ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റർ മംഗളാശംസകൾ !

Category: വൈറൽ

ദുഃഖ വെള്ളി- ഗോഗുൽത്താ കേഴുന്നു.

രചന : ജോർജ് കക്കാട്ട് ✍️ കർത്താവേ, എന്നെ കൊണ്ടുപോകൂ,അന്തിമ അനുഗ്രഹം എനിക്ക് ലഭിക്കട്ടെ,കഷ്ടപ്പാടിലും, രക്തസ്രാവത്തിലും,വാടിപ്പോകലിലും ലോകത്തിന്നീ നൽകിയ അനുഗ്രഹം.സീയോണിന്റെ പുത്രിമാരോടൊപ്പംഞാൻ നിനക്കുവേണ്ടി വിലപിക്കാൻ ആഗ്രഹിക്കുന്നു,സൈമണിനോടൊപ്പം ഞാൻ നിനക്കുവേണ്ടി കുരിശ് വഹിക്കും,യോഹന്നാനോടൊപ്പം, കഠിനമായ വേദനയിൽ,കുരിശിൽ നിൽക്കുക.തളരാത്ത ചുവടുകളോടെ ആ കാലുകൾജനങ്ങൾക്കിടയിൽ സൌമ്യമായി…

സമ്മിലൂനീ.. സമ്മിലൂനീ

രചന : വി സി അഷ്‌റഫ് ✍️ സമ്മിലൂനീ.. സമ്മിലൂനീഇശ്‌ഖിൻ്റെ പുതപ്പിലേക്ക്നഫ്സിൻ്റെ റഹ്‌മിലേക്ക്അവൻ ഊളിയിട്ടിറങ്ങി.യാ വദൂദ്.. യാ വദൂദ്ഉറക്കത്തിലും അവൻ മന്ത്രിച്ചുസ്നേഹമേ, സ്നേഹമേ..കാതുകൾ കൊട്ടിയടച്ചു,മാഷൂഖ് തിരിഞ്ഞു നടന്നു!കഫൻ പുടവയിൽപൊതിഞ്ഞ മയ്യിത്തിൻ്റെഖൽബ് അപ്പോഴുംഅവൾക്കായി മിടിക്കുന്നത്പക്ഷെ,ആരും കണ്ടില്ല !ആകാശപ്പരപ്പുകളിൽഅവനെ കൊണ്ട് പോകാൻവെളുത്ത ബുറാഖ് വന്നിറങ്ങി.മാലാഖമാർ…

” ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല”

രചന : ഗൗതം രാജീവ് ✍️ ” ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹന്നാൻ 14:18)ഇതു ഒര് ബൈബിൾ വാചകം മാത്രമല്ല പലപ്പോഴും ഞാൻ പലരോടും പറയുന്ന ഒര് ആശ്വാസ വാചകം കൂടിയാണ്.എന്നോട് സംസാരിക്കുന്ന പലരും…

മരിച്ചു പോകുന്ന സ്നേഹങ്ങൾ

രചന : സെറ എലിസബത്ത് ✍️ ചൂട് നഷ്ടപ്പെട്ടഒരുപിടി ചാരമാണ് —ഒരിക്കൽ ജ്വലിച്ചിരുന്നആ കനൽപ്പൊട്ടുകൾ,ഇപ്പോൾ തണുത്തുറഞ്ഞ്നിസ്സഹായമായി ചിതറുന്നുഅവവെയിലേറ്റ മഞ്ഞുതുള്ളികളാണ് —ഇത്തിരി നേരം മാത്രംപ്രകാശിച്ച്ആകാശത്തിന്റെ ശൂന്യതയിൽനിലീനമാകുന്ന നീർകണങ്ങൾമരിച്ചു പോകുന്ന സ്നേഹങ്ങൾവെളിച്ചം ഇല്ലാത്തചെരാതുകൾ തന്നെയാണ് —തണുത്ത രാത്രിയിൽകൈ നീട്ടി പിടിക്കുമ്പോൾവെറും ശൂന്യത മാത്രംഅവശേഷിപ്പിക്കുന്നത്അവചന്ദ്രന്റെ വെളിച്ചത്തിൽനിശ്ചലമായി…

ഞാൻ അന്ധനാകുമ്പോൾ

രചന : ജോർജ് കക്കാട്ട് ✍️ അവൻ ചാരനിറത്തിലുള്ള ഇലകൾക്കടിയിൽ കയറി—എണ്ണപ്പാടത്ത് ചാരനിറമായി അലിഞ്ഞുചേർന്നു—പൊടി നിറഞ്ഞ നെറ്റി,ചൂടുള്ള കൈകളുടെ പൊടിപടലത്തിൽ ആഴത്തിൽ വെച്ചു.ഇതെല്ലാം കഴിഞ്ഞ്. ഇതായിരുന്നു അവസാനം.ഞാൻ അന്ധനാകുമ്പോൾ ഞാൻ പോകണം,എനിക്ക് നിന്നെ തന്നെ കണ്ടെത്താൻ കഴിയാത്തപ്പോൾനീയാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്…

ദൈവമെവിടെ?.*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മർത്യലോകത്തിന്നൊരുമ ദർശിക്കുവാൻകഴിയാതെയീശ്വരൻകരൾവാടി നിൽക്കുന്നു.ഇരുൾ വീഥിയിൽ നമ്മൾ വെളിച്ചം നിറയ്ക്കാതെ,തിരികെട്ട മനസ്സുമായ്തമസ്സിൽത്തുടരുന്നു.അഹന്താ കിരീടവു,മത്യാർത്തി ശീലവുംശിരസ്സേറ്റി,യിന്നുമായിരുളാസ്വദിക്കുന്നു.ദീനാനുകമ്പയും ദീപ്തമാം ചിന്തയു-മില്ലാത്തവർക്കിടയിൽ നിലയുറപ്പിക്കുന്നു.മുറിവേറ്റ ഹൃദയങ്ങളിണക്കാതെ പിന്നെയുംമതക്കരിങ്കല്ലിനാൽ മതിലുയർത്തീടുന്നു.ഇടയിലായീശ്വരന്നാശ്വാസ വചനമാംമാനവരൊന്നെന്ന മഹാമന്ത്രമോർക്കുന്നു.തിരുത്തുവാനാകാത്തയപരാധ,മീവിധംപുലർത്തുന്ന മർത്യരോ,ടരുതെന്നരുളുന്നുസമസൃഷ്ടി ചിന്തകൾമറഞ്ഞതിൽപ്പിന്നെ,നാംദുഷ്ടരൂപങ്ങളായ് സമഷ്ടിയെത്തകർക്കുന്നു.മർത്യോദയത്തിൽനാമെത്തിനിൽക്കുമ്പോഴുംസത്യം ഗ്രഹിക്കുവാനാകാതെപോകുന്നു.നിത്യശ്രീകോവിൽ തൻഹൃദയമെന്നോർക്കാതെ,വ്യർത്ഥജന്മങ്ങളായ് പുകഞ്ഞു…

കൈത പൂത്ത കാലം

രചന : എംപി ശ്രീകുമാർ ✍️ കൈതപ്പൂമണമൊഴുകുംകൈത്തോട്ടുവരമ്പത്ത്കൈതവമില്ലാതെകളിച്ചുനിന്നു.കതിർക്കുല ചായുന്നവയൽവരമ്പത്തൂടെകമനീയകാന്തിനുകർന്നു നീങ്ങികനകം വിളയുന്നമണ്ണിന്റെയാർദ്രതകാല്പാദം മുകർന്നുപുളകം കൊണ്ടുപുന്നെല്ലു കൊറിയ്ക്കുവാ-നെത്തിയ പൈങ്കിളിയീണത്തിലൊരു വയൽ-പ്പാട്ടു പാടിതെങ്ങോല ചാമരംവീശുന്ന വയലോര –ത്തെന്തു കുളിർമനടന്നുനീങ്ങാൻ !തെന്നിളനീർക്കുട –മേന്തുന്ന കേരങ്ങൾപുണ്യം പകർന്നുനിറഞ്ഞുനിന്നു .വയൽപൂക്കൾ ചിരിയ്ക്കുന്നഹരിതാഭ കണ്ടകണ്ടിട്ടുവാനത്തു വർണ്ണമുകിൽ നിറഞ്ഞുകൈതപ്പൂവൊരുങ്ങുന്നകൈതോലക്കൂട്ടത്തിൽകള്ളിക്കുയിലിന്റെകുരവ കേട്ടു.

കാമത്തിന്റെ ഉടലാഴങ്ങൾ

രചന : റഹീം പുഴയോരത്ത് ✍️ അവൾക്കയാളോട് കാമമാണ്,അയാളോട് മാത്രമല്ല-അനേകം പേരിലേക്കു പടരുന്ന കാമം.അവളുടെ പ്രണയവും കാമത്തിന്റേതാണ്,അതിനവളിൽ അനേകം അർത്ഥങ്ങളുണ്ട്.ശലഭം പൂവിനെ പ്രണയിക്കുന്നത്തേൻ നുകരാൻ മാത്രമാണെന്ന്അവൾ ഉറപ്പിച്ചു പറയുന്നു.അവളുടെ ഉള്ളിലെ പ്രണയവുംകാമത്തിന്റെ മറ്റൊരു പേരുമാത്രം.കടലോളം കുടിച്ചാലുംഅടങ്ങാത്ത ദാഹമാണവൾക്ക്.ഒരു മാംസളതയിലുംആ വിശപ്പടങ്ങിയില്ല.ഓരോ രാവിലും…

ചെറു ലേഖനം. ചില ഓർമക്കുറിപ്പുകളും

രചന : പത്മിനി അരിങ്ങോട്ടിൽ ✍️ വ്രതശുദ്ധിയുടെ പുണ്യമാസം.കഴിഞ്ഞ് ഇന്ന് ചെറിയ പെരുന്നാൾ.പഴമയിൽ നിന്ന് വ്യത്യസ്തമായി,, ജാതി മത വേർതിരിവില്ലാതെ,,,സന്ധ്യാനേരം നോമ്പുതുറയും വിരുന്നു കൂടലും ഒക്കെ കൂടി,,കഴിഞ്ഞ ദിവസം,, ഒരുകൂട്ടുകാരൻ,തന്റെ സഹപാഠികൾക്കായി ഒരുക്കിയ ഇഫ്താൽ വിരുന്ന്., പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും കൂട്ടുകാർ പങ്കുവച്ച…

മുറിവുകൾ പറയുന്നത്

രചന : ഷാനവാസ് അമ്പാട്ട് ✍️ ആർക്കോ വേണ്ടി തളിർക്കുന്നു നാമ്പുകൾആർക്കോ വേണ്ടി വിടരുന്നു മലരുകൾആർക്കോ വേണ്ടി ചിലക്കുന്നു പറവകൾആർക്കോ വേണ്ടി വിളയുന്നുകായകൾ.തോറ്റവനോട് യുദ്ധമരുത്അവനിനി ഒന്നും നോക്കാനില്ലപരാജിതൻ്റെ ഉത്തരം മൗനമായേക്കാംമൗനത്തിനപ്പുറം മരണമായേക്കാം.നിരന്തരമായ പീഠകൾ ഒരാളെനിർഗുണനാക്കാം നിർഭയനുമാക്കാംനുണകളാലുയർത്തിയഉരുക്ക് കോട്ടകളെല്ലാംചില്ലുകൂടാരമായ് തകർന്നടിഞ്ഞേക്കാം.കെട്ടുകഥകളും ഭാവനകളും ജീവിതത്തിൽതാല്ക്കാലിക…