മലബാറിലെക്കുരുതികൾ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മായുന്നില്ലിന്നും മനസ്സിൽ നിന്നാമൃതിമുറിക്കുന്നുണ്ടിപ്പോഴുമാവർത്തിച്ച്മതത്തേക്കാളേറെയുത്സാഹത്താൽമനുഷ്യരേസ്‌നേഹിച്ചനന്തശ്രുതികളെ. മുഖമില്ലാത്ത മുരടഹസ്തത്താലെമൂർച്ഛിതമായ ഗളച്ഛേദനാകൃതിയാൽമാർഗണദീപ്തീസ്വദേശികളെയെല്ലാംമയമില്ലാതെയോടിക്കുന്നഴലുമായി. മാനം നശിച്ചോരു അബലകളെല്ലാംമോഹമറ്റൊരു മനോരഥവുമായിമഥനക്ലേശത്താലലറിയറുതിയായിമാറിടം മറയ്ക്കാതെമണ്ണിലലിയുന്നു. മാംഗല്യത്താലിപ്പൊട്ടിവീണൊപ്പമായിമുന്തിയവംശത്തെയൊടുക്കുന്നധമർമണ്ഡിതമെല്ലാം കവർന്നുമാഹ്ലാദിച്ചുമൃഗയാവിനോദത്താലുല്ലാസത്തിൽ. മൃതുവായമരുത്തൊഴുകും പോലെമൃദുലമാനസമേന്മയാർന്നുത്തമർമാനസമന്യഹിതസേവയാലെന്നുംമത്തരായോരാതഞ്ചനത്തുടിപ്പിൽ. മോദമോടന്യരെന്നില്ലാതിന്നുമന്നുംമനസ്സോടെന്തുമേകുവാനുദകുന്നുമനുഷ്യാനുചരരായിസിദ്ധമാർഗ്ഗംമോക്ഷം പ്രാപിക്കാനുറച്ചരെല്ലാം. മന്നിടമാകെ ശ്രേയസ്സാർന്നുജ്ജ്വലംമുഖ്യമാർന്നൊരു പ്രതിശ്രുതിയാലെമാറ്റുക്കൂട്ടുന്നൊരു ശ്രീവിലാസത്താൽമംഗളമേകാനൊരുങ്ങുമലിവിനാൽ. മിത്രമാണെന്നഭിനയിച്ചവരെല്ലാoമോഹിച്ചോരു വിത്തത്തിനാഗ്രഹഠമേടിക്കാനായിയാദ്യമിരക്കുന്നഭിനയംമാരണമായന്ത്യമതിശക്തരാകുന്നു. മൂക്കുച്ഛേദിച്ചുമുലച്ഛേദിച്ചാസ്വദിച്ചുംമെത്തയാക്കിയഅടിമത്തരുണികളെമുതലയേപ്പോലെകടിച്ചുക്കുടയുന്നുമുത്തുപ്പോലുള്ളമേനിയുടച്ചറുതിയാക്കി.…
