Category: കവിതകൾ

കാവ്യകൈരളിയുടെ സൗരഭ്യം

രചന : എൻ.കെ.അജിത്ത് ആനാരി ✍️ ആഢ്യത്വമേറുന്നതാം സംസ്കൃത ഭാഷയ്ക്കൊപ്പംദ്രാവിഡമൊഴികളും ചേർന്നുള്ള മലയാളംഈ മലനാട്ടിൽ പണ്ട് മണിപ്രവാളങ്ങളായ്വിളങ്ങീ മുക്തകങ്ങൾ നമുക്കായ് നല്കിക്കൊണ്ട്മൂക്കോളംമുട്ടെത്തിന്ന് ആലസ്യമേറും ആഢ്യർശ്ലോകങ്ങൾ തമ്മിത്തമ്മിൽ എറിഞ്ഞു കളിച്ചപ്പോൾഅക്ഷരശ്ലോകസദസ്സ് പുഷ്കലമായിമാറിമുഗ്ദ്ധമായ് മലയാളം ശാർദ്ദൂലവിക്രീഡത്താൽവൃത്തങ്ങൾ വൃത്തിയായി വൃത്തത്തിലിരുന്നവർഎടുത്തു പയറ്റുമാകാലത്തിന്നിപ്പുറത്തായ്പാമരഹൃദയത്തിന്നുള്ളിലും കുടിയേറിഗാഥകൾ, ശ്രീകൃഷ്ണൻ്റെ ചരിതം…

ഇന്ത്യ കരയുന്നു

രചന : പ്രസീദ ,എം.എൻ. ദേവു ✍️ ഇന്ത്യയുടെനിർത്താതെയുള്ളകരച്ചിൽ കേട്ടാണ്ഞാനിപ്പോൾഅതിരാവിലെ ഉണരുന്നത്,ഹിന്ദുവെന്ന്മുറവിളി കൂട്ടുന്നവന്റെകൗസല്യസുപ്രഭാതങ്ങൾവഴി നീളെ കേൾക്കുന്നുണ്ട് ,വേലിയ്ക്കകത്ത്പൂത്തു നിൽക്കേണ്ടപൂവിനു പകരംവിഷസർപ്പങ്ങൾകാവി തുണി ചുറ്റിമുറ്റങ്ങളിലേയ്ക്ക്ഇഴഞ്ഞു നീങ്ങുന്നു,കുളക്കടവിലെ വെള്ളംപച്ചയാക്കിയെന്ന്പറഞ്ഞാണ്ആദ്യത്തെ കത്തി കുത്തുണ്ടായത്,വഴിയാത്രയിൽ നിന്നിരുന്നപോത്തിനെ വണങ്ങിയില്ലെന്നപേരിലാണ്വാക്ക്തർക്കങ്ങൾപൊട്ടിമുളച്ചത്,പൈപ്പിൻ ചോട്ടിൽമൂത്രപ്രസാദം മൂന്നു നേരവുംവേണമെന്നു പറഞ്ഞാണ്പഞ്ചായത്തു മുഴുക്കെസമരം തുടങ്ങിയത്,അയൽവക്കത്തുള്ളവൻമാപ്പിളയാണെന്നുംഇത് നമ്മുടെ…

കാവ്യമായേകുന്നവൻ* ..🌳

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ♦️♦️💖♦️💖♦️♦️ഉണർവ്വായുദയമായാരമ്യ മുകുളമാ-യോരോ വിചാരമായുണരുന്നു തിരുഹിതംമറവിനാ,ലൊരു ചെറു നാമ്പായ് മുളയ്ക്കുവാൻകഴിയാതെയൊന്നായ് കൊതിക്കുന്ന ഹൃത്തിനുംസ്വപ്ന സാക്ഷാത്ക്കാര മേകുവോനാകയാൽകഠിനതയ്ക്കിടയിലൂടുണർത്തുന്നു ജീവിതം.സൃഷ്ടി,സംഹാര,സാക്ഷാത്ക്കാര ഭൂവിതിൻദൃഷ്ടിയാലറിയില്ലതിൻ ശ്രേഷ്ഠയുറവിടംകരളിലായിരുളകറ്റുംമഹാജ്ഞാനിതൻകരുണാർദ്ര കരതലത്താലെഴുതുന്നതിൻ;കമനീയരൂപമാ, യാ,കൃപാവല്ലഭൻകാരിരുമ്പിൽനിന്നുയർത്തുന്ന നാദവും,കരിമ്പാറയിൽനിന്നുണർവ്വിൻ സലിലവുംജീവന്റെയുൾത്തുടിപ്പും രമ്യ നന്മയുംകവിതപോലുണരുന്നയോരോ പ്രഭാതവും,കമനീയമായൊഴുകുന്നതാമരുവിയും.കരളിനാലറിയേണമിരുളിൻ കുളിർമ്മയാ-യുണരുന്നയോരോ മലരിൻ മഹാസ്മിതംകനകനൂൽക്കൊണ്ടുദയ…

മഴത്തുള്ളികൾ

രചന : തോമസ് കാവാലം. ✍️ ഇറ്റുവീഴും മഴ തുള്ളിയുള്ളിൽപേറ്റുനോവാകുന്നു കാഴ്ചകൾക്ക്കാറ്റുവന്നാകെയും തട്ടിയെന്നിൽപൂറ്റുകൾ തീർക്കുന്നു പൊൻകുളിരിൻ. കൈനീട്ടിനിൽക്കുന്ന മാമരങ്ങൾകൈതകൾ ചേലുള്ള പൂമരങ്ങൾകണ്ണുനീർ തോൽക്കുന്ന നീർച്ചോലകൾമണ്ണിന്റെ സായൂജ്യമായിടുന്നു. തളിരിട്ടു നിൽക്കും ചെമ്പകത്തിൽഅതിർവിട്ടു പൂത്ത ശാഖികളിൽകൊതിയോടെ നോക്കും കുഞ്ഞുങ്ങളുംമതിപോലുല്ലസിച്ചാറാടുന്നു. തായമ്പകത്തിന്റെ മേളം പോലെതാളം തുള്ളീടുന്നു…

വില്പന

രചന : പ്രസീദ ദേവു ✍️ പട്ടണം ചുറ്റി നടക്കുവാൻഞാനെൻ്റെപട്ടുപാവാടയും വിറ്റു,പട്ടിണിയില്ലെന്ന്ചൊല്ലുവാൻ ഞാനെൻ്റെകൊയ്ത്തുപാടങ്ങളും വിറ്റു,നല്ല ശീലങ്ങൾക്കു വളമിട്ടുതന്നൊരു മുത്തശ്ശിയമ്മയെ വിറ്റു,നല്ലതു മാത്രം പറഞ്ഞു ശീലിപ്പിച്ചനാടിനെ ഞാനിന്നു വിറ്റു,നല്ലത് ചൊല്ലി ഉണർത്തിയ കിളികളെകൂട്ടിലാക്കി ഞാനിന്നു വിറ്റു,നല്ലത് പോലെ ചിരിക്കുന്ന പൂവിനെമുറ്റമില്ലാതെയാക്കി ഞാൻ വിറ്റു,നല്ല…

നന്ദിയില്ലാത്തവർ

രചന : ഷാനാവാസ് അമ്പാട്ട് ✍ നന്ദിയില്ലാത്ത മനുഷ്യരുണ്ടേഅതിൽ ഒന്നാമതാണവരെന്നുംഎള്ളോളമുള്ള കുഞ്ഞുകുറ്റങ്ങളെതീജ്വാലയാക്കി മാറ്റുന്നോർ.നൻമയില്ലാത്ത മനുഷ്യരുണ്ടേഅതിൽ ഒന്നാമതാണവരെന്നുംകണ്ടതും കേട്ടതും കാണാതിരിന്നതുംപൊയ്യാക്കി മാറ്റുന്ന കൂട്ടർ.ഇമവെട്ടി മിന്നിതെളിയുന്ന മാത്രയിൽഇതൾ പോലെ തള്ളി പറയുംഇരിക്കപ്പൊറുതി തരാതെ അവരെന്നുംഉടലോടെ ഊറ്റി പിഴിയും.വാക്കുകൾ കൊണ്ടും നോക്കുകൾ കൊണ്ടുംവാളായി മാറിയോരെത്രപൊയ്മുഖം കൊണ്ട്…

മനസ്സിന്നകം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍️ മാനസച്ചിന്തക്കൊരുമറയില്ലാതെമതമതുപോലൊരുനേർരേഖചമച്ച്മനുഷ്യത്വമുള്ള മർത്യരായുലകിൽമമതയാലതുത്തമോത്തമമാകും. മൃഗയാവിനോദമേറുമുള്ളത്തിൽമദമാത്സര്യമദനകാമനയുദിക്കിൽമോഹമാർന്ന മാനസദിക്കിലായിമാലേറുന്നതുസ്വാർത്ഥതയാലല്ലോ. മനീഷയിലഭിഷംഗമേറുകിലയ്യോമോദമിമ്പമാർന്നതുകരണത്തിൽമോടിയിലാകൃഷ്‌ടരായോരെല്ലാംമേൽഗതിയില്ലാതതോഗതിയിൽ. മന്നിലാരുണ്ടെല്ലാം തികഞ്ഞതായിമാർഗ്ഗത്തിലായത്യാഗ്രഹമേറിയേറിമൃദുലതയില്ലാതെ ഉഗ്രതയായാൽമാറ്റാനായവരെല്ലാo മഹിതരായിടും. മിശിഹാതന്നിലുമമേദ്യമേദ്യങ്ങൾമാനസ്സത്തിലീരണ്ടുഭാവങ്ങളായിമോശമായാലന്തകാന്തകനാകുംമഹിയിലനുകൂലമായാലാശിസ്സായി. മതിലില്ലാമനസ്സിലോടുമാത്മീയതമുറപ്പോലതു നിക്ഷേപമായീടുകിൽമാതൃകയായതു നിർവൃതിയാകെമാനസനേത്രങ്ങൾ ഔചിത്യമാകും. മൂടുപടമിട്ട മാനസങ്ങളിയായിമ്പംമാറ്റുന്നതോ ആസുരിക പാനീയംമുടിച്ചിടുമതൊഴിച്ചു കുടിച്ചീടിൽമാനസമുന്മാദാസക്തയിലാണ്ടിടും. മോഹിച്ചിറകാർന്ന പക്ഷികളെല്ലാംമേഘത്തോളമുയാരാനിശ്ചയാലെമദിച്ചവ പറന്നുയർന്നു തളർന്നീടിൽമോഹമറ്റതു അറുതിയാകാനായി.…

മധുരം

രചന : ഷാജി എൻ അപ്പാച്ചി ✍️ ഞാനുംഎൻ തൊടിയിലെ പൂക്കളും,നിൻ കപോലങ്ങൾകാണാൻമിഴിപ്പീലികൾവിടർത്തിയതറിഞ്ഞുവോനീ….നീയെൻമലർ മുല്ലയിൽഗന്ധം ഞാനറിയാതെനിറച്ചുവോ.പരിലാളനങ്ങളിൽപനിനീരുറഞ്ഞതായ്പാടുംകരിനീലവണ്ടുകൾനിന്നിൽ തേങ്ങൽചാർത്തുന്നുവോ.സഖി നീകണ്ണാരം പൊത്തുമ്പോൾവിണ്ണിന്റെ വെൺവാക്കിൽആരോരും കാണാതെമായുന്ന ചില്ലുകൾ ഞാൻ.താളം മറക്കുമ്പോൾആട്ടം പിഴയ്ക്കുന്നഏകാന്ത നർത്തകി നീ.എന്നിൽ എന്നിൽഎന്നോരമാകെമധു വീഴ്ത്തുംഹിമമഴയാകുന്നു നീ.മായുന്നു ഞാൻ നിന്റെനീലാംബരങ്ങളിൽതിങ്കൾ കാട്ടും,പൊൻ താരകങ്ങളായ്.

ചിരിക്കുന്ന മുഖങ്ങൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ ചാരേ ചാരുഗാത്രങ്ങളേറെ ചിരിക്കുന്നുചാരിതാർത്ഥ്യമോടധികമുഴറുമ്പോഴുംചേലുള്ള ചരിവിൽ പിടിച്ച തലയിലായിചിരസ്ഥായിയായുയ്യോ ചതിവ് മാത്രം. ചൂട്ടു പിടിക്കുന്നോരു സേവനത്താൽചൂണ്ടയിൽ കോർക്കുന്നിതായിരകളെചെണ്ടകൊട്ടിച്ചുല്ലസിച്ചുരസിച്ചടിമകളെചാറു പിഴിഞ്ഞു ചിരട്ടയെടുപ്പിക്കുന്നന്ത്യം. ചെറിയ കാര്യങ്ങൾക്കു ശണ്ഠയാലെചൊറിഞ്ഞാ ചൊറി പുണ്ണാക്കാനായിചെറ്റത്തരമാണു ഇമ്പമെന്നാലാർത്തുചിരിച്ചതു പൊതിഞ്ഞിടുന്ന നന്മയും. ചന്ദനം തൈലം…

മരണത്തിനു മുമ്പുള്ളപത്ത് ദിവസം,

രചന : പ്രസീദ . എം.എൻ. ദേവു✍ മരണത്തിനു മുമ്പുള്ളപത്ത് ദിവസം,ഒന്നാം നാൾഓർമ്മ വെച്ച നാൾ മുതൽക്ക്ഞാനോടി കളിച്ച വീട്ടിൽഒറ്റയ്ക്ക് താമസിക്കണം,രണ്ടാം നാൾകുറുമ്പെടുത്തോടിയഇടങ്ങളിൽ ചെന്ന്കൂട്ടുകാരെപേരെടുത്ത് വിളിക്കണം,മൂന്നാം നാൾഅക്ഷരം പഠിപ്പിച്ചവരെയൊക്കെനേരിൽ കണ്ട്ശിരസ്സ് നമിക്കണം,നാലാം നാൾപ്രണയം തന്നവരോടൊപ്പംകടൽ തീരത്ത് ചെന്ന്കവിതകളെഴുതണം,അഞ്ചാം നാൾകുടുംബത്തോടൊപ്പംഅവർക്ക് പ്രിയപ്പെട്ട ഇടത്ത്ഉല്ലാസ…