രാത്രിയുടെ തേങ്ങലുകൾ.

രചന : ബിനു. ആർ✍ ഇന്നലെ പാതിരാവിൽനഗരപ്രാന്തത്തിൽഞാനലയവെ,കണ്ടുഒരു കുടുംബത്തിൻദീർഘനിശ്വാസവുംമക്കളുടെ പശിയടക്കാനായ്തിളയ്ക്കുന്നവെള്ളത്തിൽകയിലുകൊണ്ടിളക്കുന്നഒരമ്മത്തൻ തപ്തനിശ്വാസവും…പകലിന്റെ പടവുകളിറങ്ങി-ക്കഴിഞ്ഞപ്പോൾസാരിത്തുമ്പിന്നറ്റത്തൊ-തുക്കിവച്ചു കൂട്ടിക്കെട്ടിവച്ചഒരുപിടി ചില്ലറനാണയങ്ങളിൽമക്കളുടെ ജീവിതത്തിൻവിശപ്പും ഉൾപ്പുളകവുംതിളങ്ങിക്കളിച്ചിരുന്നു.പകലന്തിയോളം റോഡു-വക്കത്തുപേക്ഷിക്കപ്പെട്ടചപ്പുചവറുകളിൽ നിന്നും തന്റെമക്കളെപ്പോറ്റാനുള്ള അരിമണികൾ പെറുക്കിയെടുക്കവേ,പിതാവിൻ കനവുകളിൽ ഉതിർന്നവേർപ്പിൻ കാണികകളിൽനിറഞ്ഞ ഉച്ഛ്വാസനിശ്വാസങ്ങൾതത്തിക്കളിച്ചിരുന്നു..അമ്മയുമച്ഛനും വരും-വരേയ്ക്കുംതന്നിളയ–കുട്ടികളെ പരുന്തും പ്രവുംതട്ടിക്കൊണ്ടുപോകാതെ,തന്റെ ചിറകുകളിലൊളിപ്പിച്ചുകൊണ്ടുനടന്നൊരാപെൺകിടാവിൻതപ്തനിശ്വാസങ്ങളുംതീയും പുകയും ഉയരുന്നതി-നൊപ്പംമാനത്താകെയുംപറന്നുകളിച്ചിരുന്നു.തണുത്തകാറ്റിൻ വീശലുകൾ-ക്കിടയിൽ…

വിഷപ്പുക ശ്വസിച്ചവർക്ക് വായുവിനെ ശുദ്ധമാക്കാനൊരു മാർഗ്ഗം….

ഹംസ.✍ വിഷപ്പുക ശ്വസിച്ചവർക്ക് വായുവിനെ ശുദ്ധമാക്കാനൊരു മാർഗ്ഗം…..ഈ ഭൂമിയിലെ എന്തൊക്കെ മലിനമായാലും മനുഷ്യനും മറ്റ് ജീവജാലങ്ങളും ഈ ഭൂമുഖത്ത് എവിടെയെങ്കിലും നിലനിൽക്കും, എന്നാൽ വായു മലിനമായാലോ ?അതോടുകൂടി എല്ലാം നശിച്ചു, ഇവിടെ ജീവൻ നിലച്ചു.സൂക്ഷിക്കണം വായു മലിനമാകാതെ…..എള്ളെണ്ണയിൽ തിരിയിട്ട് കത്തിച്ച് വെയ്ക്കുക,…

മേഘത്തോട്

രചന : തോമസ് കാവാലം✍ ( മനുഷ്യൻ കൊച്ചിയിലെ ബ്രഹ്മപുരത്ത് കാട്ടിക്കൂട്ടിയ വൃത്തികേടുകളിൽ മനംനൊന്ത് എഴുതിയ എളിയ വരികൾ ) മേഘമേ, നീയിത്രലാഘവത്തോടെന്തേഅര്‍ഘ്യം തളിയ്ക്കാതെയെങ്ങുപോകൂആഘാതമേറ്റുള്ളമർത്യനെകണ്ടു നീദുഃഖിതനാകുന്നോദൂരത്തങ്ങ്?ദുഷ്ടരീ ഭൂമിയിൽദുഷ്ടത മൂടുവാൻസൃഷ്ടിച്ചു വഹ്നികൾകഷ്ടമേവംകല്ലുകൾ പോലുമേകത്തുന്നീ ഗോളത്തിൽകാരിരുമ്പൊക്കെയുരുകും പോലെ.ഗർവിഷ്ടർ മാനവരുച്ഛിഷ്ടം കത്തിച്ചുയഥേഷ്ടം ദുഷിപ്പിച്ചീക്ഷിതിയെഉർവ്വിയിൽ ഞങ്ങളെസർവ്വം വിഷപ്പുകാനാരകത്തിന്മകൾനൽകീടുന്നോ?എന്തേ…

നിദ്രാവിഹീനം

രചന : ബിന്ദു വിജയൻ ✍ എല്ലാം മറന്നൊന്നുറങ്ങുവാൻഎന്നെ മറന്നൊന്നുറങ്ങുവാൻഅത്രമേൽ ആശിച്ചുവെങ്കിലുംനിദ്രപോലും കൈവെടിഞ്ഞുനീറുന്ന ചിന്തകൾ ചേർത്തിട്ടു വാറ്റിയജീവിതത്തുള്ളികൾ മിഴിയിൽനിന്നിറ്റവേകഴിഞ്ഞതാം കാലങ്ങളൊക്കെയുംവെറുമൊരു സ്വപ്നമായി തീർന്നെങ്കിലെന്നു ഞാൻവെറുതെയാണെങ്കിലും മോഹിച്ചു പോയിനിഴലും നിലാവും ഇഴച്ചേർന്ന നിശയിലെനിർനിദ്രാവീഥികൾ താണ്ടുവാനാകാതെമൗനത്തിൻ പാദങ്ങൾ വിണ്ടു കീറി.വേച്ചു വിറച്ചുപോയ് വേദനയാൽ..ഇനിയെന്ത് വേണമെന്നറിയാതെയുഴറുമെൻഉള്ളത്തിനുള്ളിൽ…

വെറുതെ ചില വിചാരങ്ങൾ

രചന : നളിനകുമാരി ✍ മുകളിലത്തെ നിലയിലെ ഈ മുറിയിലിരിക്കുന്നത് ഒരുതരം ഒളിച്ചുതാമസമാണ്. പനി പിടിച്ചു വായിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. പനിച്ചൂട് ഒന്ന് കുറയുമ്പോൾ ജനാലയുടെ കൊച്ചു ചതുരം എനിക്കു ആശ്വാസമാകുന്നു.മുന്നിലെ വഴിയിൽക്കൂടിപ്പോകുന്ന എല്ലാവരെയും എനിക്കു കാണാം. .ഞാൻ അവിടെയിരിക്കുന്നത്…

🤜🏽 അപച്യുതിയുടെ വയൽവരമ്പിൽ ആശയം വില്പന ച്ചരക്ക്🤛🏼

രചന : കൃഷ്ണമോഹൻ കെ പി ✍ രജതസിംഹാസനത്തിൽ കയറിപ്പറ്റും വരെരസിച്ചു വചനങ്ങൾ ചൊല്ലുന്നു ഭിക്ഷാംദേഹിരമണീയവസ്ത്രമിട്ടു ജനത്തിൻ മുന്നിലെത്തിരസകര വാഗ്ദാനങ്ങൾ ചൊല്ലിടുമനുദിനംരവമൊന്നൊതുങ്ങിയാ തെരഞ്ഞെടുപ്പും വിട്ടാൽരസികരെയൊന്നും നമ്മൾ കാണില്ലയതും സത്യംഇന്നലെ വരെ വന്നു കൈകൂപ്പി യാചിച്ചവർഇന്നിതാ സിംഹാസനം തന്മേലെ മരുവുമ്പോൾഇന്നിനിയെന്താണാവോ നേടേണ്ടതതെന്നുള്ളഇച്ഛയെ പ്രാപിച്ചവർ…

മാർച്ച് – 16 കുഞ്ഞാലി മരയ്ക്കാർ നാലാമനെ ചതിയിൽ കീഴടക്കുന്നു ..

രചന : മൻസൂർ നൈന✍ അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ ധീരദേശാഭിമാനികുഞ്ഞാലി മരയ്ക്കാർ നാലാമനായമുഹമ്മദലി മരയ്ക്കാർ കീഴടങ്ങിയത് 1600 മാർച്ച് 16 നായിരുന്നു .കൊച്ചിയിലെ കൊച്ചങ്ങാടിയിൽ ജനിച്ച അഹമ്മദാലി മരയ്ക്കാർ എന്ന കുഞ്ഞാലി ഒന്നാമനിലൂടെയാണ് മരയ്ക്കാർ വിഭാഗം സാമൂതിരിയുടെ സൈന്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്…

നിന്റെ മൗനം

രചന: സുരേഷ് പൊൻകുന്നം✍ കണ്ടിട്ടുമൊന്നും മിണ്ടാതെ പോകുന്നമൗനത്തെ ഞാനെന്ത്പേര് വിളിക്കണംനാം നടന്ന് നടന്ന് തീരാഞ്ഞനാട്ടിടവഴിയിലെ ചാഞ്ഞ് ചതഞ്ഞപൂക്കളെ കണ്ടുവോമാരിവിൽ മാരിയും മാനത്ത് വന്നിട്ടുംനടനം മറന്ന മയിൽ പോലെ നീയുംഇരുളും പൊരുളും തിരിയാതെനാം നവ വ്യഥ തിന്ന് തീരുന്നുഒഴുകുന്ന മിഴിനീരിലലിയുന്നു ജീവിതംതിരയാർത്ത് ആർത്തലച്ചെത്തുമീ…

എട്ടുകാലി മാൾ

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ‘എങ്ങിനെയാണോ എട്ടുകാലി തന്നിൽനിന്നുതന്നെ നൂലൂണ്ടാക്കി വലകെട്ടുകയും അതിനെ തന്നിലേക്കുതന്നെ പിൻവലിക്കുകയും ചെയ്യുന്നത്, എപ്രകാരമാണോ ഭൂമിയിൽ ചെടികളും ധാന്യാദികളും, ജീവനുള്ള മനുഷ്യശരീരത്തിൽ കേശരോമാദികളും മുളക്കുന്നത്, അപ്രകാരം നാശമില്ലാത്ത ബ്രഹ്മത്തിൽനിന്നും ഈ വിശ്വം മുഴുവനും ഉണ്ടാകുന്നു.…

വേദവ്യാസൻ പറയാത്ത കഥ
ഉത്തരായനം തന്ന കനവ്

രചന : മാധവ് കെ വാസുദേവ് ✍ ഉത്തരായന പാദം കടന്നാദിത്യന്‍ വരുന്നതുവരെ ഈവേദന കടിച്ചമര്‍ത്തി കാത്തുകിടക്കാന്‍ തീരുമാനിച്ചിരുന്നു മഹായുദ്ധം തുടങ്ങും മുന്‍പേ തന്നെ. യുദ്ധത്തിന്‍റെ പൂര്‍വ്വരാത്രിയില്‍ എല്ലാവരും ചര്‍ച്ചയില്‍ തങ്ങിക്കിടന്നപ്പോള്‍ മനസ്സ് അതില്‍നിന്നും ഒളിച്ചോടി. പണ്ടുകണ്ട ദു:സ്വപ്നം കൈയെത്തും ദൂരെനില്ക്കുന്നു.…