മുണ്ടുപൊക്കിനോക്കാൻ ഹാസ്യകവിത
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മേലാളനായൊരുദൈവത്താൻ്റെമാളികയങ്ങനെ മാനത്താണേമാറ്റൊലിയായൊരു ഹൃദയമെല്ലാംമാനത്തൂന്നിങ്ങു കീഴെയാണേ. മതിയേറിയ കുശലതയോടെമദമോടെയതു മൃതവാന്മാർമൈലോളം താണ്ടി നടന്നിതാമേൽക്കോയ്മക്കുള്ളതുമായി. മനുഷ്യരെല്ലാം അടിമയാക്കിമധുപന്മാർക്കാസ്വദിക്കാൻമതമേറിയ വിശ്വാസത്താലെമാനത്തോളം പടുത്തുയർത്തി. മനുഷ്യരേയവരോ രക്തത്തിലുംമമതയില്ലാതങ്ങുവേർതിരിച്ചുമുകുളങ്ങളിലോരോന്നോതിമലിനതയാലെയമംഗളമാക്കി. മനസ്സിലെല്ലാം മനോജ്ഞമായമോടികളേറിയ ഭാവനകളാൽമരണമുഖത്തും മദഗജമായിമിന്നലൂറിയ രണഭേരികളാൽ. മുളയേയങ്ങുയധികമാക്കാൻമാർഗ്ഗം നോക്കി സഞ്ചരിച്ചവർമാർദ്ദവമില്ലാതെയടരാടിയാടിമടിയന്മാരും മുടിയന്മാരുമായി.…