Category: ടെക്നോളജി

കൃത്യം

രചന : അനിഷ് നായർ ✍ തമ്മിൽ ഭേദം നോക്കിതിരഞ്ഞെടുത്തനല്ലൊരു മുഖച്ചിത്രംഇടംവലം നോക്കാതെപഴത്തോട് ഉരിഞ്ഞങ്ങുകുത്തിക്കയറ്റി!വിശേഷണങ്ങൾ കൃത്യം പകർത്തിയൊട്ടിച്ചു.നാടിനൊത്ത് ഓടിപന്നഗ മദ്ധ്യംപകുത്തു തിന്നവരിൽവയറിളക്കം പടം പൊഴിച്ചു!എന്നാലുമിളക്കമില്ല,ട്രെൻഡിനൊപ്പം ഞാനും!മുഖപുസ്തകത്തിൽകടുംകെട്ടു കെട്ടിഇഷ്ടപ്പെടുന്നവരെക്കാത്ത്മെല്ലെ വലയുടെ മൂലക്കിരുന്നു:“പ്പൊ ദാണല്ലോ ട്രെൻ്റ്.ന്നാ ഞാനും ന്നു കര്തി”ഇഷ്ടമില്ലെങ്കിലും പലരുംമൂക്കുപൊത്തിവന്നെത്തി നോക്കി –ക്കള്ളയിഷ്ടം…

വാഴ്ക വാഴ്ക

രചന : സി. മുരളീധരൻ ✍ തന തന്തിന തിത്തോം തകൃതോംതകൃതത്തോം തന്തിന തകൃതോംപറച്ചിപെറ്റ കുലങ്ങൾ വാഴ്കപന്ത്രണ്ടും വാഴ്ക വാഴ്കപരശുരാമ ഭഗവാൻ തന്നകേരളം വാഴ്ക വാഴ്ക(തന….) ഓണം തിരുവാതിര പൂരംവേണം വിഷു ഉത്സവ മേളംനവരാത്രിയുമാഘോഷിക്കുംഭുവനത്തിൽ മണ്ണിൻ മക്കൾ (തന….) തെയ്യം തിറ…

ഉന്നിദ്രം

രചന : ഷാജി നായരമ്പലം ✍ ഉന്നിദ്രമുദ്ര മിഴിവൊടെ പതിച്ചു നിൽക്കു-ന്നെന്നെത്തെളിച്ച കളരി! കല സാഹിതിക്കുംമുന്നിൽത്തെളിഞ്ഞു; തെളിവെട്ടമൊഴിഞ്ഞിടാതെനിന്നാളിടുന്നു! നിറവിൻ നറുനൂറു തന്നെ! ആളേറെയുണ്ട് ഗുരുവര്യർ നമസ്കരിക്കാൻവീഴാതെ നട്ടു്, അടിവേരുകൾ തന്നുപോയോർകാലം തെളിച്ച വഴിയേറെ നടന്നുകേറേമായാതെനിന്നു വഴികാട്ടിയുഡുക്കൾ പോലേ! നീളുന്ന നീണ്ട നിരയുണ്ടു…

നാലുകെട്ട്

രചന : സതിസുധാകരൻ പൊന്നുരുന്നി ✍ നാലുകെട്ടിൻനടുമുറ്റത്ത്തുളസിത്തറ ഞാൻകെട്ടിയൊരുക്കിമുറ്റത്തുള്ളൊരു ചാരുകസേരയിൽചാഞ്ഞിരുന്നു രസിച്ചൊരു കാലംപൊന്നും പണവും വാരിക്കൂട്ടിനാട്ടിലെ രാജാവെന്നു നിനച്ചുപത്തായപ്പുര നിറഞ്ഞു കവിഞ്ഞുഅടിയാന്മാരായിട്ടനവധി പേരുംകാലും നീട്ടി മുറുക്കിത്തുപ്പിചാരുകസേരയിൽ ചാഞ്ഞൊരു കാലംഎന്നുടെ ഓർമ്മയിൽ ഓടിയടുത്തുനാലുകെട്ടും തുളസിത്തറയുംനിറഞ്ഞുകവിഞ്ഞൊരു പത്തായപ്പുരനെന്മണി കാണാൻ കാത്തുകിടന്നുതിന്നു കുടിച്ച് മദിച്ചു നടന്ന്സമ്പത്തെല്ലാം…

യാഗാശ്വം

രചന : പട്ടം ശ്രീദേവിനായര്‍.✍ പറയാന്‍ മറന്ന കാര്യങ്ങള്‍,പകരാന്‍ മടിച്ച വികാരങ്ങള്‍,പരിചയംപുതുക്കാന്‍പണിപ്പെട്ടഭാരങ്ങള്‍,പതിവായീപലവട്ടമെന്നെപരവശയാക്കീ….!അന്തിമവിശ്രമത്തിന്അലിയാന്‍,തീരുമാനിച്ചഅഭിലാഷങ്ങള്‍,അണയാതെ,അകലാതെ എന്നെഅറിയുമ്പോള്‍,പകരമെന്തുനല്‍കണമെന്നറിയാതെ ഞാന്‍പരിഭ്രമിയ്ക്കുന്നു!ചെറുപ്പത്തിന്റെ,ചുറുചുറുക്കുനഷ്ടപ്പെട്ട,പ്രണയം കത്തിയമര്‍ന്ന,ബന്ധങ്ങള്‍ ചിതലരിച്ച,മജ്ജയും മാംസവും വിറങ്ങലിച്ച,ഇന്നലെയുടെ രോമാഞ്ചമൊക്കെഇന്നെന്റെ സ്വന്തമോ?പ്രണയമോ?വിടര്‍ന്ന കണ്ണുകളില്‍ വിടരാത്തസങ്കല്പവും,വിരിയാത്തചുണ്ടില്‍ വിരിഞ്ഞമന്ദഹാസവും,അര്‍ത്ഥഗര്‍ഭമായമൌനവും,പിന്നെഅലസമായ ആ,നടപ്പും,എന്നുമെന്നെ പിന്തുടര്‍ന്നിരുന്ന ആസ്നേഹവായ്പും,പ്രതീക്ഷയും,ഇന്നും ഞാന്‍ തിരിച്ചറിയുന്നു!എന്നാല്‍,നീ അശക്തനാണ്….എന്നെ ചുബിക്കുവാന്‍,എന്നെ സ്പര്‍ശിക്കുവാന്‍,നീ വിതുമ്പുന്നതും,വിറയ്ക്കുന്നതും,ഞാന്‍ കാണുന്നു!അല്ലയോ,യാഗാശ്വമേ;ഈയാഗ…

നര

രചന : സജീവൻപി. തട്ടയ്ക്കാട്ട് ✍ നരവന്നമനസ്സിന്നുരയ്ക്കുന്ന മോഹങ്ങൾവർണ്ണങ്ങൾ പകർന്നുമോഹങ്ങൾ തുരുതുരെപ്രസവിച്ചു കൊണ്ടിരുന്നുദിവസം തികയാതെഓരോന്നും മൃതിയടഞ്ഞുഒന്നു മാത്രം ശേഷിച്ചുഅതിന് ഞാനൊരു പേരുകണ്ടെത്തി” നിരാശ”നിരാശയെ ഞാനെന്റെനരവീണ മനസ്സിന്റെതൊട്ടിലിൽ കിടത്തി..ഒരിക്കലും ഉറക്കം വരാത്തനിരാശ വാകീറികരയുമ്പോൾഎന്റെകൈവശം താരാട്ടുവാൻഈണമില്ലാത്തയിന്നലകളുംശബ്ദമറ്റ്പോയവിഹ്വലതകളുംകണ്ണീരിന്റെയുപ്പും മാത്രം…..പോയ കാലത്തിലെനല്ലയോർ-മ്മകളൊക്കെയും നര വീണ്കൊഴിഞ്ഞു കൊണ്ടിരുന്നു….,..നാളെ നരയ്ക്കാത്തപുതിയത്കിളിർക്കുവാനായി..…

ഇരുട്ട്

രചന : ജോയ് പാലക്കമൂല ✍ എവിടെ നിന്നോ വന്നിരുന്നു,ഉറപ്പില്ല…എങ്കിലും, അറിയപ്പെടുന്നവനായിചുറ്റിച്ചുറ്റിപ്പറ്റിയിരിക്കുന്നു അങ്ങനെ.വഴിതെറ്റിയതല്ല,വരിതെറ്റിയതുമല്ല—ഇതൊരു നിശ്ചയം പോലെയാണ്നിരന്തര കർമ്മനിരതൻ്റെ.ഒരവകാശം ചോദിക്കാൻ വന്നഏതോ പഴയ പരിചയക്കാരനെ പോലെകൽപ്പനകളെ കയ്യിൽ പിടിച്ചനിഗൂഡതയുടെ ശിപായിയെ പോലെപക്ഷേ, മുഖമൊന്നും ഉയർത്തുന്നില്ല,കണ്ണിൽ നോക്കി സംസാരിക്കുന്നില്ല,പലിശക്കാരന്റെ കണിശതയോടെനിന്റെ ജീവിതനിമിഷങ്ങൾതിരിച്ചു ചോദിക്കുകയാണ്.ഒഴിഞ്ഞുമാറാൻ ഉപായമാലോചിക്കും,ഒരായിരം…

അന്തർമുഖൻ

രചന : സെഹ്റാൻ ✍️ ശ്രവിക്കാൻ കഴിയുന്നുവോപന്തലിച്ച വൃക്ഷങ്ങളോടും,പൂപ്പൽ നിറഞ്ഞ ഭിത്തികളോടുമുള്ളഎൻ്റെ ഭാഷണങ്ങൾ…?കാണാൻ കഴിയുന്നുവോസ്വപ്നാടനങ്ങളിൽഞാനലഞ്ഞു നടന്നവിഭ്രാമക തീരങ്ങൾ…?ഏകാന്തതയുടെ കീറിയ താളിലേക്കുള്ളതൂലികാസ്ഖലനം…?ചുണ്ടിനും, വിഷക്കുപ്പിക്കുമിടയിൽഎരിയുന്ന അസ്ഥിരതയുടെതീനാളങ്ങൾ…?അങ്ങനെയെന്തെങ്കിലും…?നിങ്ങളുടെ കൈകളിൽ മറച്ചുപിടിച്ചിരിക്കുന്നപീച്ചാംകുഴലിൽ വിദ്വേഷത്തിൻ്റെജലം!എപ്പോഴാണ് നിങ്ങളതെൻ്റെ ദേഹത്തേക്ക്തെറിപ്പിക്കാൻ പോകുന്നതെന്നാണ്സദാ ചിന്ത.അതുകൊണ്ടുതന്നെയല്ലേ നിങ്ങളെഅവഗണിക്കാനും ശീലിക്കുന്നത്?വേരുകൾ പടർത്തിയ വൃക്ഷത്തിൻ്റെഅഗ്രശിഖരത്തിലെ കൂമ്പിലയിൽമയങ്ങിക്കിടക്കുന്ന നീർത്തുള്ളി…

വൺവേ ട്രാഫിക്

രചന : ഡോ. ബിജു കൈപ്പാറേടൻ ✍ അന്നൊക്കെക്യാമ്പസ്സിന്റെ ഇടനാഴികളിൽനിന്റെ കാലൊച്ച കേൾക്കാൻഞാൻ കാത്തു നിൽക്കുമായിരുന്നു.കാത്തിരുന്നു കാത്തിരുന്നൊ-ടുവിൽനീ മുന്നിലെത്തി-യൊരുചെറുകാറ്റുപോലെ-യെന്നെതഴുകിക്കടന്നുപോകവേശപിക്കപ്പെട്ടൊരു ഗദ്ഗദത്താൽമരവിച്ചുപോയൊ-രെൻപുരുഷ നിശ്വാസങ്ങളിൽഎന്റെ പ്രിയേ …..എനിക്ക് നിന്നോടുള്ളപറയാത്തപ്രണയമുണ്ടായിരുന്നു.പാതിചിരിയാൽ മുഖംമറച്ച്പൂത്തുല-ഞ്ഞൊഴുകി വന്ന്“എന്തേ”-യെന്നു നീകൺപുരികം കൊണ്ടുചോദ്യചിഹ്നം കാട്ടി-ലാസ്യമായ് കടന്നുപോകവേനിന്റെ കൂർത്ത മിഴിമുനയേറ്റുപിടഞ്ഞു പതറിപ്പോയഎന്റെ“ഊഹും…ഒന്നുമില്ല”-യെന്നഇടറിയ വാക്കുകളിലുംഎന്റെ പ്രിയേ…..എനിക്ക്…

“മാവേലിയോടൊന്നു ചൊല്ലാൻ “

രചന : മോനികുട്ടൻ കോന്നി ✍ പുഞ്ചിരിച്ചെത്തുന്നിന്നുമാ തൂക്കുവിളക്കുമേന്തിപുഞ്ചപ്പാടത്തെ നെൽക്കതിരും പൊന്നിൻ വർണ്ണമാക്കിചെന്താമരക്കുളത്തിലെ പൊൻ താലവുമെടുത്തി-ട്ടഞ്ചിതമായർക്കനംബര ഗിരിക്കൊമ്പിലതാ…!മൊഞ്ചുള്ളിളംപത്രത്തെ തൊട്ടുണർത്തിത്തലോടിയുംകൊഞ്ചിച്ചു പൂഞ്ചേലയുടുപ്പിച്ചുചുംബിച്ചും മെല്ലേപഞ്ചവർണ്ണക്കിളിച്ചേലുകണ്ട്ചെഞ്ചായം മാറ്റിസഞ്ചരമായ് സഹസ്രവാജീരഥേ പ്രശോഭിതം !പത്തു തട്ടുള്ള പൂക്കളത്തിലുംതൊട്ടു വണങ്ങിപുത്തനുടുത്തു നൃത്തമാടുന്നോരെയും പുണർന്നുംപുത്തനോണമുണ്ണാനൊരുങ്ങുവോരെ ദർശിച്ചുംപുത്തരിച്ചോറിൻ മണമുണ്ടുംഊഞ്ഞാലാടിയേറിശ്യാമാംഗനമാരുടെ നർത്തനംകണ്ടു മയങ്ങിശോഭിതനയനങ്ങളും പാതിയടച്ചുവെന്നോശ്യാമമേഘക്കിടാത്തിമാർ…