ജൂതന്റെ വരികൾ 🖤

രചന : സായ് ദേവ്✍ നാവ് പുഴുത്തനാരികളുടെനാടിയോട്ടംനിലയ്ക്കുന്നവരെനാരധനൊരുവന്റെനാട്ടു കൂട്ടത്തിലെന്യായാവിഥികൾപ്പുറമോന്നില്ലനാടിയെല്ല് നിവരാത്തനേരിന് നിവർത്തിയില്ലാതെനിഖിർഷ്ട ജന്മങ്ങളുടെപുഴുത്ത നാവിന്റെപുഴുവരിച്ച വാക്കുകൾനക്കി തുടച്ചു നിർവൃതി അണയുന്നജന്മങ്ങൾ……..ആയിരം പേരുടെനിഴലിന്റെ ബലമതിൽമാത്രമേ വെളിച്ചം കാണുന്നശ്വാന പുത്രമാരിനാൽ ഇന്നിവിടം സമ്പന്നംനാലാളറികെനാവ് കൊണ്ട് നായാടിത്തരംനാല് നേരം മൊഴിയുന്ന നാരിയവൾക്ജന്മം കൊടുത്തവന്റെ എണ്ണംജീവിച്ച നാളിനെക്കാൾ…

പനങ്കള്ളും കരിമീനും36സൈസ് ബ്രായും

രചന : അശോകൻ പുത്തൂർ ✍ പണ്ടൊക്കെപുഴക്കടവിൽആരാ കുളിപ്പതെന്നുംതിരുമ്പതെന്നുംനാലഞ്ചു ഫർലോഗ് ദൂരന്നേമണംകൊണ്ടുംതല്ലലിന്റെ താളംകേട്ടുംതിട്ടപ്പെടുത്തുമായിരുന്നു ഞങ്ങൾകാലത്തേനാലഞ്ചുകുളത്തിലെകുളിയും അതോ (കുളികണ്ടോ )പനിപിടിച്ചതോർത്തു ചിരിപ്പതിപ്പോൾരാത്രി സദിരുകളിൽപെൺപിറപ്പുകളുടെഅളവും മണവുംഇരുപ്പും നടപ്പും വശികരണവുംകുതിരമുഖിയും ചന്ദ്രമുഖിയുംനീണ്ട മൂക്കും വിരിഞ്ഞ നെറ്റിയുംമുടി നീണ്ടവൾ മുടി ചുരുണ്ടവളുംപ്രബന്ധങ്ങളായികവിഗുരു അവതരിപ്പിക്കും.ഞങ്ങടെ നിശ്വാസങ്ങളിൽഗുരു ഉന്മത്തനാകും…… പൊടുന്നനെപണിക്കരുടെ…

മാറ്റുവിൻ ദുശ്ശീലങ്ങൾ🙏🙏🙏

രചന : മംഗളൻ എസ്✍ പിച്ചില, വിഷയിലയുണക്കിയുണ്ടാക്കിപുകയിലയെന്നോമനപ്പേര് നൽകിചെമ്മെത്തെറുത്തവ ബീഡികളാക്കിചേലൊത്ത മൂട്ടിലരിപ്പും പിടിപ്പിച്ച്ചേലിൽത്തുമ്പത്ത് തീയുംകൊളുത്തിചുണ്ടിൽപ്പിടിപ്പിച്ചങ്ങാഞ്ഞു വലിച്ച്കഞ്ചാവ് ബീഡി, മയക്കുമരുന്നകൾ-ക്കടിമകളായ് വഴിതെറ്റുന്നു തലമുറ! ഉണ്ണാനുടുക്കാനുമില്ലെന്നിരുന്നാലുംഉണ്ടാകും ചുണ്ടിൽ പുകയും ചുരുട്ടൊന്ന്!പലവിധ പുകയിലയുല്പന്നങ്ങൾ വാങ്ങിപതിയെക്കീഴ്ച്ചുണ്ടിനടിയിലമർത്തുന്നു!പുകയില ചേർത്തുമുറുക്കി നീട്ടിത്തുപ്പിപരിസപരം വൃത്തികേടാക്കുംകേമന്മാർ! പുകയിലയുല്പന്ന ലഹരി തേടുന്നവർപലതുണ്ടടിമകളർബുദ രോഗത്തിൻ!ശ്വാസനാളത്തിലും ചുണ്ടിലും…

🌹 ലഹരി വിമുക്ത കേരളം 🌹

രചന : ബേബി മാത്യു അടിമാലി✍ നമുക്കുയർത്താം ലഹരി വിമുക്തകേരളമെന്നൊരു സന്ദേശംലഹരി വിരുദ്ധ പോരാട്ടത്തിൽഅണിചേരുക നാം സ്നേഹിതരേനാട്ടിൽ വീട്ടിൽ ജീവിതമെല്ലാംദുസ്സഹമാക്കും വിഷലഹരിനാളെ വരുന്നൊരു പുതുതലമുറയുടെഭാവിയതോർത്തു പ്രവർത്തിക്കാംഅപകടകരമാം ലഹരി വിഷങ്ങൾഎന്നന്നേയ്ക്കുമുപേക്ഷിക്കാംലഹരിക്കടിമകളായൊരു ജനതനാടിതിനാപത്തറിയുക നാംനാട്ടിലശാന്തി വിതയ്ക്കുമവർനാടിതു നരകമതായ് മാറുംനാശത്തിന്റെ വക്കിൽ നിൽക്കുമീനാടിനെ രക്ഷിക്കാൻവേണ്ടിനാടു നശിക്കാൻ…

അച്ഛനെന്ന മഹാകാവ്യം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ പതിവുപോലെ രാവിലെ നടക്കാനിറങ്ങുകയായിരുന്നു ശേഖരൻ . തന്റെ സന്തതസഹചാരിയായ വാക്കിംഗ് സ്റ്റിക്കെടുത്തു മുറുകെ പിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങാൻ നോക്കുമ്പോഴാണൊരു. വണ്ടിയുടെ ശബ്ദം കേൾക്കുന്നത്.“ആരാണാവോ ? ഇങ്ങോട്ടാണല്ലോ വരുന്നത്. ശേഖരൻ നോക്കി നിൽക്കെ ഒരു കാർ വീടിനുനേരെ മുറ്റത്ത്…

മനുഷ്യനും തെരുവുനായ്ക്കളും

രചന : ഷൈലകുമാരി✍ കേരളംദൈവത്തിൻ സ്വന്തംനാട്പണ്ടിതുകേട്ട് വളർന്നുനമ്മൾകേരളം ഭ്രാന്താലയമെന്നുകേട്ടുജീവിതയാത്രയിൽ പിന്നീടെന്നോ? ഇന്നോ? നായകൾതന്നുടെ ജന്മനാടായ്മാറിപ്പോയ് സുന്ദരമെന്റെ നാട്!കവലകൾതോറും വിലസിടുന്നുരക്തംനുണഞ്ഞു രസിച്ചിടുന്നുജീവനെടുത്തു കളിച്ചിടുന്നു; ആബാലവൃദ്ധം ജനങ്ങളുമീദുഷ്ടമൃഗത്തിൻ കടിയേറ്റിട്ട്ചോരയൊലിച്ച് നടന്നിടുന്നു;കൊല്ലുവാനാവില്ല തല്ലുവാനുംമൃഗസ്നേഹികൾ മുറവിളികൂട്ടിടുംകേസുകൊടുക്കുമുപദ്രവിക്കുംജീവിതം ജയിലഴിക്കുള്ളിലാകും; ആന, കടുവയും, കാട്ടുപോത്തുംസ്വര്യവിഹാരം നടത്തിടുന്നുമനുഷ്യനുമാത്രം വിലയിടിഞ്ഞുമർത്ത്യജീവിതം കാക്കുവാനാരുമില്ലഅവന്റെ വേദനകാണുവാനാളുമില്ല;…

കവികളെ സൃഷ്ടിക്കുന്ന ഇടങ്ങൾ.

രചന : വാസുദേവൻ. കെ. വി✍ ഞായർ പുലരിയിൽ മൂത്തവളെ പാട്ടു ക്‌ളാസിൽ കൊണ്ടാക്കി മടങ്ങുമ്പോൾ ഇത്തിരി മോഹം. ഞായർ ശപ്പിടൽ ഫാസിസ്റ്റു വിരുദ്ധമാക്കാൻ. റീൽസ് ഉലകം പോലെ കൊഴുത്ത തുട കാഴ്ചകൾ ഇറച്ചിക്കടയിൽ തൂക്കിയിട്ടിരിക്കുന്നു. കുട്ടൻബീഫ് വെട്ടിനുറുക്കി വെച്ചിരിക്കുന്നു പോക്സോമനമുണർന്നു.…

🥃ലഹരി മാടി വിളിയ്ക്കുമ്പോൾ🍷

രചന : കൃഷ്ണമോഹൻ കെ പി ✍ ഇഞ്ചിഞ്ചായ് മരിയ്ക്കണോകൊഞ്ചു പോൽച്ചുരുളണോപഞ്ചാര കൂടീട്ടുള്ള അസുഖങ്ങൾ വരുത്തണോഎങ്കിലെൻ ഗൃഹത്തിൻ്റെ വാതിലു തുറന്നെത്തൂഎന്നും ഞാൻ നിനക്കായി കാത്തിരിക്കുന്നൂസഖേഉള്ളതു പറയട്ടേ, ഞാൻ നുര പതയുന്നതുള്ളലു വരുത്തുന്ന വിഭ്രമം തന്നെ, പ്രിയാലഹരിയെന്നെനിയ്ക്കു പേർ എന്നെ പ്രാപിക്കുന്ന,ലക്ഷങ്ങൾ കുടിയ്ക്കുന്നൂ…

.. വേശ്യ…. 

രചന : സ്ബിൻ കെ വി ആർ ✍ നഗരം ഇരുൾ വിഴുങ്ങിതുടങ്ങി…….തെരുവിളക്കുകൾ ഉണർന്നു……പീടികക്കോലായിൽ നിഴൽ മൂടിയചുവരുകൾക്കിടയിൽ നിന്നുമവൾമറനീകി കടന്നുവന്നു……………..ചുവന്നു തുടുത്ത ചുണ്ടുകൾ……….വശ്യതയാർന്ന കണ്ണുകൾ…,മാദകഗന്ധം തുളുമ്പുന്ന മേനി………അവൾ..മുടിയിൽ ചൂടിയ മുല്ലപ്പുഅവിടെ രതിസുഗന്ധം പരത്തി…….തെരുവ് അവൾക് നേരെ കണ്ണെറിഞ്ഞു….അവളുടെ ഉടലഴക് അളന്നു….മാംസ്സദാഹികൾ ചൂളമിട്ടു..,..അർപ്പുവിളികൾ..,…

മെർലിൻ വിരിച്ച വല.

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ ഫ്രാൻസിൽ വെച്ചു നടന്ന ഒരുരാജ്യാന്തര സമ്മേളനത്തിൽ മെർലിനെ കണ്ടുമുട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയഅബദ്ധം ആണെന്ന്സേതുവിന് ആ യാത്രയിൽബോധ്യമായി.ലീല അറിഞ്ഞാൽ എന്തു വിചാരിക്കുന്നുള്ളഭയപ്പാട് വേറെയും.ന്യൂഡൽഹിയിലെ വിമാനത്താവളത്തിൽ എയർ ഫ്രാൻസ് വിമാനത്തിൽ നിന്നു ഇറങ്ങുമ്പോൾ അതു കലശലായി.ഒരു മോശകാലം…