Category: കവിതകൾ

പടക്കപ്പുര കത്തുന്നു

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ പകച്ചിടാനാഘോഷപ്പെരുമയ്ക്ക്പേരുള്ളപ്പടക്കകൂട്ടകടകളിലായിപെരുത്തുപ്പൊട്ടും പടക്കത്തിനായിപലരുമെത്തുന്നേറ്റം പണവുമായി.പറന്നുയരുന്ന വാണക്കത്തലിൽപൊളിച്ചെഴുതുംകതിനാവെടികൾപെരുമ്പറ പോലെ ചീറി തെറിച്ചവപൂത്തിരിക്കത്തിതെളിഞ്ഞണയും.പുഴു പോലെ പിപ്പിരിപ്പിപ്പിരിപ്പിരിപുലമ്പുന്നോരഭിസാരിണിയെല്ലാംപെരുവഴി തോറും പൊട്ടിച്ചിരിച്ച്പൊട്ടിത്തെറിച്ചുകത്തിത്തളരാൻ .പുകയുമുള്ളത്താലുറക്കെയങ്ങുപുളിച്ചത്തെറി പറഞ്ഞെതിരിട്ടുംപൂരപ്പണിപ്പറഞ്ഞാസ്വദിച്ചാഹാപുളയുന്നുപ്പെടാപാടിലുമൂർന്നു.പണത്തിനു മാത്രമായുള്ളൊരാപകയാർന്ന ഇഴുകിച്ചേരലിലായിപ്രേമമില്ല കലിയാർന്നുഗ്രത മാത്രംപച്ചയായെല്ലാം തുറന്നു കാട്ടുന്നു.പൊട്ടിത്തെറിച്ചോരുണ്ടെവിടെയുംപടക്കം പൊട്ടിക്കുന്നു ഉപദ്രവങ്ങൾപിടിപ്പുകേടുണ്ടായാലയ്യോയായതുപ്രാണനുമാപത്തായിയറുതിയാകും.പൊന്നു പോലെ സൂക്ഷിക്കാനേറെപടക്കപുരയുണ്ടെവിടെയുമെന്നാൽപടക്കത്തിനായുള്ളമരുന്നുള്ളിടത്തിൽപൊട്ടിത്തെറികേൾക്കാം…

🖤തകർന്ന ഹൃദയസ്വപ്നങ്ങൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായ വെടിക്കെട്ട്ദുരന്തത്തിൽപ്പൊലിഞ്ഞ പ്രിയ സഹോദരങ്ങൾക്ക് കണ്ണീർ പ്രണാമം – 🌹ഹൃദയാഞ്ജലി🙏 ക്ഷണനേരമാ,വർണ്ണ ഗ്രാമമിരുണ്ടുപോയ്യുവസ്വപ്നഹൃദയങ്ങളൊന്നായ്ത്തകർന്നുപോയ്കരളിലൊരു കനകവർണ്ണത്തിൻ കിനാക്കളാ,മണ്ണിൽ മടങ്ങിടുന്നാർദ്രമായീ ദിനം.കരയുവാൻ കണ്ണുനീരില്ലെന്റെ ഹൃദയമേ,യിരുൾമൂടിനിൽക്കുന്നകമെയീ,ദുരിതവുംവെൺമയായണിയിച്ചൊരുക്കുന്നു, ദേഹവുംകഠിനവേനൽപ്പുതച്ചവസാന യാത്രയും.വിറകൊണ്ടൊരുഗ്രശബ്ദത്തിൻ സമാപ്തിയിൽചിറകറ്റുപോയെത്ര ഗ്രാമീണ യുവതകൾമറയുന്നതെന്തുനീ,യുലകിൻ വെളിച്ചമേ,നിറമറ്റുപോയിതാ,യഴലാർന്ന…

🪴 മാനസ വൃന്ദാവനത്തിലൂടെ🪴

രചന : കൃഷ്ണമോഹൻ കെ പി ✍️ മധുബിന്ദുവിറ്റുന്ന മലരിതൾ പോലൊരുമഹിതപ്രഭാതത്തിൻ ചെന്നിറത്തിൽമതിമറന്നോതുന്നു വാക്കുകൾ മത്സഖേമനമോടെ നേരുന്നു, സുപ്രഭാതംനീളെപ്പരക്കുന്ന നവ്യസുഗന്ധത്താൽപൂരിതമാകുന്ന യാമമൊന്നിൽനീരജം പുഷ്പദലങ്ങൾ വിടർത്തിയോപൂവണിഞ്ഞോ,രാഗ വിസ്മയങ്ങൾമാനസമെന്നൊരു നാദവിപഞ്ചികമാധുര്യമുള്ളൊരു ഗാനവുമായ്മായാത്ത രോമാഞ്ചകഞ്ചുകം ചാർത്തിയമാമകപ്പുൽക്കുടിൽ സാനുവിങ്കൽമാനത്തു നിന്നൊരു മഞ്ജുള ഗാത്രി പോൽമാദക സ്വപ്നം പറന്നിറങ്ങീപാത…

കൃഷ്ണഗീതം

രചന : വിക്രമൻ പട്ടാഴി. ✍ മാധവയമുനാതീരം നിനവിൽ മന്ത്രവിപഞ്ചിക മീട്ടുന്നുകാർവർണ്ണൻ കളിയാടും നേരം ഈണത്തിൽ ശ്രുതി മീട്ടുന്നു.ചന്തമെഴും തിരുരൂപം നിത്യം കനവിൽ ചേർത്തൊരു കാളിന്ദി,തൂമണി മുത്തുകൾ അലതല്ലി തവ ചരിതം പാടി ഒഴുകുന്നു.പണ്ടു കുചേലൻ നൽകിയൊരവിലും അമൃതായ് സേവിച്ചീടുന്ന,അനുപമ കരുണാവാരിധി…

നിനവിലെ കണിക്കിലുക്കം

രചന : രമേഷ് എരണേഴുത്ത് ✍ കണിക്കൊന്നകൾ പൂക്കുന്ന വഴിയരികിൽഒരു സംക്രമപ്പക്ഷി പാടുന്നു വീണ്ടും വിരഹഗീതംകണിവെള്ളരിപ്പാടങ്ങൾ പുഞ്ചിരി തൂകി നിൽക്കെമേടവെയിൽ പൊന്നണിഞ്ഞെത്തുന്നു പിന്നെയുംവെള്ളാരം കണ്ണുള്ളൊരണ്ണാറക്കണ്ണൻ വന്ന്മാമ്പഴക്കുമ്പിളിൽ മുത്തമിട്ടോടിയകന്നുമൂവാണ്ടൻ മാവിലെ മറ്റൊരു മാങ്ങക്കായ്-കനവിലൊരു കുഞ്ഞാറ്റക്കിളി കളിപറഞ്ഞെത്തുന്നു പിന്നെയുംഎൻ കരളിലെ കരിമഷിക്കണ്ണുള്ള മൈനപ്പെണ്ണേനീ കൈനീട്ടത്തിനായി…

സ്വര്‍ഗ്ഗം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ഒരു കറുത്ത കാലമുണ്ടായിരുന്നുപണ്ട് അതിർവരമ്പുണ്ടായിരുന്നുമേലാളർ നാടു വാണിരുന്നു അന്ന്കീഴാളർ വെറും അടിമകളായിരുന്നുപ്രതാപം കൊടികുത്തി വാണിരുന്നുപാവങ്ങൾ അടിമകളാക്കപ്പെട്ടിരുന്നുജാതി മതങ്ങൾ കളം വരച്ചു വെച്ചുഅതിൽ കീഴാളർ തഴയപ്പെട്ടിരുന്നുതൊഴിലുകൾ കല്പിച്ചു നൽകിയിരുന്നുതൊഴി മാത്രം കൂലിയായ് ഏറ്റുവാങ്ങിതാണവർ എന്നു പേരിട്ടു…

ഉദാഹരണങ്ങൾ

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം ✍ ഉദാഹരണം ഊമപോലെ മൗനംഉള്ളിൽ ചോദിക്കപെടുന്നുണ്ട്ഉലയുന്ന ഓരോ വാക്കിലുംഉദാഹരണങ്ങളെഴുതിവെക്കുന്നുണ്ട്. ഉലയുടെ തീജ്വാലയിൽ വെന്ത് നീറിഉരച്ച് തേച്ച് മിനുക്കിയെടുത്തഉറ്റവരുടെ ഉദാഹരണങ്ങൾ മതിഉടക്കിനിന്ന ഉന്മാദത്തെയറിയാൻ. ഊതിക്കാച്ചിയ,പൊന്നിലും ചിലഉദാഹരണങ്ങളുണ്ട് പെണ്ണിന്റെഊതിവീർപ്പിച്ച പരിഹാസത്തിന്റെഉടഞ്ഞുപോയ സ്വപ്‌നങ്ങളുടെ. ഉള്ളുരുകിയ…

അടുക്കള..

രചന : പ്രസീദ.എം.എൻ ദേവു ✍️ അമ്മയ്ക്കേറെഅടുപ്പംഅടുക്കളയോടാണത്രെ,കൂട്ടിവെച്ച മൂന്ന് മുഴക്കല്ലിൽആണ് അമ്മയുടെ സുപ്രഭാതങ്ങൾ തുടങ്ങുന്നത്,തിളച്ചു പൊന്തുന്നപാലരിക്കു ചട്ടിയിലാണ്അമ്മ നാമകീർത്തനങ്ങൾഉരുവിടുന്നത്,പാതി തിളച്ച കഞ്ഞിക്കലത്തിലാണ്അമ്മയിലെആവലാതികൾവേവുന്നത്,നിരത്തി വെച്ച വിഭവങ്ങളുടെഎണ്ണത്തിലാണ്അമ്മ സ്നേഹത്തിൻ്റെഅനിർവചനീയ പദം വിളമ്പുന്നത്,ഉപ്പുകല്ലു പാത്രം മുതൽഊറ്റാൻ കല്ലു വരെഅമ്മയുടെ വർത്തമാനത്തിൽ ചേരും,കടുകു പാത്രം മുതൽമെഴുക്കുപുരട്ടി വരെഅമ്മയുടെ…

ചിതറുന്ന നന്മ്രാർദ്ര മനസ്സുകൾ.. 💖

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തകർക്കുന്നതില്ലേയവനിയിൽപ്പലവിധംനിറമറ്റയോർമ്മതൻ ജാലകങ്ങൾ സ്ഥിരംശക്തമല്ലായ്കിലും ചിതറുന്ന ചില്ലുകൾ;വ്യർത്ഥമായ് മാറ്റുമാ, സൗരഭ്യമാനസം. ചിത്താനുവർത്തനം സാധ്യമായെങ്കിലേ,ഹൃത്തുണർന്നുദയമായ്പ്പകരൂ ശുഭസ്മിതംചിത്രപതംഗമായ് പാറുന്നൊരോർമ്മയായ്നിത്യം തിളങ്ങിത്തെളിയട്ടെ നന്മകം. കരുതൽച്ചിറകുമായെത്തുന്ന കരുണതൻകരതലങ്ങൾനീട്ടി നിൽക്കുന്നു വാനിടം;ചിറകറ്റുപോയെത്രയാനന്ദ സുസ്മിതം;നുകരാതെയാകുന്നുമതിരമ്യ ജീവിതം. നിന്ദയാൽ തകരാതിരിക്കു കാ,പ്പുലരിപോൽസ്പന്ദിച്ചുണർത്തുകാനന്ദമാം ചിന്തകം;നന്മനസ്സണയാതെ,യുടയാതെയനുദിനംചന്തമേകീടാൻ കൊതിപ്പിതാ,…

മലബാറിലെക്കുരുതികൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മായുന്നില്ലിന്നും മനസ്സിൽ നിന്നാമൃതിമുറിക്കുന്നുണ്ടിപ്പോഴുമാവർത്തിച്ച്മതത്തേക്കാളേറെയുത്സാഹത്താൽമനുഷ്യരേസ്‌നേഹിച്ചനന്തശ്രുതികളെ. മുഖമില്ലാത്ത മുരടഹസ്തത്താലെമൂർച്ഛിതമായ ഗളച്ഛേദനാകൃതിയാൽമാർഗണദീപ്തീസ്വദേശികളെയെല്ലാംമയമില്ലാതെയോടിക്കുന്നഴലുമായി. മാനം നശിച്ചോരു അബലകളെല്ലാംമോഹമറ്റൊരു മനോരഥവുമായിമഥനക്ലേശത്താലലറിയറുതിയായിമാറിടം മറയ്ക്കാതെമണ്ണിലലിയുന്നു. മാംഗല്യത്താലിപ്പൊട്ടിവീണൊപ്പമായിമുന്തിയവംശത്തെയൊടുക്കുന്നധമർമണ്ഡിതമെല്ലാം കവർന്നുമാഹ്ലാദിച്ചുമൃഗയാവിനോദത്താലുല്ലാസത്തിൽ. മൃതുവായമരുത്തൊഴുകും പോലെമൃദുലമാനസമേന്മയാർന്നുത്തമർമാനസമന്യഹിതസേവയാലെന്നുംമത്തരായോരാതഞ്ചനത്തുടിപ്പിൽ. മോദമോടന്യരെന്നില്ലാതിന്നുമന്നുംമനസ്സോടെന്തുമേകുവാനുദകുന്നുമനുഷ്യാനുചരരായിസിദ്ധമാർഗ്ഗംമോക്ഷം പ്രാപിക്കാനുറച്ചരെല്ലാം. മന്നിടമാകെ ശ്രേയസ്സാർന്നുജ്ജ്വലംമുഖ്യമാർന്നൊരു പ്രതിശ്രുതിയാലെമാറ്റുക്കൂട്ടുന്നൊരു ശ്രീവിലാസത്താൽമംഗളമേകാനൊരുങ്ങുമലിവിനാൽ. മിത്രമാണെന്നഭിനയിച്ചവരെല്ലാoമോഹിച്ചോരു വിത്തത്തിനാഗ്രഹഠമേടിക്കാനായിയാദ്യമിരക്കുന്നഭിനയംമാരണമായന്ത്യമതിശക്തരാകുന്നു. മൂക്കുച്ഛേദിച്ചുമുലച്ഛേദിച്ചാസ്വദിച്ചുംമെത്തയാക്കിയഅടിമത്തരുണികളെമുതലയേപ്പോലെകടിച്ചുക്കുടയുന്നുമുത്തുപ്പോലുള്ളമേനിയുടച്ചറുതിയാക്കി.…