ആതുരാലയങ്ങൾ
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. ജീവനൂതിസൃഷ്ടിച്ചൊരുശക്തിയുണ്ടീയുലകിൽവർണ്ണപ്രപഞ്ചത്തിന്നാധാരമൂർത്തീഅണുവായ് പിറവികൊണ്ടമ്മതന്നുദരത്തിൽപിന്നെപിറന്നുവീഴുന്നു നഗ്നനായ് മണ്ണിൽ. കാലംകടന്നുകടന്നങ്ങു പോകവേഋതുക്കളും മാറിമറിയുന്നൊട്ടുമേജീവജാലങ്ങൾക്കു ജീർണ്ണതയേറുന്നുജീവൻ തുലാസിലാടിദുഃഖമേറുന്നു. പാച്ചിലിൻ പരാക്രമം പിന്നെതുടരുംഅറ്റുപോകുമാജീവനെ എത്തിപ്പിടിച്ചിടാൻആതുരാലയത്തിന്നകത്തളംതേടുംജീവനേകുംപ്രത്യക്ഷശക്തിയാം ഭിഷഗ്വരനുമുമ്പിൽ. ജീവന്നുവിലയിന്നെണ്ണിപ്പറയുന്നുഉള്ളവനെണ്ണിക്കൊടുക്കുന്നുകെട്ടുകൾപ്രത്യക്ഷദൈവവും പ്രഹസനമായിമാറുംആതുരസേവനമിന്നുവെറും വ്യാപാരമായ് മാറി! മരണപ്പെട്ടുപോകുമോരോജീവനുംമർത്ത്യനെന്ന വിലനൽകുവതുണ്ടോപിഴവുകൾ ചോദ്യം ചെയ്തീടുകിൽപിന്നെഇരുമ്പഴിക്കുള്ളിലഴിയെണ്ണിനിന്നിടും! കാത്തിടേണ്ടവർ തകർക്കുന്നുസിസ്റ്റംനാഥനില്ലാകളരിപോലെയല്ലോയെങ്ങുംനാടുമുടിയുന്നുമുടിക്കുന്നു മത്സരിച്ചെന്നപോൽനന്മയെപ്പൂട്ടിതിന്മയെവളർത്തിവലുതാക്കിടുന്നു! ആരെവിശ്വസിച്ചീടണമെന്നതറിയില്ലവാക്കുകൾ…
