Category: ടെക്നോളജി

കലിയുഗ കാലവർഷം

രചന : മംഗളൻ കുണ്ടറ ✍ പകലെത്ര പെട്ടന്ന് പോയകന്നുപറയാതെ പാതിരാവോടിവന്നുപടഹധ്വനിയുമായ് കാറ്റ് വന്നുപടപടാ വൃക്ഷങ്ങൾ വീണമർന്നു ചേക്കേറും ചില്ലകൾ താഴെ വീണുചേതനയറ്റു ഖഗങ്ങൾ വീണുചേലൊത്ത കുഞ്ഞുങ്ങൾ ചത്തുവീണുചെൽചെലെയമ്മക്കിളിയും കേണു ഇടവപ്പാതി തിമിർത്തു പെയ്തുഇടിയും മിന്നലും കൂടെ വന്നുഇടിവെട്ടി കർണ്ണപടം തകർന്നുഇടിമിന്നലേറ്റ്…

സ്നേഹം

രചന : അഷ്‌റഫ് കാളത്തോട് ✍ ദിവസവും സ്വപ്‌നങ്ങൾ എണ്ണിനോക്കണംമരണത്തിനു മുൻപ് വരെ കണ്ടസ്വപ്നങ്ങളിൽ എത്ര കള്ളങ്ങൾ ഉണ്ടായിരുന്നു എന്ന്..സ്വപ്നങ്ങളെ കരുതലോടെ ഏറ്റെടുക്കുകകാരണം സ്വപ്നങ്ങൾ ഉണങ്ങിയാൽജീവിതം കരിഞ്ഞുണങ്ങിയ കാടുപോലെയാകും..കാമുകിയുടെ സ്വപ്നത്തിൽ കാമുകൻമാത്രമായിരിക്കും..എന്നാൽ കാമുകന്റെ സ്വപനത്തിൽകാമുകിമാരുടെ നൈരന്തര്യമായിരിക്കും,എന്നുള്ള കുറ്റപ്പെടുത്തൽപരസ്പരം തുടരും..സ്നേഹത്തിന്റെ തുടക്കംഅതിന്റെ നാൾ…

ഇടവപ്പാതി

രചന : ദിവാകരൻ പികെ.✍️. തോരാമഴയിൽ തോരാതൊഴുകുന്നുകലങ്ങിയ കുത്തൊഴുക്കു പോൽ കണ്ണുനീർഇതുപോലിരിടവപ്പാതിയിലായിരുന്നല്ലോപേമാരിവന്നെല്ലാം കവർന്നത്.എന്നേക്കുമായ്നഷ്ടമായെനിക്കെല്ലാംകയ്യെത്തും ദൂരത്തു നിന്നും കണ്ണെത്താദുരത്തേയ്ക്കൊഴുകി പോയ ഉറ്റവരുടെനില വിളികൾകാതിലിപ്പോഴു മിരമ്പുന്നു.ഉള്ളിലൊളിപ്പിച്ച ചതി യുമായി ചാറ്റൽമഴകുളിരുമായി പതിയെ തഴുകിത്തലോടിപതിയെ കനിവില്ലാ കണ്ണിൽകണ്ടെതെല്ലാംനക്കി തുടക്കവെ നിലവിളികൾകേട്ടതേഇല്ല.പ്രളയഭീകരന്റെഅഴിഞ്ഞാട്ടത്തിനോടുവിലായിയുദ്ധക്കളത്തിലവശേഷിച്ചവർക്കുള്ളതിരച്ചിൽനഷ്ടക്കണക്കിലാദ്യത്തെ പേരെന്റെത്ജീവിച്ചിരിക്കുന്നെന്ന് ഓർമ്മപ്പെടുത്തൽ.അതിജീവനത്തിന്റെ നാൾ വഴികളിൽകുത്തൊഴുക്കിൽ…

വൃന്ദാവനം

രചന : ഷിബു കണിച്ചുകുളങ്ങര✍ കാണും നേരംകണ്ണിനഴക്കണികണ്ടാലോ ഏഴഴക്മധുരനിവേദ്യം കണ്ണനഴക്വെണ്ണനൈവേദ്യം പൊന്നഴക്കുണുങ്ങി വരുന്നു പൂവുടല്കനകച്ചിലങ്ക കിലുകിലുങ്ങികൈവള കാൽതള കിലുക്കിഅടിച്ചാടിവരുന്നു പൊന്നുടല്പൂത്തിരി പുന്നാരം തേൻമൊഴികളമൊഴി കിന്നാരം കനിമൊഴിഅഴകെഴും വഴിയേ ചാഞ്ചാട്ടംഅളവില്ലാ ബാലകർ തുള്ളാട്ടംമധുരമീ നോട്ടംനർത്തനഭാവംകൊഞ്ചലുമായീ മൃദുമന്ദഹാസംഅടിയുംപാടിയുമെന്നുമങ്ങനെവൃന്ദാവനവാസം പുണ്യം ഹരേ.

അതിമാനസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ പറ്റിച്ചതായിരു,ന്നുവ്വോ?പറഞ്ഞു പലകാലമായ്ഏവവുമൊന്നാണന്നിതുമാനുഷരൊന്നാണെന്നതുംപലപല ദേശത്തുള്ളപലപല കാലത്തുള്ള,സസ്യജാലത്തെ നോക്കുകജന്തുജാലത്തെ നോക്കുകആരു പറഞ്ഞു ഒന്നെന്ന്രുപത്തിലും ഭാവത്തിലുംഒരിടം, നീതിനിയമംമറ്റൊരിടത്തെയനീതിഭാഷകളനവധിയുംവേറിട്ട സങ്കല്പങ്ങളുംവിവിധ പുരാവൃത്തവുംവല്ലാത്ത ദർശനങ്ങളുംഇതുവരെക്കാണാപ്പൊരുൾഇനിയുമറിയാപ്പൊരുൾകണ്ണിൽ പെടാത്ത ചേതനഎത്രെത്ര കോലാഹലങ്ങൾഎന്തിനീ കഠിനശ്രമംഇതു ജീവഭാഷയല്ലഇതുജീവ പാതയല്ലഭാഷയില്ലാ ജീവജാലംതന്നുടെ ജീവിതം ഭാഷഅമ്മഹാ വാചാലമൗനംഇല്ല പണ്ഡിതഗർവ്വങ്ങൾഎന്തിനീ മാനവഭാഷധ്യാനത്തിൻ,ധ്യാനത്തിനുള്ളിൽഅശരീരി…

അമ്മ രാശി

രചന : പ്രശോഭന്‍ ചെറുന്നിയൂര്‍ ✍ അമ്മയാണെന്നു കരുതിയിട്ടല്ലയോമെല്ലെ,ഒക്കത്തിരുന്നതന്നേരവും.ഉമ്മ തന്നു കളിപ്പിച്ച പകലുകള്‍ചന്ദിരന്‍റെ നിലാവുണ്ട രാത്രികള്‍അമ്മദൈവത്തെ കണ്‍മിഴിക്കാതൊട്ടുനോവുമാറാത്ത രാപ്പകല്‍ വേളകള്‍..!!ജന്മനാളിന്‍സുദിനത്തിലന്നു നാംപൊന്‍വെളിച്ചമുദിച്ചൊരു മാത്രയില്‍വെണ്‍മയേറും കുഞ്ഞുടുപ്പിട്ടുകൊ-ണ്ടൗത്സുകം കോവില്‍ ചുറ്റിത്തൊഴുതതും.എത്ര സുന്ദരസന്തുഷ്ട ജീവിതംഇത്ര വേഗം കറുപ്പണിഞ്ഞെന്തഹോ..!!മുങ്ങിമുങ്ങിപ്പിടയുന്നനേരവുംവിങ്ങിയെന്മനം,”അമ്മയ്ക്ക് സൗഖ്യമോ?”പുഴ പിഴച്ചതില്ലൊന്നും,മനുഷ്യന്‍റെവഴിപിഴച്ചതാണെന്നറിഞ്ഞീലഞാന്‍..!!അമ്മയിപ്പൊഴും പിറുപിറുക്കുന്നു-ണ്ടൊച്ച , കാതിനൊട്ടിമ്പമല്ലാതെയായ്..!!”കൊന്നുമൂടണംകിളവിയെ തത്ക്ഷണം”മത്തുകേറിയോന്‍ചൊല്ലുന്നിതെപ്പൊഴും.നാം…

മർത്യൻ

രചന : തോമസ് കാവാലം.✍️ ഇന്നു കണ്ട മർത്യരെ നാംഎന്നുമെന്നും കണ്ടിടാ,ഹ!മിന്നൽപോലെ വന്നുപോകുംമന്നിലെന്നും മാത്രയതിൽ. മന്നവന്റെ മഹത്വമോ –ഉന്നതന്റെ ചിന്തതന്നെമന്നിടത്തിൽ മർത്യരെല്ലാംവന്നുനിൽക്കും ആറടിയിൽ. കണ്ടറിയും ചില മർത്യർകൊണ്ടറിയും മറ്റുചിലർതണ്ടുകാട്ടി ഗമിക്കുവോർഉണ്ടചോറു മറക്കാമോ?. കർമ്മംചെയ്തു പോക നമ്മൾധർമ്മമാർഗ്ഗം തേടിയെന്നുംസുകൃതങ്ങൾ സ്വർഗ്ഗ മാർഗ്ഗംസത്യമായും കാട്ടിത്തരും.…

നാടിൻമാലിന്യം

രചന : ബി സുരേഷ് കു റിച്ചിമുട്ടം ✍ മാനവവ്യവഹാരങ്ങളിൽ ദുഷിപ്പായിന്നുനിറയുന്നമാലിന്യംമതജാതിവർണ്ണവർഗ്ഗമത്സരേമനമതിൽമർത്യനിൽ വലിയവൻ ചെറിയവൻ,പിന്നെമതിപ്പുള്ളസ്ഥാനമാനകേമന്മാർ!പൊതുവഴിഭ്രഷ്ട് കൽപ്പിച്ച കാലം കടന്നെങ്കിലുംപൊട്ടിമുളയ്ക്കുന്ന ചില സ്ഥാനമാനക്കാർപൊട്ടും പൊടിയും പറഞ്ഞ് പൊട്ടിച്ചെറിയുന്നുജീവനെപൊട്ടിക്കരഞ്ഞുതളർന്നു തകരുന്നുജന്മദാതാക്കൾ!അകവുംപുറവും താണവനുയർന്നവനെന്ന വിഷംനിറഞ്ഞവരേറെഅന്നംതേടാനദ്ധ്വാനിച്ചൊരുപെണ്ണവൾഅരികുവത്ക്കരിക്കപ്പെട്ടവളെന്നൊരുകുറ്റംഅറിയുന്നവളെകാലങ്ങളായിയെന്നിട്ടുമവരവളെകള്ളിയാക്കി!കറുപ്പാണുകുറ്റം, കണ്ടാലറിയാം മൊഴികളങ്ങനെ പലവിധംകണ്ഠനാളത്തിൽ നിന്നുയരും പൊളിയല്ലവചനം കേട്ട്കാണാം നിരന്തരം കറുപ്പിൻ…

🏵️ സൗഹൃദ സദസ്സുകൾ 🏵️

രചന : ബേബി മാത്യു അടിമാലി✍️ സായന്തനങ്ങളിലെസൗഹൃദസദസ്സുകൾപണ്ടൊക്കെയുണ്ടായിരുന്നു.സുഖദുഃഖങ്ങളൊക്കെനിരന്തരമവിടെപങ്കുവെയ്ക്കുമായിരുന്നു.ഇന്നിതാ ജീവിതം ഒറ്റമുറിയിലെഏകാന്തതടവുപോലായി.സൗഹൃദമെല്ലാംമുഖപുസ്തകത്താളിൽമാത്രമൊതുങ്ങുന്നതായി.കാലവും ലോകവുംമാറിയെന്നാകിലുംആത്മബന്ധങ്ങൾ ക്ഷയിച്ചുകൂടാ.ഇങ്ങനെയെങ്കിലുംതുടരുവനാകട്ടെസൗഹൃദസദസ്സുകൾ വീണ്ടും.നമ്മുടെ ജീവിതംനമ്മൾക്കുവേണ്ടിമാത്രമാകാതിരിക്കട്ടെചങ്ങാതിമാരുടെചങ്ങാത്തമില്ലെങ്കിൽ ജീവിതംചങ്ങലപ്പൂട്ടുപോലാകും അത്ചങ്കുതകർന്നതുപോലാകും..🙏🌹

നീ എവിടെ?!!

രചന : ജീ ആർ കവിയൂർ ✍ നീ എവിടെ?!!കവിതയ്ക്ക് എത്ര വയസ്സായി?കാട്ടാളൻ അമ്പെയ്തു വീഴ്ത്തിയ കാലത്തോളമോ?കറുത്ത് ഇരുണ്ട ഗുഹാന്തരങ്ങളിൽ നിന്ന്കണ്ണുനീരായി തുളുമ്പിയതോ?ലവണരസമാർന്നതോ, തേൻ കിനിയുമായതോ?ശലഭശോഭയാർന്നതോ,ചെണ്ട് ഉലയും വണ്ടുകൾ വലംവെച്ച്മൂളിയതോ ആദ്യത്തെയൊരു അനുരാഗം പോലെ?അതറിയില്ല…കവിതയ്ക്ക് ‘ക’യും ‘വിത’യും ഉള്ള കാലംകൂമ്പടയാതെ പൊട്ടി…