ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ നടന്ന വോളിബോൾ ടൂർണ്ണമെന്റ് പഞ്ചാബ് ഒന്നാം സ്ഥാനം നേടി.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ✍. ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടു കൂടി നടത്തിയ ചിക്കാഗോ വോളിബോൾ ടൂർണ്ണമെന്റ് വൻ വിജയമായി നടത്തപ്പെട്ടു.നൈൽസിലുള്ള 8800 w .Kathy Lane ലുള്ള ഫെൽഡ്‌മാൻ കോർട്ടിൽ നടന്ന മത്സരം ഒരു…

നമുക്കിടയിലൊരുകൂടിക്കാഴ്ചയ്ക്ക് കാലം

രചന : ലേഖ വാസു ✍ നമുക്കിടയിലൊരുകൂടിക്കാഴ്ചയ്ക്ക് കാലംവഴിയൊരുക്കുമോയെന്നറിയില്ല.അന്ന്, നമുക്കിടയിലുണ്ടായിരുന്നഈ മൗനത്തിനു ചുറ്റുമായ്വാക്കുകൾ കൊണ്ടുള്ളവർണ്ണത്തൊങ്ങലുകൾ തൂക്കണംഒരു വിടവുമവശേഷിക്കാത്ത വിധം.മിഴികൾക്കുള്ളിൽമിഴികളെ നട്ടുവെയ്ക്കാനും.ചുണ്ടുകൾക്ക് പരസ്പരംസംവദിയ്ക്കാനും,വിരലുകൾക്ക്വിരലുകളുടെ മേൽവിരുതുകാട്ടാനുമുള്ളഅവസരമൊരുക്കണം..നിന്റെ ഹൃദയത്തിന്റെകോണിലെന്നോട് പറയാതെഒളിച്ചുവെച്ചിരുന്നതൊക്കെയുംനീ പറയുന്നതിന് മുൻപേഞാനെടുത്തു വായിച്ചറിയും.ശേഷം അരികിലേയ്ക്കെത്തിനിന്റെ നെറ്റിയിലേയ്ക്ക്പാറിവീണ മുടിയിഴകളെയുംചേർത്തു ഞാൻ നിന്റെചന്ദന ഗന്ധത്തെ ചുംബിക്കും.എത്രയോ കാലം…

ഒരാളെ മനസിലാക്കാൻ

രചന : പ്രസീദ ദേവു ✍. ഒരാളെമനസിലാക്കാൻപഠിച്ചിട്ടു വേണംപ്രണയിക്കുവാൻ,ശേഷം വേണംഒന്നാകുവാൻ,ആവശ്യകതകൾകഴിഞ്ഞ് ഇട്ടെറിഞ്ഞുപോവുന്നത് പ്രേമമല്ല,ആവശ്യത്തിനായിഉപയോഗിച്ച്ഒഴിഞ്ഞു മാറുന്നതുംപ്രേമമല്ല,രണ്ടു പേരുടെ ഉടമ്പടി കരാർമാത്രമാണ് പ്രേമം,നല്ല സുഹൃത്തുക്കളുമായിനിങ്ങളത് പങ്കുവെച്ചാൽഅതിൽ 90% ആളുകളും അതിനെനശിപ്പിക്കും,10% പേർ മാത്രമാണ്യഥാർത്ഥത്തിൽ നിങ്ങളുടെസുഹൃത്തുക്കൾ,ആ പത്ത് പേര് മതിനിങ്ങൾക്ക് ,വിവാഹം കഴിഞ്ഞ്ഏറെ നാൾക്കു ശേഷമാണ്യഥാർത്ഥത്തിൽപ്രണയിക്കാനുള്ള…

കലണ്ടർ

രചന : അനിൽ മാത്യു ✍. ആ അടുക്കളയുടെ ഭിത്തിയിൽ, പൊടിപിടിച്ച ഒരു കലണ്ടർ ഉണ്ടായിരുന്നു.ഏതോ ബാങ്കിന്റെ സൗജന്യമായി കിട്ടിയത്.ഒത്ത നടുക്ക് ഒരു ചിരിക്കുന്ന കുട്ടിയുടെ വലിയ പടം.താഴെ തീയതികൾ.​അമ്മ അതിനെ അവിടെ തൂക്കിയത് “ഇതവിടെ ഇരുന്നോട്ടെ. സമയം അറിയാമല്ലോ” എന്ന്…

പവർ കട്ട്

രചന : സുരേഷ് നായർ മങ്ങാട്ട്✍. ശൈശവത്തിൽകറന്റ് പോയി,മണ്ണെണ്ണയൊഴിച്ച,ഒറ്റവിളക്കിന്റെചുറ്റുമെല്ലാരും കൂടി.ബാല്യത്തിൽപിന്നെയും കറന്റ് പോയി,മേശമേലും നിലത്തുംറാന്തലിന്റെ തിരിതാണുംപൊങ്ങിയും മിന്നി.കൗമാരത്തിൽലോഡ്ഷെഡ്‌ഡിങ്ങ്,മെഴുകുതിരിനിലത്തും തിട്ടയിലും,ഉരുകിയൊലിച്ചു.യൗവനത്തിൽവൈദ്യുതി നിയന്ത്രണം,അടിയന്തിരഉപയോഗങ്ങളിൽവെളിച്ചം കിട്ടി.വാർദ്ധക്യത്തിൽപവർ കട്ടായിതല തിരിഞ്ഞചിന്തകൾവെളിച്ചം തന്നു.വർത്തമാനത്തിൽപവർ കട്ടാവുന്നില്ല,വൈദ്യുതിയുംവൈദ്യശാസ്ത്രവുംസുഹൃത്തുക്കളായി.

കിനാച്ചെപ്പിന്നു

രചന : സാബി തെക്കേപ്പുറം✍. കണ്ണിമ തെല്ലൊന്നു ചിമ്മി ഞാനെൻ,കിനാച്ചെപ്പിന്നു മെല്ലെ തുറന്ന നേരം…കാതോരമൻപോടെ തഴുകിയിങ്ങെത്തുന്നുകാവ്യലോലം നിന്റെ മൃദുനിസ്വനം,കരളിലമൃതം നിറയ്ക്കുന്ന കുളിർ നിസ്വനം…വാക്കുകൾ പൂക്കും തളിർച്ചില്ല തന്നിലായ്ചേക്കേറുമോമൽ കിളികളായ് നാം…കൊക്കുരുമ്മി, ഇളം തൂവലാൽ നോവാറ്റിതണലായ് പരസ്പരം നിന്നതല്ലേ…അമ്പിളി പൂക്കുന്ന താഴ്വരയിൽ,ഇമ്പമേറുന്നൊരാമ്പൽ കുളക്കടവിൽ…ചെമ്പകപ്പൂമണമേറ്റുന്ന…

പൊക്കമില്ലാത്തവന്റെപൊക്കം🎎

രചന : സജീവൻ.പി. തട്ടയ്ക്കാട്ട്✍. പൊക്കമില്ലെങ്കിലുംഞാനിന്നപക്വനല്ല…പൊക്കക്കുറവിന്റപോരായ്മതീർക്കുമീ-മനസ്സിന്റെ പൊക്കം…ഇഷ്ടങ്ങളെ മറന്നിട്ട്കഷ്ടങ്ങളെ നെഞ്ചി-ലേറ്റുമ്പോളെന്റെപൊക്കം വികസിച്ച്അന്യന്റെ മനസ്സിൽമുട്ടുമ്പോളെന്റെഉയരംകൂടുന്നു.,..പൊക്കംകൂടിയവന്റെമനസ്സ് വികടമല്ലാത്തചിന്തകളാൽവികലമാകുമ്പോൾപൊക്കമുണ്ടെങ്കിലു-മന്യമനസ്സിലവനെന്നുംപൊക്കമില്ലാത്തവൻ…പൊക്കവും,വാമനത്വവുംതീർക്കുന്നതഅനാട്ടമിയോഫിസിയോളജിയോയല്ലസമാനതകൾ കണ്ടെ-ത്താനാകാത്ത മർത്യന്റെകറുപ്പ്പൂണ്ട മനസ്സും,അതിനെ ബൗദ്ധികവ്രണംപൂണ്ട ചിന്തകളും മാത്രം!

കടൽ കണ്ടിരുന്നുവോ?

രചന : ജയന്തി അരുൺ ✍. ഭൂമിയിലെയേറ്റവുംവലിയ വെള്ളച്ചാട്ടവുംതോരാമഴയുംഅമ്മയുടെകണ്ണുകളിൽനിന്ന്കലങ്ങിക്കുത്തിവീഴുന്നതുകണ്ടഒരു പെൺകുട്ടിനിർത്താതെപെയ്യുന്ന മഴയെഇടംകാലുകൊണ്ടുതട്ടികടലിലെറിഞ്ഞു.അമ്മയ്‌ക്കൊപ്പംനീയും നീന്തിക്കയറൂഎന്നിടിവെട്ടിപ്പെയ്തു.കർക്കടകപ്പെയ്ത്തിൽകൂലംകുത്തിയൊഴുകിയപെരിയാറിനോടുപൊരുതികരകയറ്റാൻ കയർകടിച്ചുനീന്തിയൊഴുകിയമ്മഅമ്മിണിപ്പയ്യിനൊപ്പംആദ്യമായിട്ടന്ന്കടലു കണ്ടിട്ടുണ്ടാവുമോ?ചേറിൽപുതച്ചമ്മയെപെരിയാറെടുത്തോ?ആദ്യമായിന്ന്കടലുകണ്ടവൾഅമ്മയെമണത്തു,അമ്മിണിയെ മണത്തു..വിശപ്പും വേദനയുംപിണ്ഡതൈലവും മണത്തു,പാലും ചാണകച്ചൂരുംപച്ചപ്പുല്ലും മണത്തു.കാലിൽ പതഞ്ഞുകയറിയകടലിനെ തോണ്ടിയെറിഞ്ഞ്,തീരത്തു കെട്ടഴിഞ്ഞു നടന്നപുള്ളിപ്പശുവിനെയവൾഅമ്മേയെന്നു നീട്ടിവിളിച്ചു.‘കടലുകണ്ടിരുന്നുവോ ?നീലക്കടൽ കണ്ടിരുന്നുവോ?’

കുപ്പായം.

രചന : ഗഫൂർകൊടിഞ്ഞി ✍. എടുക്കാചരക്ക് പോലെകീറിപ്പിഞ്ഞിയ കുപ്പായം.മഴവിൽ ശോഭയിൽ തുടിച്ചു നിന്നബഹുവർണ്ണങ്ങൾകാലം കവർന്നിരിക്കുന്നു.ചാരം പടർന്ന ആകാശം പോലെകരിമ്പൻ കുത്തിയിരിക്കുന്നു.പലയിടത്തും നാണം മറക്കാൻകഷ്ണങ്ങൾ തുന്നിച്ചേർക്കേണ്ടിവരുന്നു.ഉണങ്ങാത്ത മുറിവുകൾ പോലെഅഴുക്കു പുരണ്ട് ദുർഗന്ധം വമിക്കുന്നു.അലക്കാൻ കഴിയാത്തവിധവുംഅലക്കിയാൽ വെളുക്കാത്ത വിധവുംവർഷങ്ങളുടെ പഴമയിൽനൂലിഴകൾ വേർപ്പെട്ട്പൊടിഞ്ഞു പൊടിഞ്ഞു പോവുന്നു.അഴിച്ചിടുന്ന…

ഒരു ബന്ധം നിലനിർത്തുവാൻ എന്തുമാകട്ടെ സഹിക്കാം…

രചന : സെറ എലിസബത്ത് ✍. ഒരു ബന്ധം നിലനിർത്തുവാൻ എന്തുമാകട്ടെ സഹിക്കാം… എന്തും താങ്ങാം… എന്തും വഴങ്ങാം… എന്ന രീതിയിൽ ജീവിക്കുന്നത്, സ്നേഹമെന്ന് തോന്നാമെങ്കിലും യാഥാർത്ഥ്യത്തിൽ അത് സ്വയം നഷ്ടപ്പെടുത്താനുള്ള ഏറ്റവും എളുപ്പവഴിയാണ്. സ്നേഹത്തിന് വേണ്ടി എന്തും ചെയ്യാം, എത്രയും…