭക്ഷണം പങ്കിട്ടു എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഒറ്റജോഡി ചെരിപ്പ് പങ്കിട്ട കഥ എനിക്ക് മാത്രമേ പറയാനുണ്ടാവുകയുള്ളൂ എന്നാണ് തോന്നുന്നത്.പ്രീ ഡിഗ്രി പരീക്ഷയെഴുതി, റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് ഞാനും എന്റെ പ്രിയ കൂട്ടുകാരിയും കൂടി…

വെക്കേഷൻ.

രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍ ഇത് നിങ്ങളെ സ്കൂളല്ലപാർക്കുമല്ല.ബഹളങ്ങളിൽതോറ്റുപോകുന്നസൈനുവിൻ്റെ ശബ്ദം.ഇത് വീടല്ലേഞങ്ങളുടെ വീടല്ലേന്യായമായ ചോദ്യങ്ങളൊന്നുംചോദ്യം ചെയ്യേണ്ടതില്ലഉള്ളിൽ വരച്ചിട്ട ചിത്രങ്ങളാണവർപലപ്പോഴായി പുറത്തിറക്കുന്നത്.ചുമരുകൾ സ്വന്തമെന്ന ബോധ്യത്തിലാണ്കുട്ടികൾ ആകാശമായിവലിച്ചുകെട്ടുന്നത്ക്യാൻവാസായി മുറിച്ചു വെക്കുന്നത്ബ്ലാക്ക് ബോർഡാക്കുന്നത്പാടവും പൂന്തോട്ടവുമാക്കുന്നത്ചുമരിൽ വിമാനം പറക്കുംചിലപ്പോൾനക്ഷത്രങ്ങൾ തൂങ്ങും.വാടകവീട്ടിലെ ചുമരുകൾഎപ്പോഴും വൃത്തിയുള്ളതായിരിക്കുംചില്ലലമാരയിൽഅഥിതികളെ കാത്തിരിക്കുംപാത്രങ്ങൾ പോലെഒരധികാരവുമില്ലാതെഅനങ്ങാതിരിക്കുംവീട്,…

“മണ്ണീർ”

രചന : രാജു വിജയൻ ✍ (തിരിച്ചു വരില്ലെന്നു കരുതി, തിരിച്ചിടലുകളിൽ നിന്നൊഴിവാക്കിയ ഒരുവന്റെ തിരിച്ചു വരവ് അവനിൽ തന്നെ തിരിച്ചറിവുണ്ടാക്കിയപ്പോൾ രൂപപ്പെട്ടതാണീ കവിത… മണ്ണീർ) നിനക്കു ചേർന്നൊരീകറുത്ത മണ്ണിനെപകുത്തെടുക്കുവാൻവരില്ലുറയ്ക്ക നീ..തപിച്ച മാനസംപുറത്തെടുക്കുവാൻതുനിയയില്ലിനിതിരിക്കയാണു ഞാൻ..അടർന്നു വീണൊരെൻചകിത നാളുകൾനിനക്കെടുക്കുവാൻത്യജിച്ചിടുന്നു ഞാൻ..നിറഞ്ഞ കൺകളിൽനിശീഥമില്ലിനിനനഞ്ഞ നാൾകൾ…

യുദ്ധം.

രചന : ബിനു. ആർ. ✍ കാലമെല്ലാം മയങ്ങിത്തിരിഞ്ഞുകിടക്കുന്ന കഴിഞ്ഞയിരുളുനിറഞ്ഞരാത്രികളിലെവിടെയോ പരസ്പര-മിടയുന്ന കൊമ്പിനുള്ളിൽപരമപ്രതീക്ഷയിൽ കോർക്കുന്നുവമ്പന്മാരുടെ ബുദ്ധിത്തലകൾ.പിടഞ്ഞുവീഴുന്നവരുടെ കവിളിൽസ്മാർത്തവിചാരത്തിന്റെബാക്കിപത്രമായ്, തെളിയാത്തനുണക്കുഴികൾ തേടാംനുണയിൽ കാമ്പുണ്ടോന്നുതിരക്കാംആർത്തികൾമൂക്കുന്നവരുടെ കോതി –ക്കെറുവിൻ ശാന്തതകൾ തിരയാം.ഇല്ലാക്കഥകൾ മെനയുന്നവരുടെകൂടയിൽ സത്യത്തിൻ കലകലയെന്നുചിലമ്പിക്കുംവെള്ളി നാണയങ്ങൾതിരയാം,അസത്യത്തിൻ മുള്ളുകൾകൈയിൽകോർക്കാതിരിക്കാൻനനുത്തപുഞ്ചിരിയുടെ ആവരണമിടാം.അടർന്നുചിതറിക്കിടക്കുന്നസ്നേഹത്തിന്നിടയിൽ കുശുമ്പിന്റെകൂർത്തു മൂർത്ത കുസൃതികൾതിരയാം,നേരല്ലാശരിതെറ്റിന്റെ കരിഞ്ഞുപോയപത്രത്തിന്നിടയിൽ…

തളിർത്തുയരുക

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തളർന്നുനിൽക്കാനുള്ളതല്ലയീ ജീവിതംതകർന്നുപോകാനുള്ളതല്ലയീ ഹൃത്തടംതലമുറകൾക്കുദയകാലം പകരുവാൻതളിർത്തെഴുന്നേൽക്കനാം; സഹനാർദ്ര ഹൃത്തിനാൽ.താമ്രപത്രം ലഭിച്ചേക്കില്ലയെങ്കിലുംതരിശാക്കിടാതെ സൂക്ഷിക്ക,നാം ചിന്തകംതാഴ്ന്ന തട്ടായ് നിൽക്കയേവമീ നന്മകം;താളമോടനുദിനം തുടരട്ടെ ഹൃത്തടം.തമ്മിൽത്തകർക്കാതിരിക്കയാ, സ്വസ്ഥകംതഴുകിക്കടന്നെത്തുമഴകാർന്ന ജീവിതംതാഴേപ്പതിക്കാൻ തുടങ്ങുന്ന സലിലവുംതഴച്ചൊഴുകീടുന്നു പുഴകളായ് നിർണ്ണയം.തീരത്തണയാൻ കൊതിക്കുന്ന തിരകളായ്തുടരേണ്ടതില്ല നാം; തലതല്ലിടേണ്ടകംതളരാതുണർവ്വിൻ…

ശേഷിപ്പു

രചന : അഷ്റഫ് കാളത്തോട് ✍ The Remnant (ശേഷിപ്പു) എന്ന സാറ്റയർ കവിതയുടെ മലയാള പരിഭാഷ ലോകം തീയിൽ മുങ്ങി,ആകാശം ചാരമായി വീണു.മനുഷ്യരുടെ കരച്ചിൽ ഇല്ലാതായിചരിത്രത്തിന്റെ അവസാന രംഗം മാത്രം.ശൂന്യമായ തെരുവുകളിൽ പതാകകൾ ചിതറി,രാജധാനികൾ എല്ലാം അഗ്നിയുടെ ശ്മശാനങ്ങൾ.അവിടെ നടന്നുവന്നത്രണ്ടു…

പിന്നെയും ചില നബിദിന ഓർമ്മകൾ

രചന : സാബി തെക്കേപ്പുറം ✍ നബിദിനായ്ക്ക്ണോലോ…“പാനൂസിനെക്കുറിച്ചോർക്കാതെ ഏത് നബിദിനമാണ് കടന്നുപോയിട്ടുള്ളത്???”പണ്ട്, മോൻ കുഞ്ഞായിരുന്നപ്പോൾ ഞാനിതേ ഡയലോഗടിച്ചപ്പോ, ഓൻ ചോദിക്ക്യാ…“ആരാ പാനൂസ്??ങ്ങളെ പഴേ ലൈനേയ്നോ…ന്ന്”(വിത്തുഗുണം പത്തുഗുണം😜)ഞാൻ ചിരിക്കണോ കരയണോ…ന്നറിയാണ്ട് ബ്ലിങ്കിക്കൊണ്ട് നിൽക്കുമ്പം, ഓന്റുപ്പ കേറിയങ്ങ് എടപെട്ടു“കുരുത്തം കെട്ടോനേ…പാനൂസ് ന്ന് പറഞ്ഞാ മനുഷ്യനല്ല,…

നര

രചന : സജീവൻപി. തട്ടയ്ക്കാട്ട് ✍ നരവന്നമനസ്സിന്നുരയ്ക്കുന്ന മോഹങ്ങൾവർണ്ണങ്ങൾ പകർന്നുമോഹങ്ങൾ തുരുതുരെപ്രസവിച്ചു കൊണ്ടിരുന്നുദിവസം തികയാതെഓരോന്നും മൃതിയടഞ്ഞുഒന്നു മാത്രം ശേഷിച്ചുഅതിന് ഞാനൊരു പേരുകണ്ടെത്തി” നിരാശ”നിരാശയെ ഞാനെന്റെനരവീണ മനസ്സിന്റെതൊട്ടിലിൽ കിടത്തി..ഒരിക്കലും ഉറക്കം വരാത്തനിരാശ വാകീറികരയുമ്പോൾഎന്റെകൈവശം താരാട്ടുവാൻഈണമില്ലാത്തയിന്നലകളുംശബ്ദമറ്റ്പോയവിഹ്വലതകളുംകണ്ണീരിന്റെയുപ്പും മാത്രം…..പോയ കാലത്തിലെനല്ലയോർ-മ്മകളൊക്കെയും നര വീണ്കൊഴിഞ്ഞു കൊണ്ടിരുന്നു….,..നാളെ നരയ്ക്കാത്തപുതിയത്കിളിർക്കുവാനായി..…

തിരുവനന്തപുരത്തെ ഓണം ഡ്രോൺ ഷോ.എ ഐ സാങ്കേതിക വിദ്യയുടെ നേർക്കാഴ്ച്ച?

രചന : വലിയശാല രാജു ✍ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും വരുന്ന സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ ഓണം വാരഘോഷത്തിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഡ്രോൺ ഷോ. ആയിരത്തോളം ഡ്രോണുകൾ ഉപയോഗിച്ച് കനകക്കുന്ന് കൊട്ടാരത്തിന്റെ രാത്രി ആകാശത്തെ വർണ്ണാഭമാക്കി മാറ്റിയ ഈ…

വഞ്ചിപ്പാട്ടും… വാര്യരും

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ പള്ളിയോടമതിങ്കലമർന്നുകുഞ്ഞോള തുള്ളിച്ചകണ്ടു മനം കുളിർന്നുതുഴതള്ളി വെള്ളം പകുത്തുനുരചിന്തിയതിദ്രുതം നീങ്ങുംജലയാന ഗതിയതിങ്കൽസ്വയം മറന്നു നൃപതൻചാരത്തു മരുവീടിനവാര്യരോടിവ്വണ്ണമോതിനാൻതമ്പുരാൻ ക്ഷണത്തിൽതുഴതള്ളും താളമതികൃത്യതയാർന്നഹോചേർക്കുന്നു കാവ്യചാരുതനമ്പിടുന്നേൻ മഹാമനീഷിയാം അവിടുന്നിൻകവനചാതുരിയെചമച്ചുതരികതുമ്പം തീർത്തിമ്പംചേർക്കുമാറൊരു പുത്തൻകാവ്യോൽപ്പന്നമതു വിളംബമെന്യേ …….നമ്പുവതു നമ്പിയാരെഅവിടുന്നിൻ കവിതപണിയുംകുതൂഹലമതൊന്നിനെ താൻഎതിർവാക്കോരാതെതിരുവായ്മൊഴിയതു പോറ്റണംപോറ്റീടായ്കിലതു വിശ്വാസഹേതുവതി…