Category: കവിതകൾ

അടുക്കള..

രചന : പ്രസീദ.എം.എൻ ദേവു ✍️ അമ്മയ്ക്കേറെഅടുപ്പംഅടുക്കളയോടാണത്രെ,കൂട്ടിവെച്ച മൂന്ന് മുഴക്കല്ലിൽആണ് അമ്മയുടെ സുപ്രഭാതങ്ങൾ തുടങ്ങുന്നത്,തിളച്ചു പൊന്തുന്നപാലരിക്കു ചട്ടിയിലാണ്അമ്മ നാമകീർത്തനങ്ങൾഉരുവിടുന്നത്,പാതി തിളച്ച കഞ്ഞിക്കലത്തിലാണ്അമ്മയിലെആവലാതികൾവേവുന്നത്,നിരത്തി വെച്ച വിഭവങ്ങളുടെഎണ്ണത്തിലാണ്അമ്മ സ്നേഹത്തിൻ്റെഅനിർവചനീയ പദം വിളമ്പുന്നത്,ഉപ്പുകല്ലു പാത്രം മുതൽഊറ്റാൻ കല്ലു വരെഅമ്മയുടെ വർത്തമാനത്തിൽ ചേരും,കടുകു പാത്രം മുതൽമെഴുക്കുപുരട്ടി വരെഅമ്മയുടെ…

ചിതറുന്ന നന്മ്രാർദ്ര മനസ്സുകൾ.. 💖

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തകർക്കുന്നതില്ലേയവനിയിൽപ്പലവിധംനിറമറ്റയോർമ്മതൻ ജാലകങ്ങൾ സ്ഥിരംശക്തമല്ലായ്കിലും ചിതറുന്ന ചില്ലുകൾ;വ്യർത്ഥമായ് മാറ്റുമാ, സൗരഭ്യമാനസം. ചിത്താനുവർത്തനം സാധ്യമായെങ്കിലേ,ഹൃത്തുണർന്നുദയമായ്പ്പകരൂ ശുഭസ്മിതംചിത്രപതംഗമായ് പാറുന്നൊരോർമ്മയായ്നിത്യം തിളങ്ങിത്തെളിയട്ടെ നന്മകം. കരുതൽച്ചിറകുമായെത്തുന്ന കരുണതൻകരതലങ്ങൾനീട്ടി നിൽക്കുന്നു വാനിടം;ചിറകറ്റുപോയെത്രയാനന്ദ സുസ്മിതം;നുകരാതെയാകുന്നുമതിരമ്യ ജീവിതം. നിന്ദയാൽ തകരാതിരിക്കു കാ,പ്പുലരിപോൽസ്പന്ദിച്ചുണർത്തുകാനന്ദമാം ചിന്തകം;നന്മനസ്സണയാതെ,യുടയാതെയനുദിനംചന്തമേകീടാൻ കൊതിപ്പിതാ,…

മലബാറിലെക്കുരുതികൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മായുന്നില്ലിന്നും മനസ്സിൽ നിന്നാമൃതിമുറിക്കുന്നുണ്ടിപ്പോഴുമാവർത്തിച്ച്മതത്തേക്കാളേറെയുത്സാഹത്താൽമനുഷ്യരേസ്‌നേഹിച്ചനന്തശ്രുതികളെ. മുഖമില്ലാത്ത മുരടഹസ്തത്താലെമൂർച്ഛിതമായ ഗളച്ഛേദനാകൃതിയാൽമാർഗണദീപ്തീസ്വദേശികളെയെല്ലാംമയമില്ലാതെയോടിക്കുന്നഴലുമായി. മാനം നശിച്ചോരു അബലകളെല്ലാംമോഹമറ്റൊരു മനോരഥവുമായിമഥനക്ലേശത്താലലറിയറുതിയായിമാറിടം മറയ്ക്കാതെമണ്ണിലലിയുന്നു. മാംഗല്യത്താലിപ്പൊട്ടിവീണൊപ്പമായിമുന്തിയവംശത്തെയൊടുക്കുന്നധമർമണ്ഡിതമെല്ലാം കവർന്നുമാഹ്ലാദിച്ചുമൃഗയാവിനോദത്താലുല്ലാസത്തിൽ. മൃതുവായമരുത്തൊഴുകും പോലെമൃദുലമാനസമേന്മയാർന്നുത്തമർമാനസമന്യഹിതസേവയാലെന്നുംമത്തരായോരാതഞ്ചനത്തുടിപ്പിൽ. മോദമോടന്യരെന്നില്ലാതിന്നുമന്നുംമനസ്സോടെന്തുമേകുവാനുദകുന്നുമനുഷ്യാനുചരരായിസിദ്ധമാർഗ്ഗംമോക്ഷം പ്രാപിക്കാനുറച്ചരെല്ലാം. മന്നിടമാകെ ശ്രേയസ്സാർന്നുജ്ജ്വലംമുഖ്യമാർന്നൊരു പ്രതിശ്രുതിയാലെമാറ്റുക്കൂട്ടുന്നൊരു ശ്രീവിലാസത്താൽമംഗളമേകാനൊരുങ്ങുമലിവിനാൽ. മിത്രമാണെന്നഭിനയിച്ചവരെല്ലാoമോഹിച്ചോരു വിത്തത്തിനാഗ്രഹഠമേടിക്കാനായിയാദ്യമിരക്കുന്നഭിനയംമാരണമായന്ത്യമതിശക്തരാകുന്നു. മൂക്കുച്ഛേദിച്ചുമുലച്ഛേദിച്ചാസ്വദിച്ചുംമെത്തയാക്കിയഅടിമത്തരുണികളെമുതലയേപ്പോലെകടിച്ചുക്കുടയുന്നുമുത്തുപ്പോലുള്ളമേനിയുടച്ചറുതിയാക്കി.…

ഈസ്റ്റർ ഉണർത്തുന്നത്.. 💖

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍ മഹനീയ സഹനപര്യായമായ് പുലരിതൻവെളിച്ചമായുയിർത്തെഴുന്നേറ്റതാം താരമേ,തിരികെവന്നെത്തുവാൻ പ്രാർത്ഥനാകരളുകൾകാത്തിരുന്നിരുളിലാ,യാ ദിനങ്ങൾ.അന്നുദയാർദ്രമായ് വെണ്മതൻ നന്മുഖം,മിന്നിത്തിളങ്ങിച്ചു പൊൻവെളിച്ചംപാരിന്റെയുന്മേഷ സുദിനമായ് തൽക്ഷണംതിരികെനൽകിച്ചു നീർമിഴികൾ രണ്ടും.അഴകാർന്ന പുലരികളുണരുവാൻപ്രാർത്ഥനാ- മനസ്സുമായ്കാത്തിരുപ്പുലകിൽ നമ്മൾനിത്യമെന്നൂർജ്ജമായ് നിറയുന്നുണർവ്വി-ന്നുയിർത്തെഴുന്നേൽപ്പുമായ് സഹനഹൃത്തും.ധരണിയിലുണരാത്ത മനസ്സുകൾക്കുദയമൊ-ന്നേകാൻ പ്രതീക്ഷിപ്പൂ നിന്റെ രാജ്യം;സ്നേഹാർദ്രമായെഴുതട്ടെ തിരുമഹിതമാംനന്മോദയത്തിൻ മഹിതകാവ്യം.പ്രാർത്ഥനാഹൃദയമോ-ടൊരുമയോടാർദ്രമായ്ചേർത്തണയ്പ്പൂ…

വനചാരികൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ വനകാന്തിയിലാകൃഷ്‌ടരായെവിടെയു൦വിജനദേശത്തായധിവസിച്ചോരെല്ലാംവനചരരരായി വിഹരിച്ചെങ്ങെങ്ങുംവാസയോഗ്യമാമിടമായിതന്ത്യത്തിൽ. വെളളംവെളിച്ചംവായുസഞ്ചാരവുംവസതിയിലാവോളമുണ്ടെന്നുന്മയിൽവിശക്കുമ്പോളെന്തുമാർത്തിയോടെവേണ്ടുവോളമകത്താക്കിയുറങ്ങിടാം. വാതിലില്ലാത്തൊരാവാസഭൂമിയിൽവാക്കിനാലെസ്തുതിച്ചുപാടുന്നവർവശ്യമാക്കാനുള്ളടവുകളകതാരിൽവാണിടമിന്നോമപചാരവാസതേയി. വനഗേഹത്തിലായത്യാസക്തരായിവന്നണയുന്നോരജന്യമെല്ലാമെതിരിട്ട്വേഗത്തിലായന്തരായത്തോടിണങ്ങിവസിക്കുന്നിതാ അന്തേവാസികളായി. വംശരക്ഷകരായവേടപ്പൊലിമകൾവില്ലുമമ്പുംവാളുമായിയടരാനുറച്ചവർവിശക്കുന്നവർക്കാഹാരമേകാനായിവേട്ടയാടിയതൊന്നിച്ചു കഴിക്കുന്നു. വംശാവലിക്കാപത്തു വന്നെന്നാലോവീരരായവരെതിരിട്ടു ഇയിക്കുവാൻവിഫലതയിലും സഫലതയിലുമായിവിജയപ്പടച്ചട്ടയിട്ടതാം പോരാളികൾ. വീരപ്രസുവിന്നരുമകളണയുമ്പോൾവീരരസമുറഞ്ഞുതിരുന്നലകളായിവിരാഗമില്ലാത്തോരുഗ്രതയേറിയോർവെല്ലുന്നാരേയുമെന്തിനുമൊരുങ്ങി. വളരുന്നങ്ങനെ വംശാവലികളായിവാസമെല്ലാമനുയോജ്യമായോരിടംവേരറ്റുപോകാതെയനുനയത്തിലായിവിജയപരാജയമേറ്റുവളരുവാനായി. വംശംവളർന്നുസൽക്കീർത്തിയാകവേവേദമോതിയമഹത്വമുൾക്കൊള്ളാതെവൈരിയായന്വോന്യമടരാടുമ്പോളോവികടതവർദ്ധിച്ചവരന്തിയിലപമാനം. വ്യാജമണിഞ്ഞൊരുഗരിമകളാലെല്ലാംവെട്ടിപ്പിടിച്ചോരു വസ്തുവകകളായിവിക്രയമായോരു അഹന്തയാലന്ത്യംവിയർപ്പിനാലുളളതുമസ്‌തമിക്കുന്നു. വിശാലമാണുലകമന്നുമിന്നുമായിവിരോധമാക്കിനശിപ്പിച്ചുനാശങ്ങൾവെട്ടി തെളിച്ചു മുന്നേറിയ വീഥിയിൽവീണുമരിച്ചന്ത്യമനർത്ഥവൃത്തത്താൽ.…

പാരിതിൻ സഹനാർദ്ര പുലരിയിൽ* ..💖

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ കാലത്തിനനുയോജ്യ രമ്യപരിവർത്തനംനൽകുന്നതാരുദയകാലമേ,യീവിധംകനകസ്വപ്നങ്ങൾ ചാലിച്ചവനിയനുദിനംരമണീയമാക്കുന്നതേതുദയ ചിന്തകം? ആദിമനുഷ്യനിന്നോളംവരെ,യെത്ര-പാവനസ്സംസ്ക്കാര മഹിമകൾ വന്നുപോയ്പാരിന്നുദയാസ്തമയങ്ങൾ കണ്ടവർപാടേയണഞ്ഞുപോ,യിന്നില്ലയോർമ്മകൾ. പാതി നിറഞ്ഞ മനസ്സുമായാ,വിധംപാരായണം ചെയ്തിടുന്നു,നാം പാരിടംപാനപാത്രം നിറച്ചേകില്ല., ഭൂതലം-പാഥേയമായേകിടുന്നതീ,ജീവിതം. മധുരമായില്ലയിന്നെങ്കിലും നന്മതൻമധുപമാകാനേകിടുന്നെത്ര,യവസരംവസുധൈക ശില്പിയോതുന്നുദയ മന്ത്രണംയാന്ത്രികമ,ല്ലഭയമാകുന്നതിൻ ഗുണം. പാവനസ്മരണയാലുണരട്ടെയീദിനംപാരിൻ വെളിച്ചമോതുന്നില്ലെ സാന്ത്വനംനേരുണർത്തിത്തന്നതില്ലേ മഹാസ്മിതം;മാതൃകാനന്ദമേകുന്നില്ലെ…

അതികായഗേഹം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ അതിശയമായൊരപചിതലീലഅപരാധമില്ലാതന്യഹിതത്തിനുഅളവിലായതിരാത്രമധികമായിഅംശഭൂതങ്ങളിലാവർത്തനമായി. അഖിലമെല്ലാമൈശ്വര്യനിദാനമായിഅലിവോടവിരതമനുഗ്രഹമാകെഅഗ്നികണങ്ങളുതിർന്നുതിർന്ന്അങ്കണമാകെജ്യോതീർസ്പുലിംഗം. അൻപാലെങ്ങും പടർന്നു പടർന്ന്അജ്ഞാനമൊഴിച്ച പ്രജ്ഞയിലായിഅടയാളമായൊരു സ്വസ്തികയിൽഅജിരമായോരക്ഷികളായിരമായിരം. അനൃതമെല്ലാമകറ്റുമോരഭിമാനംഅമരതടിയായിയനന്തമുതിരവേഅഭിഹിതമിച്ഛയാലകതളിരാകെഅന്തർധിയായോരലങ്കാരങ്ങൾ. അഗ്നിശിഖാവർണ്ണപ്പൊലിമകൾഅനന്തമായിട്ടനിലസംഗീതമായിഅന്തകനല്ലതുത്രാണനായിളയിൽഅഭാഷണഭൂഷണനഭ്രേയനായി ആദിനിദാനം അഗ്രേസ്സരനായിഅതിശയശയനനമരപ്രഭുവായിഅംശുകനായതിവർത്തകനായിആദിമദ്ധ്യാന്തമഭീഷ്ടുതനാകുന്നു. അംഭസ്സായഗ്നിയനന്തംധേനുവായിഅർത്ഥമായുപഗ്രഹാലയത്തിലായിഅംസളനായിബാഹുലേയോജ്ജ്വലൻഅഘോരനായെന്നുമേധീമതിയായി. അന്തരാധ്യാനനായിയനസ്സിലാകെഅർച്ചിസ്സായിട്ടാനന്ദമാമുത്സുകൻഅപാവൃതനായിജൈത്രേയനായിഅഭീഷ്ടമമ്പർക്കോനായുല്ലാസിതം. അശ്വദ്ധത്തിലായാലോലമാടുമ്പോൾഅഖിലസംസ്സർഗ്ഗത്തിനുയഥേച്ഛയാലെഅകലമില്ലാതെയാസന്നിധിയിലായിഅന്തികമറിവാനായറിവുമനന്തമായി. അതിസ്വാന്തനത്തിലുപദേശകനായിഅന്വേഷണത്തിലതിസ്നേഹരൂപൻഅതിസമർത്ഥനാമാശ്രിതരക്ഷകൻഅമലതയാർന്നധന്യതാമൂർത്തിയായി. അഷ്ടാപദകാന്തീകളേബരനിതനായിഅമേദ്യമേദ്യത്തിലോരേപ്പോലലിയുംഅനുഗമനത്തിലും പ്രതിഗമനത്തിലുംഅപചയമില്ലാത്തുപചയമോടെന്നും. അഭാവിതനായും പ്രഭാവിതനായുംഅമരത്തായും അണിയത്തായുംഅലസതയാലുമുജ്ജ്വലതയിലുംഅല്പേച്ഛയിലും അമിതേച്ഛയിലും. ആകർഷകനായ് വികർഷകനായ്അനുകൂലകനായ് പ്രതികൂലനായ്ആസക്തനായ്…

ഉദയമായുണരണം

രചന : അൻവർഷാ ഉമയനല്ലൂർ ✍️ അംബരംപോൽത്തിളങ്ങുന്നതാം നന്മകൾ,അംബുജംപോൽ വിടർന്നീടുന്ന മനസ്സുകൾ,അംശവസ്ത്രംപോലണിയുന്ന ചിന്തകൾ;അംഗീകരിക്കുകിൽത്തെളിയുമാ,പ്പുലരികൾ. ആകുലതയില്ലാതുണരുകിൽ സന്തതംആനന്ദവർണ്ണങ്ങളേകുംസ്വജീവിതം.,ആജ്ഞാനുസാരമ,ല്ലതിലുപരി തവഹിതം;ആഗ്രഹിച്ചേകേണ്ടതാണു സ്നേഹാമൃതം. ഇച്ഛാനുകൂലമാകില്ലയി,ന്നെങ്കിലുംഇടമുറിയാതെ പ്രിയമൊഴുകേണമുള്ളിലുംഇടിനാദമുയരാതെയെന്നുമാ,കരുതലും;ഇമയടയ്ക്കാതുണർന്നേകാം കരളിലും. ഈടുവയ്പ്പില്ലാതെ നൽക, സംരക്ഷണം.,ഈടുറ്റ ധനമാണ് സ്നേഹമെന്നോർക്കണംഈക്ഷണംതന്നെയുണർന്നു വർത്തിക്കണംഈർഷ്യതയില്ലാതലിഞ്ഞു ജീവിക്കണം. ഉള്ളിലുണ്ടാകട്ടെ യൊരുമതൻ പൊൻകുഴൽഉണരട്ടെയോരോ മനസ്സിലുമാ, നിഴൽഉല്ലാസമോടേ വസിക്കുവാൻ…

അവസാനത്തെകനിവ്

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ തളർന്നൊരീ ദേഹത്തിൻ തടവറയ്ക്കുള്ളിൽ ഞാൻ,തനിയെ കരയുന്ന നിഴൽരൂപമായ്.ശ്വാസത്തിൻ നൂലിനാൽ കെട്ടിയിട്ടീവിധി,വേദനതൻ കടലിലെന്നെ നീറ്റുന്നുവോ? കണ്ണിലെ വെളിച്ചമണഞ്ഞുപോയ്‌ പണ്ടേ,കാതുകൾ കേൾക്കുന്നു മരണത്തിൻ മന്ത്രണം.യന്ത്രങ്ങളൂതുന്ന കൃത്രിമ ശ്വാസവും,മരുന്നിൻ കയ്പും മതിയാക്കിടട്ടെ ഞാൻ! പിടയുന്ന പ്രാണനെ താലോലിച്ചിട്ടിനി,ബാക്കിയെന്തുള്ളു നീറുന്ന…

പിശുക്കിൻ്റെ ലോകം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ പണമുണ്ടാക്കാനായാലോചനയോടെപരുഷമായൊരു പ്രവർത്തിയുമായിപരവേശത്തോടെന്തുംചെയ്യാനായിപാമരരേറെ പൊള്ളത്തരമോടെന്നും. പെട്ടിയിലായിവകകളേറിയെന്നാലുംപാലു പോലും വാങ്ങാത്തവരവരായിപട്ടിണിയേറെസഹിക്കാനായൊരുങ്ങിപണമൊട്ടുംചിലവാക്കാനില്ലെന്നായി. പണമുള്ളതു പതിനായിരമിരട്ടിയാക്കിപതിയെ പതിയെ പെരുകിയ പുഴയായിപല പല ചാലായി ഒഴുകണമെന്നായിപ്രാർത്ഥനയോടുലകിൻചെരുവിലായി. പാചകത്തിനു വില കുറഞ്ഞതാകിയപച്ചക്കറിയേറെ ചന്തയിൽ നിന്നായിപൊരുത്തം നോക്കി വിലയേകാതെന്നുംപുലരും കഥയെല്ലാമെങ്ങുംപാട്ടായല്ലോ! പണമധികം കീശയിലുണ്ടായെന്നാലുംപുറത്തൊട്ടും…