അർബ്ബുദം വരുന്ന വഴി
രചന : എം പി ശ്രീകുമാർ ✍ പഴുത്ത പ്ലാവിലകോർത്തു കുത്തിയമകുടമൊന്നുശിരസ്സിൽ ചൂടിചെറിയ വെള്ളയ്ക്കഈർക്കിലു കുത്തികടുക്കനാക്കിചെവിയിലിട്ട്കളങ്കമില്ലാതെകൂട്ടുകാരുമായ്കളിച്ചിരുന്നുകഴിഞ്ഞകാലം.കൊലയ്ക്കു കുഞ്ഞിനെകൊടുത്തിടുന്നതൊന്നുമവിടെകാണുവാനില്ല.കൊതിയൊരിക്കലുമടങ്ങിടാത്തകളിചിരികൾ.തളിർത്തുനിന്നുകൊടിയ കാകോളവികിരണങ്ങൾശിരസ്സിലേല്ക്കുംപുതിയ കാലംനെടിയ തിമിരബോധമുണർന്നപുതിയലോകവികലകാലംചെറു ബാല്യങ്ങൾക്കർബ്ബുദമേകുംമൊബൈൽ ഫോണുകൾകൊടുക്കുന്നാളുകൾഇവിടുണ്ടെന്ന്പറയുന്നതുഭിഷഗ്വരൻമാർമികവാർന്നവർ .
