Category: കവിതകൾ

നിങ്ങളെൻ്റെമരണം വായിക്കുമ്പോൾ

രചന : പ്രസീദ ദേവു ✍️ നിങ്ങളെൻ്റെമരണം വായിക്കുമ്പോൾകവിതയെഴുതിമതിയാവാത്തവളുടെവിരലുകൾ വിറച്ചുകിടക്കുന്നുണ്ടതിൽ,പ്രണയിച്ചുതോറ്റു പോയവളുടെഹൃദയം മുറിഞ്ഞുവീണീട്ടുണ്ടതിൽ,നിസ്സഹയായപെണ്ണിന്റെ കരച്ചിൽതോർന്നുപെയ്തിട്ടുണ്ടതിൽ ,ഒരു കവിയെസ്നേഹിച്ച കുറ്റം കൊണ്ട്നിങ്ങളെന്നെ ഓർത്തു പോയാൽഎൻ്റെ വരികൾനിങ്ങളോട് അടക്കം പറയും ,ആദരാഞ്ജലികളുടെഅന്തിമോപചാരങ്ങളുടെനിലക്കാത്ത പ്രവാഹംകൊണ്ട് നാളെഞാനിവിടെ നിങ്ങളുടേതെന്നഓർമ്മയിൽ നിറയും.പെയ്തു പോവാത്തഒരാൺമഴമൗനത്തിൻ്റെ കടിഞ്ഞാൽപൊട്ടിച്ച്പെണ്ണേയെന്ന് ആർത്തിരമ്പും,കുട്ടി ഉറങ്ങിക്കോളു എന്ന്എന്നത്തെയും…

ഭ്രാന്തന്റെ വിപ്ലവം

രചന : ബിന്ദു അരുവിപ്പുറം ✍️ ലഹരിയാൽ വീണൊരാഭ്രാന്തന്റെ ചിന്തകൾചങ്ങലക്കെട്ടിന്റെയുള്ളിൽ പിടയ്ക്കയോ!ആർത്തിയാൽ നക്കിത്തുടയ്ക്കും രുചിക്കൂട്ടാ-ലോർമ്മകളെങ്ങോ പറന്നകലുന്നുവോ?ഭ്രാന്തന്റെ ജല്പനം കേൾക്കുമാ ശ്വാനനുംകണ്ണുകൾ രണ്ടും വിടർത്തി നോക്കുന്നുവോ?വറ്റിവരണ്ടതാം സ്വപ്നങ്ങളെല്ലാമ-ശാന്തിതൻ മന്ത്രം നുണഞ്ഞിരിപ്പായിതോ?വേട്ടപ്പിശാചുകൾ പിടിമുറുക്കുന്നുവോ,വീട്ടിലവനൊരു ഭാരമാകുന്നുവോ?കരയിൽ കിടന്നു പിടയുന്ന മത്സ്യമാ-യീ മണ്ണിലാജന്മമിന്നു മാറുന്നുവോ?രാത്രിയിൽ നിലതെറ്റി വീണതിൽ…

മൈതാനക്കേളീയുല്ലാസം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ മെത്തപോലുള്ള പുൽമൈതാനത്തിൽമനസ്സുഖമോടൊന്നു കേളിയാടിടാൻമോഹിക്കാമൂർഖയൗവ്വനതീഷ്ണതമനസ്വസ്ഥതയില്ലാതിന്നുയുഴറുന്നു. മന:പ്പാഠമായപുസ്തകാക്ഷരങ്ങളാൽമനോവ്യഥയേറി വിശ്രമമില്ലാതാകെമാനസീകുല്ലാസമേകുന്നതിനായുള്ളമൈതാനക്കേളികളസ്തമിക്കുന്നു. മസ്തിഷ്കാഘാതമേറ്റു തളരുന്നമാന്ദ്യതയധികമായഅർഭകരെല്ലാംമൗനമോടെ മുറിയിലിരുപ്പായയ്യയ്യോമനശ്ശാന്തിയില്ലാതസ്ഥിരച്ചിത്തരായി. മുന്നിലാണെന്നുമീ പാഠശാലയിൽമനഃപാഠമാകിയച്ചിന്താഭാരമല്ലാതെമതമായില്ലൊന്നുമധികമായുള്ളിൽമാറ്റുരയ്ക്കുന്നസർഗ്ഗാത്മകതയില്ല. മുഖകാന്തിയേറിന്നോരുസുസ്‌മിതംമേല്ഭാഗത്തില്ലല്ലോയമലതയാർന്ന്മൂടാപ്പോടുളേളാരുപെരുമാറ്റത്താൽമുറ്റിയദ്വേഷത്തിലുള്ളം പിടയ്ക്കുന്നു. മാറ്റമില്ലാതുള്ളശാഠ്യങ്ങളാൽശീലംമാർഗ്ഗണമില്ലാതവധാനതയില്ലാതെമൃതുലതയൊഴിഞ്ഞോരുഗ്രതയാൽമനുഷത്വമില്ലാത്തമൃഗമാനസങ്ങൾ. മദ്യപാനസഭയിലാകൃഷ്‌ടരായിന്ന്മധുപാനമത്തരായല്ലോയിളമകൾമദം പൊട്ടിയ ഗർജ്ജന ധ്വനിയാൽമാറ്റൊലിയാകുന്ന അപകടങ്ങൾ . മോദമോടാമൈതാനത്തായിന്നില്ലമിന്നുന്നതാരാകാന്തികളായവർമേളിച്ചുച്ചാടിയുമോടിയുമാമോദംമടിയില്ലാതട്ടഹസിച്ചിരുന്നെങ്കിൽ. മനോരഞ്ജനോയുല്ലാസത്താലെമനസ്സാലാകർഷിച്ചകളികളെല്ലാംമധുവ്രതമായ സ്വപ്നാടനത്താൽമന:പൂർവ്വമൊന്നാവർത്തിക്കാം. മൈതാനമുള്ളോരുയിടങ്ങളെല്ലാംമോഹസൗധങ്ങൾ…

ശവഭോജനം

രചന : പ്രസീദ .എം.എൻ. ദേവു ✍ ശവം വിളമ്പുന്നആദ്യത്തെ പന്തിയിൽകുഞ്ഞുങ്ങളെയാണ്നിരത്തിയത്,മാസം തികയാതെമരുന്നു കുത്തി മരിച്ചവർ,മാസമെത്തും മുമ്പെമരുന്നു കേറ്റി കൊന്നവർ,മാസം തികഞ്ഞിട്ട്വലിച്ചെറിഞ്ഞ് ചത്തവർ,കുഞ്ഞുങ്ങളുടെശവത്തിന്നന്നേ രക്തത്തിൻ്റെ മണം തന്നെ,അമ്മയുടെനിസ്സഹായവസ്ഥയും,പെണ്ണിൻ്റെഅടിയന്തരാവശ്യവും ,പിഴച്ചവളുടെഅലറിക്കരച്ചിലുംആവശ്യത്തിലേറെ,ആ പന്തി പൂർണ്ണമായില്ല.കഴുത്ത് ഞെരിച്ച്,വായ് പൊത്തി,എന്തെന്നറിയാത്തമൃദുതലയെപുലിനഖങ്ങളാൽവരണ്ടു കോറിയപൈതൽ ശരീരങ്ങൾബാക്കി തന്നെ,ഉണ്ണുവിൻ !!പിന്നത്തെ പന്തിയുവാക്കളുടേതായിരുന്നു,അമ്മയുടെ…

ഹരിതമീരത്തിലെ സിന്നും കലാച്ചിയും

രചന : സുരേഷ് S ബാബു✍️ ഉറക്കത്തിനും യാത്രയ്ക്കുംതുല്യപ്രാധാന്യമുള്ള രാത്രിയുടെനിർണ്ണായകഘട്ടത്തിൽമിഴിപൂട്ടി തപസ്സിരിക്കുന്നകലാച്ചി വാക്കിലൊതുക്കിമിഴിയടർന്നു പെയ്തു തോർന്നപ്പോൾമഷിതീർന്ന ചില്ലുക്കുപ്പിയിൽതൂലിക മുങ്ങിത്തപ്പുന്നു സിന്നിനെ.മീരയുടെ എഴുത്ത് മുറങ്ങളിൽചാണകം തേച്ചു മിനുക്കിയവിത്തടയാളങ്ങൾ അഴലിന്റെആഴങ്ങളിൽ അനാഥശവം പോലെതണുപ്പിന്റെ ഉള്ളറകളിൽപേരില്ലാത്ത സംഖ്യകൾ മാത്രമായ്,യാരുമറിയാതെ പൂട്ടി വെക്കുന്നുനാളെയുടെ സംസ്ക്കാരചടങ്ങിനായി.ആരോപണത്തിന്റെ അടിസ്ഥാന_ഭാവത്തിൽ തുറന്ന…

കുടിയൻ

രചന : രാ ഗേ ഷ് ✍️ ഒടുവിലയാൾകുടി നിർത്താനുള്ളകടുത്ത തീരുമാനമെടുക്കുന്നു;അടുത്ത ദിവസംപാസ്സാവാതെ കിടന്നിരുന്നഒരു അജ്ഞാത ലോൺ പാസ്സാവുന്നു!.സന്തോഷിക്കുന്നു,രണ്ടെണ്ണം അടിക്കണമെന്ന് തോന്നുന്നു,അയാൾമീൻചട്ടിക്ക് ചുറ്റും നടക്കുന്നകണ്ടനെപ്പോലെബാറിന്റെ ഗേറ്റിന് മുൻപിലൂടെതലങ്ങും വിലങ്ങും സ്‌കൂട്ടിയോടിക്കുന്നു,അനന്തരംപച്ചക്ക് തന്നെ മടങ്ങുന്നു.അതിനടുത്ത ദിവസംഅയാളെ ഓണം ബംബർ കടാക്ഷിക്കുന്നു !(ഇത് ഓണക്കാലമല്ലല്ലോയെന്ന്…

ജലം കൊണ്ട് തുന്നിയ മൺപെട്ടി

രചന : ജോബിൻ പാറക്കൽ ✍️ മലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേകലമ്പട്ടപ്പൂ കൊണ്ട് മാലയിടാംകദനം മാറ്റി തന്നീടണേമലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേഒരു വരണ്ട പെണ്ണിൻ്റെ നഗ്നതയുടെവരച്ചു തോറ്റ രേഖാചിത്രം പോലെനടന്നു കയറാൻ ആരുമില്ലാതെചേറ്റുമണമുള്ള ഇടവഴിവേനൽ കുടിച്ച് മടുത്ത വേരുകൾ ജലധികൾതിരഞ്ഞു മടുത്ത്…

അലകള്‍

രചന : ഗ്രാമീണൻ ഗ്രാമം ✍ കടലലകളുടലിലൊരു തിരയലകളാകെകനലലകളൊഴിയുന്നു തിരമറന്നെങ്ങോകനവിലലയാഴിയില്‍ തിരയുന്ന മോഹംകടമിഴികള്‍നൊന്തങ്ങിറങ്ങുന്നു ദൂരെകടവിലൊരുചെറുവള്ളം തുഴയുന്നു ഞാനുംതുഴയതഴലിലെ പെരുവെള്ളപ്പാച്ചില്‍മഴയിതെഴുതുമിയഴകിന്റെ ചാലില്‍ഒഴുകുമെന്‍കണ്ണീരു ചെറുചാലുപോലെചെറുതല്ലയെന്‍ബാല്യമലകടല്‍പോലെപലവുരുമറിഞ്ഞങ്ങൊഴുകിനീങ്ങുന്നുചെറുതടകളലകളില്‍ ഞാന്‍കെട്ടിവയ്‌ക്കേമറിയുന്നുമനമതില്‍ പുളകങ്ങളായിഞാന്‍തൊട്ട കളിവില്ലിന്‍ കളകളനാദംചിരിയലകളുരുവിട്ടു പഴമ്പാട്ടുമൂളിമനമിതളുകവരുന്ന ചെറുമന്ദഹാസംപാല്‍നിറംപൂണ്ടൊരു വനമുല്ലയായിഒരുമഴകുളിരറിഞ്ഞെങ്ങോ മറഞ്ഞുമറുമഴചൊരിഞ്ഞങ്ങു പേമാരിയായിഇനിയഴകുപെയ്യുവാന്‍ കാത്തുനില്‍ക്കാതെകാലമെന്‍കൈയ്യിലായൊരുരുള തന്നുഉരുള ഞാന്‍ നേദിച്ചു പിണ്ഡമായ്…

🍁🍁 ശ്രുതിലയം 🍁🍁

രചന : തെന്നൂർ രാമചന്ദ്രൻ✍️ തുളസിമാലയെനിക്കു തരില്ലെശുഭകരിയായവളേ, രാധേ, നീവിലസിതഹാസം നിൻ മുഖകമലേഹൃദയവിരുന്നായ് വിടരുകയല്ലെമതിമുഖി തൻ ഭാവുകമഴകിൽമുരളിക തന്നഭിമതമായോയദുകുല നിറവുകൾ നീ നിന്നിൽരമയുടെ മുഗ്ധതയാക്കിയതോപ്രണയ പയോധിയിലംബുജമലർവികസിത ചാരുത പേറുകയോതരളിതയാമംഗന ചുംബന –രതിരസമോദിനി മധുമതിപുളകിതഗാത്രി നീ സ്നേഹമയിഭുവന വിലാസിനിയെത്ര മനോജ്ഞനയന വിലോചന മിഴിവുകൾകരകവിയുന്നഴകിൽ…

ഒറ്റയ്ക്കിരിക്കുന്ന മോഹസ്വപ്‌നങ്ങൾ

രചന : സുരേഷ് എസ ബാബു ✍ ഒറ്റയ്ക്കിരുക്കുന്നതാ_ണെനിക്കേറെ,യിഷ്ടംകെട്ടിപ്പിടുക്കുവാനാരുംവരികയില്ലെന്നുറപ്പുള്ളോരവസ്ഥ.മുൻ വിധികളെ താരാട്ട്പാടിയുറക്കി പുറകോട്ടാണ്സമയരഥങ്ങളിൽ സഞ്ചാരംദിശകൾ ദിക്കുകൾ മാറിമറിഞ്ഞു.വേഷം മാറി വരുന്നനിമിഷ നാടകങ്ങളിൽഅറിയാതെ അഭിനയിച്ചു പോകുകയാണ്ഓരോ രാവും പകലും.തന്നിഷ്ട ഗതിവിഗതികൾസഞ്ചരിക്കുന്ന വിലകൂടിയ,അകലങ്ങളിൽ പേര് മാഞ്ഞ്ഞാൻ എന്നെ തനിച്ചാക്കുന്നു.പുത്തൻ മേച്ചിൽ പുറങ്ങളിൽപച്ച പരവതാനി വിരിക്കുന്നസൂര്യനും…