ശാന്തമാം ശാന്തമഹാസമുദ്രം.

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ എൻറെ “The Peaceful Pacific” എന്ന കവിതക്ക് ഒരു ഭാഷാന്തരശ്രമം: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തൂടെആയിരത്തിലേറെ മൈൽ ഒരു റോഡുയാത്ര –സിയാറ്റിലിൽനിന്നും സാൻ ഫ്രാൻസിസ്കോവരെ,സെക്വിം, ഓഷൻഷോർ, സീസൈഡിലൂടെ തുടങ്ങി –വലത്തുവശത്തുടനീളം ഇരമ്പും ശാന്തമഹാസമുദ്രം. വഴിനീളേ…

നീറ്റലുകൾ

രചന : ജോബിഷ് കുമാർ ✍ നഷ്ടങ്ങളുടേയുംഒറ്റപ്പെടലുകളുടേയുംനീറ്റലുകൾവാരി നിറച്ച ഖജനാവുകൾഉള്ളിലൊളിപ്പിച്ചുവച്ചവൻ്റെ വീടിനുള്ളിലേക്ക്കടന്നു ചെല്ലണം നിങ്ങൾഭൂമിയിലിന്നോളംകണ്ടിട്ടില്ലാത്തയത്രതെളിവാർന്ന പുഞ്ചിരി നൽകിനിങ്ങളെയവൻ സ്വികരിച്ച്അകത്തേയ്ക്കാനയിക്കുംഅവന് പിന്നാലെനടക്കുമ്പോൾഅവൻ്റെ ഹൃദയത്തിൻ്റെ ചുവരുകളിലേയ്ക്ക്നിങ്ങൾ തുറിച്ച്നോക്കരുത്അവിടെയെല്ലാംഅവനൊരുപാട് കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചുംചെയ്തിട്ടും തെറ്റിപ്പോയജീവിതത്തിൻ്റെ കണക്കുകൾനിങ്ങളെ വിഷമിപ്പിച്ചേക്കാംഅവിടെ കാണുന്ന എറ്റവും മനോഹരമായകസേരകളിലൊന്നിൽനിങ്ങളിരിക്കുകനിങ്ങൾ വരുമെന്ന്ഉറപ്പുള്ളതുകൊണ്ട് മാത്രംഅവൻ…

ഞാനില്ലാത്തിടം

രചന : ദത്താത്രേയ ദത്തു✍ ഇന്നലെ ഉച്ചയ്ക്കുംഞാൻ നടന്ന മുറ്റത്ത്ആരാണീപന്തലു കെട്ടിയത്….?എന്റെ ഭ്രാന്തിന്റെതെച്ചിക്കും പാരിജാതത്തിനുംആരാണീകറുപ്പ് ചാർത്തിയത്….?ഞാൻ ഓടി ഒതുക്കിവഴിയൊരുക്കിയ വീട്ടിലേക്ക്ആരുടെയൊക്കെപാദങ്ങളാണ്അടയാളമിടുന്നത്….?ഉമ്മറത്തെ പടിയിൽഞാൻ വച്ചിട്ടുപോയചായക്കോപ്പയിൽഉറുമ്പ്വീടൊരുക്കിയിരിക്കുന്നു…ഞാൻ ശബ്ദം കൊണ്ട് നിറച്ചഎന്റെ വീട്ടിന്ഇത്രയ്ക്കു മൗനംനൽകിയതാര്….എന്റെ ഗന്ധം നിറഞ്ഞ വീടിന്ആരാണീചന്ദനത്തിരി കുത്തിവച്ചത്…..ഒരിക്കൽ പോലുംഎന്റെയടുത്ത്തിരക്കൊഴിഞ്ഞ്ഇരിക്കാത്ത മനുഷ്യനാണല്ലോഎല്ലുന്തിനിൽക്കുന്നെന്നുപറഞ്ഞഎന്റെ ഫോട്ടോക്കു മുന്നിൽനിസ്സഹായനായിനോക്കിയിരിക്കുന്നത്….ഇസ്തിരി…

ഭൂമിക്കു പറയാനുണ്ട്

രചന : ഷാഫി റാവുത്തർ✍ നിനവുകളിൽ നിത്യവുംനിന്ദ്യമാം ചെയ്തികൾകരളിൽ കൊടുംതപംതീർക്കുന്ന മുറിവുകൾകണ്ണിൽ കദനത്തീ-യാളുന്ന കാഴ്ചകൾവയ്യനിക്കിനിയൊന്നുംമിണ്ടിപ്പറഞ്ഞിടാൻ… വന്മരക്കടയ്ക്കലുംകോടാലിയാഴ്ത്തുന്നജന്മങ്ങളുണ്ട് നശിച്ചപേ ജന്മങ്ങൾമലയും പുഴകളുംവിലപേശി വിൽക്കുന്നവിരുതരും തോണ്ടുന്നുസ്വയമേവ തൻകുഴി ഇരുളിൻമറവിലെൻഉടുതുണിയുരിയുന്നയന്ത്രക്കരം മുരളുംഘോഷങ്ങളുയരുന്നുകാട്ടുതീയാളിപ്പടരുന്നമാത്രയിൽവേട്ടയ്ക്കിറങ്ങുന്നുവെന്തമാംസത്തിനായ് പുഴകൾ ചുരത്താത്തവൃദ്ധസ്തനങ്ങൾ പോൽവറുതിയിലാണ്ടുപോയൂ-ഷരക്കാഴ്ച്ചയുംകരിയുംവയലുകളി-ടയ്ക്കിടെത്തേങ്ങുന്നുകരുണയില്ലാതുള്ളബധിരകർണ്ണങ്ങളിൽ കവിളിൽ കനത്തടി-യേറ്റ കൊടുംപാപിയഴലിങ്കലുലയുന്നുവിവശയാലയുന്നുസർവ്വം സഹയെന്നപേരിൽ തളച്ചെന്റെമാനം കവരുവാനോടിയടുക്കുന്നു. അതിരുകൾ…

ശ്യാമസുന്ദര കേര കേദാര ഭൂമി..

രചന : ഹാരിസ് ഖാൻ ✍ രാവിലെ ഉണരുന്നു, പല്ല് തേക്കുന്നു,ഓഞ്ഞ മുഖം കണ്ണാടിയിൽ കാണുന്നു, ബുൾഗാൻ താടി കറക്ട് ചെയ്യുന്നു, നരച്ച രണ്ട് രോമങ്ങൾ പിഴുത് കളയുന്നു, പുട്ടും കടലയും തിന്നുന്നു, പതിനൊന്നിന് ബീഫും പൊറാട്ടെയും കഴിക്കുന്നു, ലോട്ടറി എടുക്കുന്നു,…

മധുവോളം വരുമോ മധുവിൻ തേങ്ങൽ

രചന : മായ ടി എസ്✍ കാട് കരിയണ്കാറ്റ് പാടണ്കാട് ഇളകണ് മാളോരെ .മണ്ണിൻ കാതൽകാട്ടിൽ കാവലാൾഅലയും നാട്ടിൽശാപത്തിൻകൊടുങ്കാറ്റായിവിശപ്പിൻ തീനാളംനീതിദേവതെഅഴിയണം കെട്ടുകൾഉണരണം നേരുകൾവേണ്ട വേണ്ടഗാന്ധാരി വിലാപം .കണ്ണ് അറിയാത്തആർത്തി ഭൂതങ്ങൾകാണില്ല കേൾക്കില്ലസത്യം പറയും കണ്ണുകൾഎരിയും വയറിൻ ആന്തൽനെഞ്ചകം തകരും വേദന …

ഭാവദീപ്തി.

രചന : എസ്.എൻ.പുരം സുനിൽ ✍ കൗമാര കൗതുകമേറി രമിച്ചൊരെൻകമനീയകാലത്തു പാഠശാലേകൂടെ പഠിച്ചവളെയ്യുന്ന കണ്മുനകരളിലെ പീലിയായി ചേർത്തുവയ്ക്കേ, മാരിവിൽച്ചാരുതയേറും മനസ്സിലെമാധുര്യമെല്ലാമുറവ പൊട്ടിഅരുവിയാ, യുറവക്രമങ്ങൾ ത്രസിക്കയാൽവിരജിത പ്രണയത്തിൻ പാൽക്കടലായി. നവനീത ചേതനാ നനവാർന്ന പുലരിയിൽപവനൻ തലോടുന്ന നേരമിങ്കൽഅറിയാതെ കണ്ണടഞ്ഞകതാരിൽ തൂവിയോപ്രിയതോഴി തൻ പ്രേമശ്വാസഗന്ധം..?…

ഉച്ചവെയിൽ

രചന : മോഹൻദാസ് എവർഷൈൻ ✍ ആരോരും കാണാതെകൈവിട്ട സ്വപ്‌നങ്ങൾ,എവിടെ തിരഞ്ഞൊന്ന് നോക്കിടേണം..നെഞ്ചിലെരിയുന്നകനലിൽ തിരഞ്ഞൊന്ന്നോക്കിടേണം.കനകമായിന്നും തിളങ്ങുമാകനവുകൾകരളിന്റെയുള്ളിലെ ഇരുളകറ്റും.താംബൂലം തിരയുന്നമുത്തശ്ശിയിപ്പോഴുംകോലായിലാരെയോകാത്തിരിപ്പൂ.ചൊല്ലാൻ മറന്നൊരാപതിരില്ലാ പഴഞ്ചൊല്ല് കേൾക്കുവാനാർക്കുമെ നേരമില്ല.കിളിമരം പട്ടൊരു മുറ്റത്ത്,പടരുവാൻ കഴിയാതെമുല്ലയും പൂക്കാൻ മറന്നുപോയി.നന്മതൻ നറുമലരുകൾവാടിക്കരിഞ്ഞിട്ടുംഓർമ്മയിൽ സൗരഭ്യം മാഞ്ഞതില്ല.വിശക്കുന്നതപരാധമായൊരുതെരുവിന്റെ ഓരത്ത് ഒട്ടിയവയറുമായി അന്നം തിരയുകിൽദാനധർമ്മം…

ആദ്യ മഴ കണ്ട നാള്‍.

രചന : ജയരാജ് മറവൂർ✍ പെയ്യുന്നതിനിടെ മഴ പറയുന്നതുപോലെ തോന്നി. എനിക്കു ഇഷ്ടമാകുവാൻ തോന്നുന്നു നിന്റെ കവിള്‍ത്തടങ്ങളിലൂടെ മാനസനദീമുഖത്തേക്ക് ഒഴുകുവാന്‍ തോന്നുന്നു.പൂര്‍വ്വപ്രണയത്തിന്റെ നൂലിഴകളായ് നിന്റെ മനസ്സിലേക്ക് പെയ്തിറങ്ങണം.പക്ഷേ ഒരുകാലത്ത് മഴ പ്രണയത്തിന്റെ അടയാളമായിരുന്നു.ഈ നരച്ച പ്രായത്തില്‍ പെയ്യുമ്പോള്‍ നീ അനാഥയായതു പോലെ.ഏതോ…

പ്രണയത്തിൻ്റെ ജീവാന്തരങ്ങൾ!

രചന : ബാബുരാജ് ✍ (ഒന്ന്)അന്ന് അങ്ങനെയായിരുന്നു.കടലിൻ്റെ ഇരുകരകളിലിരുന്ന-വരുടെ ചിന്തകളിൽ അലകൾകേറി മേഞ്ഞിരുന്നു!കരയുന്നുണ്ടെന്നാണോ?കണ്ണുകളിൽ കാർ മേഘംപെയ്യുന്നത് എന്നെ കുറിച്ചായിരിക്കില്ല!പുഞ്ചിരിയുടെ ഉച്ചവെയിലിൽഉപ്പൊട്ടിയ എൻ്റെ മുഖംനിന്നിലേക്ക് അടുത്തുകൂടെന്നാണോ?പക്ഷെ എൻ്റെ മുന്തിരി തോട്ടത്തിലെതണൽ ഈ കടലുകളെ മൂടിയേക്കും!അപ്പോൾ മനസ്സെഴുത്തിൻ്റെപേനയുമായി നീയടുത്തുണ്ടാവുമോ?(രണ്ട്)ദുരിതങ്ങളുടെ കവിതകളല്ല!ജീവതാളത്തിൻ്റെ പ്രണയകവിത –യാകണം.ഇത് അനുരാഗത്തിൻ്റെജീവാന്തരകാലങ്ങൾ!ആർദ്രതകളുടെ…