Category: കവിതകൾ

മൈതാനക്കേളീയുല്ലാസം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ മെത്തപോലുള്ള പുൽമൈതാനത്തിൽമനസ്സുഖമോടൊന്നു കേളിയാടിടാൻമോഹിക്കാമൂർഖയൗവ്വനതീഷ്ണതമനസ്വസ്ഥതയില്ലാതിന്നുയുഴറുന്നു. മന:പ്പാഠമായപുസ്തകാക്ഷരങ്ങളാൽമനോവ്യഥയേറി വിശ്രമമില്ലാതാകെമാനസീകുല്ലാസമേകുന്നതിനായുള്ളമൈതാനക്കേളികളസ്തമിക്കുന്നു. മസ്തിഷ്കാഘാതമേറ്റു തളരുന്നമാന്ദ്യതയധികമായഅർഭകരെല്ലാംമൗനമോടെ മുറിയിലിരുപ്പായയ്യയ്യോമനശ്ശാന്തിയില്ലാതസ്ഥിരച്ചിത്തരായി. മുന്നിലാണെന്നുമീ പാഠശാലയിൽമനഃപാഠമാകിയച്ചിന്താഭാരമല്ലാതെമതമായില്ലൊന്നുമധികമായുള്ളിൽമാറ്റുരയ്ക്കുന്നസർഗ്ഗാത്മകതയില്ല. മുഖകാന്തിയേറിന്നോരുസുസ്‌മിതംമേല്ഭാഗത്തില്ലല്ലോയമലതയാർന്ന്മൂടാപ്പോടുളേളാരുപെരുമാറ്റത്താൽമുറ്റിയദ്വേഷത്തിലുള്ളം പിടയ്ക്കുന്നു. മാറ്റമില്ലാതുള്ളശാഠ്യങ്ങളാൽശീലംമാർഗ്ഗണമില്ലാതവധാനതയില്ലാതെമൃതുലതയൊഴിഞ്ഞോരുഗ്രതയാൽമനുഷത്വമില്ലാത്തമൃഗമാനസങ്ങൾ. മദ്യപാനസഭയിലാകൃഷ്‌ടരായിന്ന്മധുപാനമത്തരായല്ലോയിളമകൾമദം പൊട്ടിയ ഗർജ്ജന ധ്വനിയാൽമാറ്റൊലിയാകുന്ന അപകടങ്ങൾ . മോദമോടാമൈതാനത്തായിന്നില്ലമിന്നുന്നതാരാകാന്തികളായവർമേളിച്ചുച്ചാടിയുമോടിയുമാമോദംമടിയില്ലാതട്ടഹസിച്ചിരുന്നെങ്കിൽ. മനോരഞ്ജനോയുല്ലാസത്താലെമനസ്സാലാകർഷിച്ചകളികളെല്ലാംമധുവ്രതമായ സ്വപ്നാടനത്താൽമന:പൂർവ്വമൊന്നാവർത്തിക്കാം. മൈതാനമുള്ളോരുയിടങ്ങളെല്ലാംമോഹസൗധങ്ങൾ…

ശവഭോജനം

രചന : പ്രസീദ .എം.എൻ. ദേവു ✍ ശവം വിളമ്പുന്നആദ്യത്തെ പന്തിയിൽകുഞ്ഞുങ്ങളെയാണ്നിരത്തിയത്,മാസം തികയാതെമരുന്നു കുത്തി മരിച്ചവർ,മാസമെത്തും മുമ്പെമരുന്നു കേറ്റി കൊന്നവർ,മാസം തികഞ്ഞിട്ട്വലിച്ചെറിഞ്ഞ് ചത്തവർ,കുഞ്ഞുങ്ങളുടെശവത്തിന്നന്നേ രക്തത്തിൻ്റെ മണം തന്നെ,അമ്മയുടെനിസ്സഹായവസ്ഥയും,പെണ്ണിൻ്റെഅടിയന്തരാവശ്യവും ,പിഴച്ചവളുടെഅലറിക്കരച്ചിലുംആവശ്യത്തിലേറെ,ആ പന്തി പൂർണ്ണമായില്ല.കഴുത്ത് ഞെരിച്ച്,വായ് പൊത്തി,എന്തെന്നറിയാത്തമൃദുതലയെപുലിനഖങ്ങളാൽവരണ്ടു കോറിയപൈതൽ ശരീരങ്ങൾബാക്കി തന്നെ,ഉണ്ണുവിൻ !!പിന്നത്തെ പന്തിയുവാക്കളുടേതായിരുന്നു,അമ്മയുടെ…

ഹരിതമീരത്തിലെ സിന്നും കലാച്ചിയും

രചന : സുരേഷ് S ബാബു✍️ ഉറക്കത്തിനും യാത്രയ്ക്കുംതുല്യപ്രാധാന്യമുള്ള രാത്രിയുടെനിർണ്ണായകഘട്ടത്തിൽമിഴിപൂട്ടി തപസ്സിരിക്കുന്നകലാച്ചി വാക്കിലൊതുക്കിമിഴിയടർന്നു പെയ്തു തോർന്നപ്പോൾമഷിതീർന്ന ചില്ലുക്കുപ്പിയിൽതൂലിക മുങ്ങിത്തപ്പുന്നു സിന്നിനെ.മീരയുടെ എഴുത്ത് മുറങ്ങളിൽചാണകം തേച്ചു മിനുക്കിയവിത്തടയാളങ്ങൾ അഴലിന്റെആഴങ്ങളിൽ അനാഥശവം പോലെതണുപ്പിന്റെ ഉള്ളറകളിൽപേരില്ലാത്ത സംഖ്യകൾ മാത്രമായ്,യാരുമറിയാതെ പൂട്ടി വെക്കുന്നുനാളെയുടെ സംസ്ക്കാരചടങ്ങിനായി.ആരോപണത്തിന്റെ അടിസ്ഥാന_ഭാവത്തിൽ തുറന്ന…

കുടിയൻ

രചന : രാ ഗേ ഷ് ✍️ ഒടുവിലയാൾകുടി നിർത്താനുള്ളകടുത്ത തീരുമാനമെടുക്കുന്നു;അടുത്ത ദിവസംപാസ്സാവാതെ കിടന്നിരുന്നഒരു അജ്ഞാത ലോൺ പാസ്സാവുന്നു!.സന്തോഷിക്കുന്നു,രണ്ടെണ്ണം അടിക്കണമെന്ന് തോന്നുന്നു,അയാൾമീൻചട്ടിക്ക് ചുറ്റും നടക്കുന്നകണ്ടനെപ്പോലെബാറിന്റെ ഗേറ്റിന് മുൻപിലൂടെതലങ്ങും വിലങ്ങും സ്‌കൂട്ടിയോടിക്കുന്നു,അനന്തരംപച്ചക്ക് തന്നെ മടങ്ങുന്നു.അതിനടുത്ത ദിവസംഅയാളെ ഓണം ബംബർ കടാക്ഷിക്കുന്നു !(ഇത് ഓണക്കാലമല്ലല്ലോയെന്ന്…

ജലം കൊണ്ട് തുന്നിയ മൺപെട്ടി

രചന : ജോബിൻ പാറക്കൽ ✍️ മലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേകലമ്പട്ടപ്പൂ കൊണ്ട് മാലയിടാംകദനം മാറ്റി തന്നീടണേമലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേഒരു വരണ്ട പെണ്ണിൻ്റെ നഗ്നതയുടെവരച്ചു തോറ്റ രേഖാചിത്രം പോലെനടന്നു കയറാൻ ആരുമില്ലാതെചേറ്റുമണമുള്ള ഇടവഴിവേനൽ കുടിച്ച് മടുത്ത വേരുകൾ ജലധികൾതിരഞ്ഞു മടുത്ത്…

അലകള്‍

രചന : ഗ്രാമീണൻ ഗ്രാമം ✍ കടലലകളുടലിലൊരു തിരയലകളാകെകനലലകളൊഴിയുന്നു തിരമറന്നെങ്ങോകനവിലലയാഴിയില്‍ തിരയുന്ന മോഹംകടമിഴികള്‍നൊന്തങ്ങിറങ്ങുന്നു ദൂരെകടവിലൊരുചെറുവള്ളം തുഴയുന്നു ഞാനുംതുഴയതഴലിലെ പെരുവെള്ളപ്പാച്ചില്‍മഴയിതെഴുതുമിയഴകിന്റെ ചാലില്‍ഒഴുകുമെന്‍കണ്ണീരു ചെറുചാലുപോലെചെറുതല്ലയെന്‍ബാല്യമലകടല്‍പോലെപലവുരുമറിഞ്ഞങ്ങൊഴുകിനീങ്ങുന്നുചെറുതടകളലകളില്‍ ഞാന്‍കെട്ടിവയ്‌ക്കേമറിയുന്നുമനമതില്‍ പുളകങ്ങളായിഞാന്‍തൊട്ട കളിവില്ലിന്‍ കളകളനാദംചിരിയലകളുരുവിട്ടു പഴമ്പാട്ടുമൂളിമനമിതളുകവരുന്ന ചെറുമന്ദഹാസംപാല്‍നിറംപൂണ്ടൊരു വനമുല്ലയായിഒരുമഴകുളിരറിഞ്ഞെങ്ങോ മറഞ്ഞുമറുമഴചൊരിഞ്ഞങ്ങു പേമാരിയായിഇനിയഴകുപെയ്യുവാന്‍ കാത്തുനില്‍ക്കാതെകാലമെന്‍കൈയ്യിലായൊരുരുള തന്നുഉരുള ഞാന്‍ നേദിച്ചു പിണ്ഡമായ്…

🍁🍁 ശ്രുതിലയം 🍁🍁

രചന : തെന്നൂർ രാമചന്ദ്രൻ✍️ തുളസിമാലയെനിക്കു തരില്ലെശുഭകരിയായവളേ, രാധേ, നീവിലസിതഹാസം നിൻ മുഖകമലേഹൃദയവിരുന്നായ് വിടരുകയല്ലെമതിമുഖി തൻ ഭാവുകമഴകിൽമുരളിക തന്നഭിമതമായോയദുകുല നിറവുകൾ നീ നിന്നിൽരമയുടെ മുഗ്ധതയാക്കിയതോപ്രണയ പയോധിയിലംബുജമലർവികസിത ചാരുത പേറുകയോതരളിതയാമംഗന ചുംബന –രതിരസമോദിനി മധുമതിപുളകിതഗാത്രി നീ സ്നേഹമയിഭുവന വിലാസിനിയെത്ര മനോജ്ഞനയന വിലോചന മിഴിവുകൾകരകവിയുന്നഴകിൽ…

ഒറ്റയ്ക്കിരിക്കുന്ന മോഹസ്വപ്‌നങ്ങൾ

രചന : സുരേഷ് എസ ബാബു ✍ ഒറ്റയ്ക്കിരുക്കുന്നതാ_ണെനിക്കേറെ,യിഷ്ടംകെട്ടിപ്പിടുക്കുവാനാരുംവരികയില്ലെന്നുറപ്പുള്ളോരവസ്ഥ.മുൻ വിധികളെ താരാട്ട്പാടിയുറക്കി പുറകോട്ടാണ്സമയരഥങ്ങളിൽ സഞ്ചാരംദിശകൾ ദിക്കുകൾ മാറിമറിഞ്ഞു.വേഷം മാറി വരുന്നനിമിഷ നാടകങ്ങളിൽഅറിയാതെ അഭിനയിച്ചു പോകുകയാണ്ഓരോ രാവും പകലും.തന്നിഷ്ട ഗതിവിഗതികൾസഞ്ചരിക്കുന്ന വിലകൂടിയ,അകലങ്ങളിൽ പേര് മാഞ്ഞ്ഞാൻ എന്നെ തനിച്ചാക്കുന്നു.പുത്തൻ മേച്ചിൽ പുറങ്ങളിൽപച്ച പരവതാനി വിരിക്കുന്നസൂര്യനും…

അഴിമതി കാറ്റുലഞ്ഞുലഞ്ഞ്

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ അങ്ങാടിപ്പാട്ടായോരഴിമതിക്കഥഅങ്ങേയറ്റം കെടുതിക്കരമായിഅകമ്പടിയായയണികളുമയ്യോഅക്കിടിപ്പറ്റിയതറിയാതങ്ങനെ. അമരക്കാരാമധികപ്രസംഗികൾഅങ്ങനെയിങ്ങനെയാളാകാനായിഅടുവുകളുമായി അരങ്ങിലാകെഅധികാരത്തിന്നവകാശികളാകാൻ. അദ്ധ്വാനിച്ചൊന്നും കരുതാതേറെഅടിച്ചു മാറ്റിയ വകയുണ്ടറിയുകഅധികാരികളുടെ ഏലുകളായവർഅഹംഭാവത്തോടതിനാലുലാവുന്നു. അധികാര ചങ്ങല കണ്ണികളായതുംഅടിമകളേറെ കൊടികളുയർത്തിഅറഞ്ഞുഗോഗ്വാ വിളികളുമായിഅലറുന്നതു കേൾക്കുന്നുണ്ടല്ലോ! അനാച്ഛാദമായ പ്രസ്ഥാവനകൾഅരങ്ങിലാകെ മാറ്റൊലിയാകെഅംഗീകാര കൊടുമുടിയെത്തെഅപിധാനമായതുമോർക്കാതെ. അവജ്ഞയാമാരോപണശരങ്ങൾഅനേകപ്പേരൊന്നിച്ചെയ്തെന്നാലുംഅപരാധമൊന്നുമറിയിക്കാതുന്നംഅപലേപമോടെതിരിട്ടു ജയിക്കും. അവസ്ഥയെല്ലാമനുകൂലമാക്കാൻഅനുരഞ്ജനമോടേകേണ്ടതുമേകിഅധികാരത്തിനെന്തിനുമൊരുങ്ങിഅടിച്ചമർത്തുമുപായമറിവായകമേ. അരങ്ങേറ്റത്തിനാഢംബരഭംഗികൾഅന്തംവിട്ടാനച്ചന്തവുംദീപക്കാഴ്ചയുംഅടിമകളെല്ലാം…

കാവ്യകൈരളിയുടെ സൗരഭ്യം

രചന : എൻ.കെ.അജിത്ത് ആനാരി ✍️ ആഢ്യത്വമേറുന്നതാം സംസ്കൃത ഭാഷയ്ക്കൊപ്പംദ്രാവിഡമൊഴികളും ചേർന്നുള്ള മലയാളംഈ മലനാട്ടിൽ പണ്ട് മണിപ്രവാളങ്ങളായ്വിളങ്ങീ മുക്തകങ്ങൾ നമുക്കായ് നല്കിക്കൊണ്ട്മൂക്കോളംമുട്ടെത്തിന്ന് ആലസ്യമേറും ആഢ്യർശ്ലോകങ്ങൾ തമ്മിത്തമ്മിൽ എറിഞ്ഞു കളിച്ചപ്പോൾഅക്ഷരശ്ലോകസദസ്സ് പുഷ്കലമായിമാറിമുഗ്ദ്ധമായ് മലയാളം ശാർദ്ദൂലവിക്രീഡത്താൽവൃത്തങ്ങൾ വൃത്തിയായി വൃത്തത്തിലിരുന്നവർഎടുത്തു പയറ്റുമാകാലത്തിന്നിപ്പുറത്തായ്പാമരഹൃദയത്തിന്നുള്ളിലും കുടിയേറിഗാഥകൾ, ശ്രീകൃഷ്ണൻ്റെ ചരിതം…