Category: സിനിമ

ഗാന്ധി….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു……!ആഫ്രിക്കയിൽനിന്നുപിടിച്ചുകൊണ്ടുവന്ന,ഇന്ത്യൻ,ബനിയായോടൊത്തുഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു…….!മുന്നിറക്കൊടിക്കോലിന്റെആഗ്രത്തിൽ ഞങ്ങൾ,“കീ ജയ്” വിളിച്ചു.ഞങ്ങൾ,ഒരുപാടുപേർ“ബനിയാ ക്കീ ജയ്……” വിളിച്ചു.“ഭാരത് മാതാ ക്കീ ജയ്…..”“കീ…..ജയ്……”ജാലിയൻ വാലാബാഗിനെ“മൃഗീയത”യെന്നുപറഞ്ഞ ബനിയാ…..,കസ്തൂർഭായെ,ഗേറ്റിനുപുറത്താക്കിയ,ക്രൂരനായ ബനിയാ……ഇന്ത്യക്കു ബനിയാ രാഷ്ട്രപിതാ…..കാലത്തിനാരാണ്?ആറ്റൻബറോയുടെ, ഗാന്ധിയോ?മയപ്പെടുത്തിയ,മസ്‌തിഷ്‌ക്ക,പ്രക്ഷാളനത്താൽ,അഹിംസയാൽ,ഹിംസിച്ചു വാങ്ങിയ,“അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം…..”,ഇപ്പോഴും…..ജനാധിപത്യത്തിൽ, ഞങ്ങൾ….പ്രജകൾ മാത്രമായി തുടരുന്നു…..പൗരന്മാർ ആവാൻകഴിയാതെ,ബ്യൂറോക്രസി ഞങ്ങളെവരിഞ്ഞുമുറുക്കി ഇട്ടിരിക്കുന്നു.മതവും ജാതിയുംകൊണ്ട്,ഞങ്ങളെ തമ്മിലടിപ്പിക്കുന്നു…..ബനിയാ……ഇവിടെയിനിയും,അർദ്ധരാത്രി…

സെമിത്തേരിയിലെ പൂച്ചകൾ

രചന : ജിബിൽ പെരേര ✍ മുക്കുവക്കോളനിക്കടുത്തുള്ള സെമിത്തേരി നിറയെ പൂച്ചകളാണ്.പരിസരമാകെ തൂറിയും മുള്ളിയുംറീത്തുകളുംപൂക്കളുംമെഴുകുതിരികളുംമാന്തിയെറിഞ്ഞും തട്ടിത്തെറിപ്പിച്ചുംഅവർ അവിടെയാകെ വിഹരിച്ചു.ആഹാരമോ വെള്ളമോ കൊടുക്കരുതെന്ന്പള്ളിക്കാർ ചട്ടം കെട്ടിയിട്ടുംഅനുദിനം അവ പെരുകി വന്നു.പട്ടിണിഅസ്ഥിക്കോലങ്ങളാക്കിയപൂച്ചകളുടെപാതിയൊട്ടിയ വയറുംഎല്ലുന്തിയ മേനിയും കണ്ട്കണ്ണീർ പൊഴിയ്ക്കാൻആ ഇടവകയിൽആകെയുണ്ടായിരുന്നത്മുക്കുവക്കോളനിയിലെ മൂപ്പനുംഅവിടെയുള്ള മുക്കുവരുമായിരുന്നു.ഒരിക്കലെങ്കിലുംപൂച്ചകളെവയർ നിറയെ ഊട്ടണമെന്ന…

നിലാവിനെ തേടി…

രചന : തോമസ് കാവാലം. ✍ അമ്പിളിമാനത്തൂന്നങ്ങോപോയിപാലൊളി മാഞ്ഞുപോയ് പാരിലെങ്ങുംനീഹാരതുള്ളി പൊഴിച്ചു മേഘംനിർത്താതെ സന്താപാ ശ്രുക്കൾ പോലെ മാന,മഭിമാനമൊന്നിനാലെമാമലയാകെയും തേടിടുന്നുചക്രവാളത്തിന്റെ സീമകളിൽചക്രവാകം മഴ തേടുംപോലെ. ഉഡുക്കളുന്നത വീഥികളിൽആടയാഭരണമണിഞ്ഞേവംദീപം കൊളുത്തിയന്വേഷണത്തിൽദുഃഖിതരായല്ലോ പങ്കുകൊണ്ടു. രാവൊരു കമ്പള മേലാപ്പിനാല്‍രാക്ഷസഭാവങ്ങൾ കൊണ്ടുനിന്നുനിരാശാ കാമുകനെന്ന പോലെനിദ്രയിലേക്കവൻ ചാഞ്ഞുവീണു. മാനം…

ഞാൻ ലെസ്ബിയനാണ്.

രചന : ദീപ സൈറ ✍️ ഞാൻ ലെസ്ബിയനാണ്. ഉള്ളിന്റെയുള്ളിൽ. പക്ഷെ സമൂഹത്തെ പേടിച്ച് ഞാനത് ഒളിച്ചു വച്ചു. അമ്മയോട് ഞാൻ പറഞ്ഞതാണ്. വിവാഹത്തോടെ അതൊക്കെ മാറുമെന്ന് പറഞ്ഞ് എന്നെ വിവാഹം ചെയ്യിച്ചു. നല്ലോരു മനുഷ്യനെയാണ് ഞാൻ വിവാഹം ചെയ്തത്. പക്ഷെ…

വെറും ഒരു റിപ്പോർട്ട്

രചന : അഷ്‌റഫ് കാളത്തോട് ✍️ സന്ധ്യനിഴൽഇരുട്ട്ആ വെളിച്ചത്തിന്റെ നിറങ്ങളിൽഞാൻഎന്റെ വലിയ ലോകംസ്വപ്നം.ജനിച്ചുവീണ ശിശുക്കളെക്കുറിച്ച്ഞാൻ ചിന്തിക്കുന്നു.അവർ എന്തിനു ജനിക്കുന്നു?രക്ഷിക്കാൻ പോകുന്ന ലോകം തന്നെഇനിയും വേദനിക്കുന്നവരുടെനീണ്ട നരകത്തിലേക്കുള്ളപുതിയ ജനനം.അറിയപ്പെടുന്നവർ.അറിയപ്പെടാത്തവർ.ഹൃദയത്തിൽ ഒരിക്കലുംഅഭയം തരാത്തവർ.അന്നവുംഅറിവുംനിഷേധിക്കുന്നവർ.അവർകപടമുഖങ്ങൾ പകിടയിൽലോകത്തെ ഒതുക്കുന്നവർ.അവരുടെ പാദങ്ങൾപൂക്കുന്നു.തളിർക്കുന്നു.ഞാനോ?എന്റെ നിസ്സഹായമായ നിശ്ശബ്ദതഇനി ചോദ്യം ചെയ്യുന്നില്ല.എന്തിന് ചോദ്യം…

പാബ്ലോനെരൂദ എന്ന വിശ്വമഹാകവി ലോകത്തോട് വിടപറഞ്ഞിട്ട് അമ്പത്തിരണ്ട് വർഷമായി.

രചന : സലീന സലാദിൻ ✍️ പാബ്ലോനെരൂദ എന്ന വിശ്വമഹാകവി ലോകത്തോട് വിടപറഞ്ഞിട്ട് അമ്പത്തിരണ്ട് വർഷമായി. കവിത രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു വിശ്വസിച്ച കവിയാണ് പാബ്ലോ നെരൂദ. ആത്മാഭിമാനത്തിനു മുറിവേറ്റ ഒരു ഭൂഖണ്ഡത്തിന്റെ ഭാവിസ്വപ്നങ്ങളെ വാക്കുകളുടെ രക്തം കൊണ്ട് നെരൂദ ജ്ഞാനസ്‌നാനം ചെയ്യുകയായിരുന്നു.ഉത്തരധ്രുവത്തോടടുത്തുള്ള…

ഹൃദയാഭിനന്ദനങ്ങൾ 🌷💖🌷വിസ്മയമീ..മോഹൻലാൽ🌷💖🌷

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 💖ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരത്തിനർഹനായ നടനവിസ്മയം, പ്രിയ ലാലേട്ടന് ഹൃദയാദരവോടെ,💖 അഭിനയത്തികവിന്റെ ചക്രവർത്തീപദംചാർത്തിക്കൊടുത്തതി,ന്നാർദ്രാഭിനന്ദനംഹൃത്തിൽത്തെളിഞ്ഞിടുന്നൂർജ്ജ പ്രസന്നമായ്നിത്യമാം വിസ്മയ ചലച്ചിത്രരൂപമായ്വ്യതിരിക്ത ശൈലിയാൽ സുവ്യക്ത ഭാഷയാൽസുമുഖ,നന്മാർദ്രമാം ചിന്താപ്രദീപമായ്സ്തുത്യർഹ സേവന തല്പരനായതാംസ്നേഹപ്രഭാത താരത്തിനഭിനന്ദനംവാക്കുകൾക്കെല്ലാമതീതമായ്, ആർദ്രമായ്ചിന്തോദയം പകരുന്ന ഹൃദയത്തിനെൻഹാർദ്ദാഭിനന്ദനം, സുകൃതമേ,വന്ദനം;മഹനീയമാം…

പ്രണയ സ്വപ്നങ്ങൾ…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍. എൻരാഗരേണുക്കൾനിന്നിലേക്കെത്തിയതെവിടെവെച്ചാണെന്നതോർമ്മയുണ്ടോ…..അറിയില്ല ഭാവനാ നയനങ്ങൾകൊണ്ടൊന്നുമിഴിതുറന്നൊരുനോക്കുനോക്കിയാലും…..വെറുതേ വിചാരിച്ചുപോകുന്നുകാലങ്ങൾപൂക്കാതിരിക്കുമോഎന്നെങ്കിലും,അല്ലെങ്കിലെന്തിന്ന് നാം,അനുരക്തരായ്ഉള്ളുപൊള്ളാനോ….അകന്നിടാനോ…..വെറുതേ വിചാരിച്ചുജീവിതം മേൽക്കുമേൽഅഴകുള്ള മലർപോലെയായിരിക്കും….കരിയാതിരിക്കുമീ കുസുമങ്ങൾനാൾക്കുനാൾഇരുളിനും പകലിനുംകൂട്ടുപോകും………..വിരിയാതെ വീണുപോയ്മുകുളത്തിൽപ്രണയങ്ങൾഒരു വേളപോലുംവിടർന്നതില്ലാ….,കൊതിതീരുകില്ല….നടക്കാത്തസ്വപ്നത്തിൻപുറകേ നടപ്പാണുനമ്മളെന്നും….!!

കരളിൽ തൊട്ടുവിളിച്ചൊരാൾ.

രചന : ബിനു. ആർ. ✍ ഏകാദശി തൊഴുവാൻ ഗൂരുവായൂർനടയിൽഏകാഗ്രചിത്തനായ് ഞാൻ നിന്നിടുമ്പോൾഏത്തമിട്ടുനമിക്കുവാൻ ഏകദന്തൻ മനസ്സിൽഏറിടുമ്പോൾ സന്മന്ത്രചിത്തനായ്ജപിച്ചുനിന്നു ഞാൻ ധ്യാനിച്ചു നിന്നു.കാലത്തിൻ തിരുമുമ്പിൽ ഏകാന്തമാംചിത്തത്തിൽ കാരുണ്യമൂർത്തിതൻപാദം സ്മരിച്ചിടുമ്പോൾ കരളിൽതൊട്ടുവന്ദിച്ചൊരാൾ മനം നിറഞ്ഞുകായാമ്പുവർണ്ണൻ നീലിപ്പീലിക്കാർവർണ്ണൻ.അന്നൊരു പിറന്നനാളിൽ ശരണഘോഷവുമായ്പതിനെട്ടാം പടിയേറി തത്ത്വമസിപ്പൊരുളിനെവന്ദിച്ചീടുവാൻ ഹരിഹരന്റെ അനുവാദംവാങ്ങാൻ…

നിർഗ്ഗളം

രചന : പ്രസീദ.എം.എൻ. ദേവു ✍ തടയാനാവില്ല,,പാലു ചുരത്തുന്ന ..മുലക്കണ്ണുകളെ,,ചുറ്റി പിടിക്കുന്ന ..ഇലവള്ളികളെ,,കുത്തിയൊലിക്കുന്ന…ജലസ്പർശങ്ങളെ,,,വെള്ളിടി വെട്ടും പെയ്യും മഴയെ,,പൂവിനെ ഉണർത്തുന്ന കാറ്റിനെ,,മലയിടുക്കിന്റെ ഗുഹാതുരതയെ,,ആളി കത്തുന്ന തീയിനെ,,അടയിരിക്കുന്ന അമ്മകിളിയെ,,പെണ്ണിന്റെ വിയർപ്പു ഗന്ധികളെ,,ആണുടലിന്റെ അടക്കി പിടുത്തങ്ങളെ,മണ്ണിലെ വേരിറക്കങ്ങളെ,സൂര്യന്റെ വെളിച്ചത്തെ,,മണൽകാടിന്റെ പൊള്ളിച്ചയെ,,പേറ്റുനോവിന്റെ കുത്തൊഴുക്കിനെ,,തടയാനാവില്ല,,,പെണ്ണിന്നിവളുടെപ്രണയ കടലിനെ,,തടയാനാവില്ലഓർമ്മകളുടെഒറ്റ രാത്രിയുടെസുഖസുഷുപ്തിയെ,,തടയാനാവില്ലവിരൽ മുറിച്ചൊഴുകുന്നകവിതയെ,,അവളുടെ…