Category: ടെക്നോളജി

കാളിയമ്മ

രാജശേഖരൻ ഗോപാലകൃഷ്ണൻ* ‘ബിന്ദു’വെങ്കിലും ശക്തിദുർഗ്ഗ നീയേസിന്ധുസംസ്കാരപിൻമുറക്കാരി നീആത്മശക്തി തൻ മൂർത്തിഭദ്ര നീയേഅണുശക്തിയൊത്ത സംഹാരരുദ്രേ.കരിവീട്ടിപോലഴകാർന്നവൾ തൻകാർക്കണ്ണിൽ കണ്ണകിയണിഞ്ഞൊരഗ്നി.വാർത്തിങ്കൾ പോലെ പൂപ്പുഞ്ചിരി ചൂടിപോർക്കുന്തമുനയാൽ നോട്ടമെയ്യുവോൾ!വിശക്കുവോർക്കന്നമായ് മാറുന്നവൾവിയർക്കുവോർക്കിളനീർക്കുളിരാകും.അന്ധവിശ്വാസ നാഗഫണത്തിന്മേ-ലാനന്ദമാടും ദളിതപാദം നീ!ഉഴവുചാൽ തന്ന ഭൂമിപുത്രി പോൽഉണർവുള്ള സ്ഥിതമാനസിയവൾ.ദളിതജീവിതയിരുളിൽ വന്നനിറവെളിച്ചം, മേഘഗർജ്ജനം നീ.ഇരുമുടിക്കെട്ടിലീശ്വരനേകിപരിദേവനമൊന്നുമാത്രമന്നു,“പരിചോടുപോറ്റണമങ്ങയ്യനേആർത്തവനാരിയഭിശപ്തയല്ല!”ക്രുദ്ധമതമൃഗമൊഴിക്കെല്ലാംചുട്ടമറുമൊഴി നീ ഭദ്രകാളി !ദളിതഗോത്രദേവികേ…

കടവ്എന്നവീട് .

അശോക് കുമാർ* കേരനിര മൂടിഭംഗി മലർ പാകികാണുമൊരുകടവ് .അച്ഛന്റെകടത്തുവള്ളമടുക്കുന്നകടവ് ….ലാസ്യ ചലനമായിഎന്നിലൊഴുകിയെത്തുന്ന,എനിക്കുള്ള വഞ്ചിയടുക്കുന്നകടവ് …കടവെനിക്കത്കരുതലെനിക്കു നിറയ്ക്കാൻവഞ്ചി കൂട്ടി വയ്ക്കുന്നകടവ് ….രാപ്പകൽതുഴയെറിഞ്ഞ്തുഴയെറിഞ്ഞ്കടവിലടുപ്പ് പുകയ്ക്കാൻവിറകു കൂട്ടുന്നൊരച്ഛൻ.കടവാം വീട്ടിനുള്ളിൽമേപ്പോട്ട് നോക്കിയാൽസൂര്യ കിരണങ്ങളൊരുമിച്ച്തീ കൂട്ടുന്നതു കാണാംകടവാം വീട്ടിനുള്ളിൽമേപ്പോട്ട് നോക്കിയാൽകാർമേഘങ്ങളുരുളുന്നമത്സരം കാണാം…പകൽ മടങ്ങുമൊരു നേരംകാറ്‌, പേമാരിയായൊരു നേരംകടുത്തു വഞ്ചിയുംയാത്രികരുംമറഞ്ഞു…

പെയ്തിറങ്ങുമ്പോൾ

ടി.എം. നവാസ് വളാഞ്ചേരി പെയ്ത് തേരാതെ പെയ്തൊരു പെരുമഴപെയ്തിറങ്ങുമ്പോ ദുഖത്തിൻ പെരുമഴആർത്തുവന്നാ മലവെള്ളപാച്ചിലിൽആർത്തനാദ മുയർന്നോരോ ഊരിലുംആർത്തലച്ച് കരയുന്നു ഭീതിയാൽആരുമില്ലാതെ ഒറ്റയായ് പോയവർസങ്കട പെയ്ത്ത് നൽകി മടങ്ങിടാൻഓടിയെത്തുന്നു പെരുമഴ വർഷവുംഓർമ്മ പോയുള്ള ഓരോ മനുഷ്യനുംഓർമ നൽകുന്നു നിസ്സാരനാണ് നീഓരിയിട്ടവർ കൂട്ടിനെ പൂട്ടുവാൻകൂട്ടത് തന്നെയെത്തികൈ…

നിഴലിൽ

മാധവ് കെ വാസുദേവ്* നിഴലിൽതിരയൊടുങ്ങി കടൽ കിടന്നുഹിമമുണങ്ങി മല കറുത്തുഉയിരു കാക്കണ പുഴകളെല്ലാം മെലിഞ്ഞുണങ്ങി വരണ്ടുപോയി.അതിരു കാക്കണ മലകളെല്ലാം ഉരുൾപ്പൊട്ടി ഇടിഞ്ഞുപോയി.കാളകൂട വിഷങ്ങളെല്ലാം മനസ്സിലേറ്റി മനുഷ്യനുംചിന്തയിൽ അണുബോംബു തീർത്തുമദിച്ചുതുള്ളും മനസ്സുമായി.ആദ്രചിന്തകൾ അകന്നു പോയി.ഹൃദ്ത്തടങ്ങളിൽ നീർ വരണ്ടു പോയിഇല കൊഴിഞ്ഞു മരങ്ങളിൽ കൂടൊഴിഞ്ഞൂ…

ബോവിനി ആപ്പ് യഥാർത്ഥമോ വ്യാജമോ ?

എഡിറ്റോറിയൽ* ബോവിനി ആപ്പ് എന്ന് പേരുള്ള ഒരു ഓൺലൈൻ വരുമാന ആപ്ലിക്കേഷനെയും വെബ്‌സൈറ്റിനെയും , അത് യഥാർത്ഥമാണോ വ്യാജമാണോ എന്ന് കണ്ടെത്തുക. ബോവിനി ആപ്പ് എന്താണ്, ബോവിനി ആപ്പ് യഥാർത്ഥമാണോ അതോ വ്യാജമാണോ ?, ബോവിനി ആപ്പ് സുരക്ഷിതമാണോ അല്ലയോ ?,…

ഋതുഭേദങ്ങൾ

സതി സതീഷ് ✍️ ഇരുളു പുണരുന്നസന്ധ്യകളിൽമനസ്സിൽ കുറിച്ചപ്രണയത്തിൻ നൊമ്പരംസ്വന്തമാക്കാൻതോന്നിയൊരു നിമിഷംലാസ്യതീരത്തിൽപരിഭവിച്ചെന്തിനോഓർമ്മകളുടെഅനുരാഗമന്ത്രങ്ങളാൽ ദാഹമൊടുങ്ങാതെഞാനുംപെയ്തിട്ടും പെയ്ത്തോരാതെനീയും ..നാദധാരയിൽഅരിച്ചിറങ്ങുന്നപ്രണയത്തെഎന്നിലൂറുന്ന കവിതയായ്..ഋതുചക്രത്തിനിടയിലെവേനലിൽ പെയ്‌തമഴയായ് തൂലികയിൽനിറയ്ക്കുന്ന പ്രണയിനി…പ്രണയാർദ്രവരികൾക്ക്ഋതുഭേദങ്ങളുടെഭാവപ്പകർച്ചയിൽമിടിക്കുന്ന ഹൃദയത്തിന്റെതേങ്ങലായ് മാനസംനീറ്റുന്നതും..എന്റെ പ്രവാഹങ്ങളെആത്‍മാവിൽനിറഞ്ഞാടുന്നമയിൽപോൽനിന്റെ കിനാവിലുണർത്തിയതും നിശയിലുയരുന്നരാക്കിളിപ്പാട്ടിൽലയിക്കുന്നമാന്ത്രികവീണയിൽനിന്നുതിരുന്ന താളങ്ങളായ് കവിതകളായ് ..എന്നിൽ പുനർജ്ജനിക്കുന്നതും നിറഞ്ഞുതുളുമ്പിയപ്രണയം പകുത്തെടുത്ത്ദാഹാർദ്രമായ്പ്രണയശൃംഗത്തിൽ പുനർജ്ജനിക്കുന്നതും ജന്മജന്മാന്തരങ്ങളുടെ സുകൃതത്താലാവുന്നു.

പ്രിയവേണുനാദം

സുമോദ് പരുമല* ഒടുവിലാ …ആൽത്തറമൂകമായിപ്രിയവേണുനാദംനിലച്ചുപോയി …മഞ്ഞവെയിൽച്ചിന്തിലെന്നുമെന്നുംമഞ്ഞത്തകരപ്പൂമാത്രമായി .നീ നിറഞ്ഞാടും’ പകൽപ്പൂരങ്ങൾ ..ഓർമ്മയിൽ തൂവെയിൽച്ചന്തമായിരാവുകൾ ,ആട്ടവിളക്കിൻ മുമ്പിൽനാട്ടുപാട്ടീണങ്ങൾ പാടിനിന്നു .തുള്ളിപ്പിടയ്ക്കും തുടിയിലെന്നുംപാട്ടുകൾ ന്യത്തം ചവിട്ടിനിന്നു .പാടുന്ന മേളപ്പദങ്ങളെല്ലാംഞാറ്റുവേലച്ചിരി തൂകിനിന്നു .അതിരുകാക്കുംമലപൂവണിഞ്ഞു ,.അമ്പലപ്രാവുകൾവീണ്ടുമേതോആലിലത്താളത്തിലോർമ്മതേടി.നീ കൊഴിച്ചിട്ടൊരാപൂക്കളെല്ലാംപാട്ടിൻ്റെ കാറ്റിനെയോമനിക്കും .നിൻവിരൽത്തുമ്പിലെതോൽത്തളമാകരുമാടിക്കാറ്റ്നിറച്ചുവയ്ക്കും,വയലേല വീണ്ടുംകതിരണിയുംമഞ്ഞുംമഴയും കൊഴിഞ്ഞുവീഴും.കാവടിച്ചിന്തിൻ്റെഈരടികൾപാലക്കുടങ്ങളിൽതേൻചുരത്തും .ഭാവസുഗന്ധികൾനിൻമിഴികൾ ,എന്നുമീമണ്ണിനെയുറ്റുനോക്കും .നോവാഴിപെയ്തു…

അമ്മ

രാജശേഖരൻ* ഷട്ടറെല്ലാം തുറന്നെത്രകാലംകാലും നീട്ടിയിരുന്നാലും,വറ്റിപ്പോകാത്ത ക്ഷീരധാര..അടച്ച ഷട്ടറിനടിയിലൂടെയുംനുഴഞ്ഞു പുറത്തു വന്ന്സ്നേഹത്തിൻ്റെ ഈർപ്പം പടർത്തുന്ന അണക്കെട്ട്.തേൻക്കൂടെല്ലാം പൊട്ടിയൊഴുകിയചുംബനമഴ പെയ്യുന്ന മാനത്തിൻ്റെ ചുണ്ടുകൾ.കണ്ണുകളിൽ മിന്നുന്ന ബൾബിൻ്റെ തിളക്കം,കൈവിരലിലൂടെ ആപാദചൂഢമോരോശരീരാവയവങ്ങളേയും തഴുകിയൊഴുകുന്നഇളംചൂടുള്ള വാത്സല്യത്തിൻ്റെവൈദ്യുതിപ്രവാഹം.ഉദരത്തിനുള്ളിലും, ഉലകത്തിലുംകണ്ണിലെണ്ണ ഒഴിച്ചിരിക്കുന്നസംരക്ഷണകവചം.‘പൊന്നായമുത്തി’നായി ഏതു ദൈവത്തിനുംഅർപ്പിക്കാനെപ്പോഴും സന്നദ്ധയായ ‘ആത്മബലിമൃഗം’.നാഭീനാളിബന്ധം കാക്കുന്ന ഒരുഅണക്കെട്ട്.അണക്കെട്ടല്ല..അമ്മക്കെട്ട്!

ബ്രാ രണ്ട് വള്ളികൾ മാത്രമല്ല

അശോകൻ പുത്തൂർ* ന്റെ നാത്തൂനെപണ്ടൊക്കെരമണൻ കവളപ്പാറകൊമ്പൻസരോജനീടെ കടുംകൈ വാഴക്കൊലഅങ്ങൻത്തെ കവ്തോളാർന്ന്.ഇപ്പൊബ്രാ രണ്ടുവള്ളികൾ മാത്രമല്ലലോകം തൂക്കിലേറ്റാൻപോരുംകുരുക്കും സൗന്ദര്യവുംഎന്നൊക്കെയാണ് കവിതകൾ…….നാട്ടാര്ടെപെണ്ണ്ങ്ങളെക്കുറിച്ചെഴുതാൻഇന്റെ ആണൊരുത്തന്നൂറ് നാവാ……….ഇന്നേപറ്റി കമാന്ന് രണ്ടക്ഷരംഇന്നേവരെ എഴുതീറ്റ്ല്ല്യാ.ഇമ്മള് കാലത്തെണീറ്റ്ദോശ മീൻകറി ചോറ്ചെര്കല് വെക്കല് തിര്മ്പല്അങ്ങൻത്തെ ഓരോരോ കവിതേൽക്ക്മൊകംകുത്തി വീഴും.അപ്പൊ അടുക്കളയും തീൻമുറിയും തമ്മിൽരണ്ടു വൻകരകൾപോലെ…….കെട്ട്യോനും…

മൂകമാം വിദ്യാലയം

ഷൈലജ ഓ കെ* പുത്തനുടുപ്പും പുള്ളിക്കുടയുമായിപുതുമഴയോടൊപ്പം തുള്ളികളിച്ചുംവിദ്യാലയാങ്കണത്തിലെത്തേണ്ടമക്കൾ ഓൺലൈനിലായി..ആശ്ചര്യമെന്നല്ലാതെന്തു പറയാൻകളി ചിരിയോടെ പാടി പഠിക്കേണ്ടപാഠങ്ങളോരോന്നുമൊ –റ്റയ്കിരുന്നല്ലോ പഠിക്കുന്നു.കാലത്തിനൊത്തു നീങ്ങാനവനുംബാല്യത്തിൽത്തന്നെ പഠിക്കുന്നുവഴിയോര കാഴ്ചകളും ചാറ്റൽമഴയുമൊക്കെ അന്യമാകുന്നുവോശിഷ്യരെ വരവേൽകാനായിട്ടൊ-രുങ്ങിയ സരസ്വതി ക്ഷേത്രമോനിർജീവമായി നിസ്സബ്ദമായിനിഷ്കളങ്ക ബാല്യത്തിൻപൊട്ടിച്ചിരിയും പിണക്കവുംകാണാനാകാതെ തേങ്ങുന്നു..മാതൃ വാത്സല്യവും വിജ്ഞാനവുമേകാൻഅധ്യാപികയെയൊന്നു തൊടാൻപിഞ്ചിളം മനസ്സ് വെമ്പുന്നു..മാറട്ടെ…