Category: ടെക്നോളജി

കാണ്മാനില്ല

രചന : അഹ്‌മദ് മുഈനുദ്ദീൻ ✍️.. ഈ ഫോട്ടൊയിൽ കാണുന്ന കുട്ടിയെനാല്പത്തിയഞ്ച് വർഷം മുമ്പ്കടപ്പുറത്ത് നിന്ന്കാണാതായതാണ്.ഫേസ്ബുക്കിൻ്റെ മുറ്റത്തുംഇൻസ്റ്റഗ്രാമിൻ്റെ കോലായയിലുംതെരച്ചിൽ നടത്തിനിരവധി പേരെ ഇവിടെ നിന്ന്കണ്ടെടുത്തിട്ടുണ്ടല്ലോപച്ച ലൈറ്റിട്ട്ഉറക്കമൊഴിച്ച്വാട്ട്സാപ്പ് വരാന്തയിൽഇരിക്കാൻ തുടങ്ങിയിട്ട്കുറേയായി.പ്രതീക്ഷയോടെകഥയിലും കവിതയിലുംതിരഞ്ഞുകുഞ്ഞാ,നീയില്ലാതെഎനിക്കെന്നെ വീണ്ടെടുക്കാനാവില്ല.ഓർമ്മകളുടെമധുരാനുഭവങ്ങളുടെതാക്കോൽ കണ്ടെടുക്കാനാവില്ലകണ്ടുമുട്ടുന്നവർഎന്നെ ബന്ധപ്പെടാൻഅപേക്ഷ.പ്രതീക്ഷയോടെ..

പടവുകൾകയറുന്നേരം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍️. പ്രാണൻ്റെ യാമങ്ങളിൽശൂന്യചക്രവാളത്തിൽപതിവുപോലെന്നുടെആത്മസഞ്ചാരവേളചിന്മുദ്രയിൽ മയങ്ങേഭ്രൂമധ്യ,പ്രകാശത്തിൽഎയ്തുപോകുന്ന നേരംവലതുഭാഗത്തൂടെഎപ്പൊഴും കൂടെവരുംസഹജ സാമീപ്യമേജന്മജന്മാന്തരനാംഗുരവേ നമോ നമ:ഭൂമിക്കു സമാന്തരംനമ്മളൊഴുകുന്നേരംഉയർന്ന പടവുകൾകണ്ടുകയറിപ്പോകെമൂന്നു ശ്രീകോവിലുകൾപൂജകനുണ്ടകത്തുവിഗ്രഹമൊന്നിളകിമൊഴിഞ്ഞു, പൂജക നീ!കൊടുക്കുക പ്രസാദംതന്നൂ വെള്ളപ്രസാദം;ഭൂമിയിൽ മൂന്നുമാസംകഴിഞ്ഞിട്ടൊരുദിനംഒരിടത്തു പോകണംഒരാൾവിളിച്ചു കൂടെഅന്നു കൊല്ലങ്കോട്ടെത്തിഉയർന്ന പടവേറികയറിച്ചെല്ലുന്നേരംമൂന്നു ശ്രീകോവിലതാവെള്ളപ്രസാദം തന്നൂഅവിടുത്തെ പൂജകൻ;ആദികേശവനെൻ്റെപെരുമാളേയെന്നുടെജന്മജന്മാന്തരങ്ങൾആകാശഭൂമികളിൽകൂടെക്കഴിയാനിനീംപിന്നോട്ടുകാലം തിരീം?അന്നുവന്നൊന്നു കൂടെഅങ്ങെവലം വയ്ക്കുവാൻസാലഭഞ്ജികാ…

ഒഴിഞ്ഞ ഭരണി💐

രചന : സജീവൻ. പി.തട്ടയക്കാട്ട് ✍ ഒരുന്നാളിലെൻഭരണിഒരിയ്ക്കലുംകാലിയാവാത്തഒരുകരുതലും,കരുണയുംഒടുങ്ങാത്ത തൃഷ്ണയുംഒരുമയുടെമധുരങ്ങളുംഒരുനിറമല്ലേലുംപലനിറത്തിലായ്ഒരുപുതിയവർണ്ണങ്ങളായിരുന്നു!ഉദാത്തസ്നേഹത്തിന്റെ,ഒരിക്കലുംഅലിഞ്ഞ്തീരാത്തമധുരമിഠായികൾ,ഇന്ന് വെറുപ്പിന്റെ ഈറനേറ്റ്അലിഞ്ഞ് പോകയോ..നിറഞ്ഞിരുന്നാഭരണിയിൽശൂന്യതയുടെഇരുട്ടുകൾമാത്രമെന്നറിയുമ്പോൾനൈരാശ്യത്തിന്റെനോവ്ഉണങ്ങാത്തമുറിവുകളായ്..ഇനിഭരണിയിൽനിറക്കുവാൻനാളെയുടെപുതുതൃഷ്ണയിൽഒരുശുഭദാർശനികതയുടെവർണ്ണാഭവമാകുമീമധുരങ്ങളാകട്ടെ!🙏❤️💐

സമയമെന്ന കാന്തം.

രചന : ബിനു. ആർ. ✍️. അറുപതുവയസ്സിന്നംബരങ്ങളിൽഅല്പവും കൂസാതെ ജീവിച്ചമാത്രയിൽഅറിവിൻപൊരുളിൻ സമയകാന്തിക്കത്വംആർത്തട്ടഹസിച്ചു ചിരിച്ചു മറിയുന്നു, നേരമ്പോക്കുകളിൽ അതിഭാവുകത്വത്തിൽ.ആകാശപാതകളിൽ കടന്നുപോകുംഗഗനചരികൾതൻ ഗ്രഹസമത്വമെന്നപുണ്യംചതുരംഗത്തിലെന്നപോൽ കളംമാറിമാറി കൊഞ്ഞനംകുത്തിക്കളിക്കെ,സമയമാംകന്തികത്വം കണ്ണുരുട്ടുന്നുനൂനം.കാണാക്കയങ്ങളിൽ അമരും അമരത്വവരംകിട്ടാക്കനിയെന്നു ഭയപ്പെടുത്തുന്നവർ കല്പിതർ,ധനം കൂട്ടിവച്ചു കൊഴുത്തു,സമയംകട്ടെടുക്കാമെന്നുനിനപ്പവർ,വെറുതെവെറുതെ ധരിച്ചുവശായിടുന്നു.ചിത്രക്കണക്കുകൾ കൂട്ടിവച്ചവൻ കാലം, ചിത്രംവിചിത്രമായവരുടെ കണക്കുകൾകൂട്ടിയുംകിഴിച്ചും, സമയമാം…

പിതൃതർപ്പണം

രചന : വെങ്ങാനൂർ ഗോപകുമാർ ✍ കറുത്ത വാവിൻ രാവിൽ,കടലലകൾ പാടുമ്പോൾ,ഓർമ്മകൾ തിരതല്ലി,ഹൃദയം തേങ്ങുന്നു.മൺമറഞ്ഞോരോർമ്മകൾ,ജീവിച്ചിരിക്കുന്നുവോ?ഒരുപിടി മണലിൽ,ജലകണങ്ങളിൽ.എള്ളും പൂവും ചേർത്ത്,കണ്ണീരുപ്പ് കലർത്തി,അച്ഛനും അമ്മയ്ക്കും,പിതൃക്കൾക്കുമെല്ലാം.കൈകൂപ്പി നിൽക്കുമ്പോൾ,ആത്മാക്കൾ സാക്ഷിയായി,അദൃശ്യമാം ബന്ധം,മനസ്സിൽ നിറയുന്നു.ഒരു തുള്ളി വെള്ളത്തിൽ,ഒരു ലോകം കാണുന്നു,സ്നേഹത്തിൻ നൂലിഴ,കാലങ്ങൾ താണ്ടുന്നു.കർമ്മത്തിൻ പൂർണ്ണത,ശാന്തിതൻ ദർശനം,പിതൃതർപ്പണം,പുണ്യമാം കർമ്മം

“ഇതു വരെ ആരെയും….”

രചന : രാജു വിജയൻ ✍ നിന്നെ സ്നേഹിച്ചിരുന്നതു പോലെ ഞാൻമറ്റൊരാളെയും സ്നേഹിച്ചിരുന്നില്ല…!നിന്നെ ഓർമ്മിച്ചിടുന്നതു പോലെ ഞാൻമറ്റൊരാളെയും ഓർമ്മിച്ചിടുന്നില്ല….!നിന്നെ ലാളിച്ചിരുന്നതു പോലെ ഞാൻമറ്റൊരാളെയും ലാളിച്ചിരുന്നില്ല…!നിന്നെ ഓമനിക്കുന്നതു മാതിരിമറ്റൊരാളെയും ഓമനിക്കാറില്ല…!നിന്നെ കാത്തു നിൽക്കുന്നതു പോലെ ഞാൻവേറൊരാളെയും കാത്തു നിന്നിട്ടില്ല…!നിന്നെ പൊട്ടി ചിരിപ്പിച്ച മാതിരിഞാനൊരാളിലും…

മഴ കളിക്കുമ്പോൾ

രചന : എം പി ശ്രീകുമാർ ✍ തുള്ളിക്കളിച്ചുമഴയെന്റെ മുറ്റത്തുകാൽത്തളമുത്തെല്ലാ-മൂർന്നുവീണു.പൊട്ടിച്ചിരിച്ചുമഴയെന്റെ മുറ്റത്തുകുപ്പിവളകൾകിലുങ്ങും പോലെപുത്തൻ കളികൾതുടങ്ങുന്നവ കണ്ടുമൊത്തംമുഖവുംനനഞ്ഞു പോയികണ്ടതു നില്ക്കുമ്പോ –ളാവേശമലതുള്ളിക്ഷീണം മറന്നുകളിച്ചു മഴപാവം! വിയർത്തുകിതച്ചറിഞ്ഞില്ലവിയർപ്പുംമഴയിൽകുതിർന്നു പോകെ .തുള്ളിക്കളിച്ചുമഴയെന്റെ മുറ്റത്തുകാൽത്തളമുത്തെല്ലാ-മൂർന്നുവീണു.

“പഞ്ഞം പറഞ്ഞു കാലം “

രചന : മോനികുട്ടൻ കോന്നി ✍ തോരാമഴ! തീരാപ്പശി! ചൂടുമേല്ക്കാം;ചേരിന്നുകീഴെയാഴിയുണ്ടേയടുപ്പിൽ !ചാരത്തു ചേർന്നിരിക്കാമേട്ടനുമൊപ്പം;ചോരാത്തൊരുകോണിൽ,കീറത്തുണി ചൂടീ….!ചുട്ടെടുക്കുന്നുണ്ടു ചേട്ടൻവെടിക്കുരും ,ചേട്ടത്തിയമ്മയേറെ ചേർത്തുവച്ചതാം..!പൊട്ടക്കലത്തിലായുമിയ്ക്കൊപ്പം, ചക്ക –യിട്ടേറെതിന്നതിൻ ബാക്കിയുള്ളിക്കുരൂ..!കാപ്പിപ്പാെടിതീർന്നത്തൊണ്ടിട്ടുകാച്ചിത്തി-ളപ്പിച്ചെടുത്തുള്ളകട്ടനുംമുത്തിടാം!ഉപ്പിട്ടുമിക്കരിക്കൂട്ടിട്ടുതേച്ചൊതു-ക്കിപ്പിടിച്ചെൻ്റെകോമ്പല്ലന്നുഞാൻ വ്യഥാ !ചുട്ട കോഴിക്കോതി കൊച്ചുമോനൊപ്പമായ്,ഹോട്ടലിൽ കാത്തിരുന്നു,ചിന്തിച്ചിടുന്നു….!ചാർട്ടൊന്നു നോക്കിയിട്ടവൻപിന്നെയെന്തോ !കോട്ടിട്ടവനോടാേഡർകൊടുത്തുള്ളതാം…..!പിഞ്ഞാണമോടെത്തി മറ്റൊരുത്തൻകൂടെ;പഞ്ഞം പറഞ്ഞെത്തുവോരുതോഴനെപ്പോൽ…!പഞ്ഞകാലത്തു ചുട്ടുതിന്നോരുഞണ്ടോ!ആഞ്ഞിലിച്ചക്കക്കുരു !ചൂടാേടെമുന്നിൽ..!!പഞ്ഞിപോലുണ്ടാകൃതി കണ്ടാൽ,വേറെയാം!കുഞ്ഞുകുഞ്ഞുപാത്രങ്ങൾനിരക്കുന്നഹോ!!!കഞ്ഞിക്കു കാത്തിരുന്നോരു…

രാഗ നിലാവുകൾ.

രചന : ജയരാജ്‌ പുതുമഠം. ✍ നിദ്രയിൽ നിഴലായ് അനുദിനംഅമൃതസംഗീതം മൊഴിയുംഅഭിരാമി, ചന്ദ്രികേ…അഴക് വിടർന്ന നേരത്ത്നിന്നുടെ മഴവിൽ തടങ്ങളിൽഞാനൊരു മൃദുലസുമത്തിൻലോലമർമ്മരം കേട്ടുണർന്നുഅറിയില്ലെനിക്കതിൽനിറഞ്ഞ വർണ്ണരാജികൾഅറിയുന്നു ഞാനതിൻഅനുരാഗ അവാച്യരാഗങ്ങൾഇന്നലെ അന്തിയിൽ മന്ദമായ്വന്നെന്റെ മന്ദാരശയ്യതൻ സങ്കല്പതീരത്ത്ലജ്ജയിൽ ചിറകൊതുക്കിമിണ്ടാതെ നിന്നതെന്തേഎന്റെ തങ്കനിലാവേ…കാന്തിചൂടിയണഞ്ഞചന്ദനമേഘങ്ങൾമാഞ്ഞുപോയ് തെന്നലോടൊപ്പംതാലമെടുക്കാതെ ശോകരായ്എങ്കിലും നിന്റെ പ്രേമസൗരഭ്യംകുഞ്ഞു…

വരും……വരാതിരിക്കില്ല

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ വരും……വരാതിരിക്കില്ല.വരും……വണ്ടി വരാതിരിക്കില്ല…….മതികുട്ടീ—-ഈമരച്ചോട്ടില്‍തന്നെ നിന്നോളൂ….വരും…….വണ്ടിവരാതിരിക്കില്ല…….ഈപാതവക്കത്ത്,ഇന്നലെയും ഒരുപാടുപേര്‍വണ്ടികാത്തുനിന്നിരുന്നു……വരും……വണ്ടിവരാതിരിക്കില്ല……അല്പംകൂടി…..മരത്തിന്‍റെ ശരീരത്തോട്ചേര്‍ന്നുനിന്നോളൂ…..അല്ലെങ്കില്‍,തലയില്‍ കാക്കകാഷ്ടിക്കും……!ഈ മരച്ചോട്ടില്‍തന്നെ നിന്നോളൂ……വരും…….വണ്ടി വരാതിരിക്കില്ല……ഇരുട്ടിയാല്‍……നീ ഒറ്റയ്ക്കാവും…..അതെകുട്ടീ…….അതാണെനിക്കുപേടി…….!വണ്ടിവന്നില്ലെങ്കിലും…….രാത്രി വരും……വണ്ടി……ജനനംപോലാണ്…….!രാത്രി…..മരണംപോലെയും……!!