കുമാരനാശാൻ ഇല്ലാത്ത ഒരു നുറ്റാണ്ട്.
രചന : മധു മാവില ✍️ ഒരു നൂറ്റാണ്ടിനിപ്പുറവും മാറ്റുവിൻ ചട്ടങ്ങളെ എന്ന് ചൊല്ലാനാളില്ലാത്ത ദുരവസ്ഥയിലാണ് കേരളം. അന്നുള്ളവർക്കായി അവരുണ്ടാക്കിയമനുസ്മൃതിയും പുരാണവും കത്തിക്കണം.ആ സംസ്കാരവും ഇല്ലാതാക്കണം.ശൂദ്രരായി തന്നെ ജയിക്കണംസവർണ്ണരായി നാട് ഭരിക്കണംഅന്നവർ ഭരിച്ചതുപോലെ നമ്മുടെകൂടെയുള്ളവർക്കായി പകുത്തുനൽകണമധികാരവും അർത്ഥവും.എന്നിട്ട്…അടിയാനെ അമ്പലത്തിൽ കയറ്റാത്തദൈവങ്ങളെ കാർക്കിച്ച്…
ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ ; ജോർജി വർഗ്ഗീസ് പ്രസിഡൻ്റ് , എബി ആനന്ദ് സെക്രട്ടറി.
ശ്രീകുമാര് ബാബു ഉണ്ണിത്താൻ ✍️ ഫ്ലോറിഡ: അമേരിക്കൻ മലയാളികളുടെ മാധ്യമ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക , ഫ്ലോറിഡ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാധ്യമ പ്രവർത്തകനും , സാംസ്കാരിക സാമൂഹിക രംഗത്ത് സജീവമായ ജോർജി വർഗ്ഗീസ് നയിക്കുന്ന…
പ്രതിരോധം നേടിയ കൊതുകുകൾ
രചന : സാഹിറ മുഹമ്മദ് റാവുത്തർ ✍️ ഡെറ്റോളും ലോഷനും മണക്കുന്നാശുപത്രി വരാന്തയിൽ,ആകാംക്ഷയും അസ്വസ്ഥതയും പേറുന്ന മുഖങ്ങൾ .കാത്തിരിപ്പിന്റെ മടുപ്പിൽ സമയം നോക്കുന്നവർ,പേരുവിളിക്കുന്നത് ചെവിയോർത്തിരിക്കുന്നവർ .തിരക്കിലും ഓടിക്കളിക്കുന്ന കുട്ടികൾ,ഇടകലർന്നതിവേദനാ ഞരക്കങ്ങൾ ,ചുമവിഴുങ്ങിയ ശബ്ദത്തിന്റെ കുറുകൽ ,എല്ലാത്തിനും മീതേ കേൾക്കാം പിറവിയുടെ കരച്ചിൽ…
ഇന്നു ഞാൻ, നാളെ നീ
രചന : കാഞ്ചിയാർ മോഹനൻ ✍️ ഖണ്ഡമാക്കല്ലെ ഭാരതംദണ്ഡമാക്കല്ലെ ജീവിതംപുണ്യമാം വഴിത്താരയിൽമുള്ളുകൾ, വിതറീടല്ലെ മണ്ണു പങ്കിട്ടെടുക്കല്ലെവിണ്ണിൽ വേലികൾ തീർക്കല്ലെസൗഹൃദങ്ങൾ തൻ തോണികൾമുക്കി വെള്ളത്തിലാഴ്ത്തല്ലെ. ചേരി തീർത്തീ പെരുവഴി,ചോര ചീന്തി പ്പരസ്പരംപോരു തീർക്കാനനശ്വരജീവിതം ഭൂവിലില്ല ഹേ….? അർത്ഥപൂർണ്ണമാംനിൻപദംവ്യർത്ഥമാകാതിരിക്കുവാൻഹൃത്തടങ്ങളിൽ സ്നേഹമാംവിത്തുകൾ പാകിവാഴുക. ജാതിഭേദമീ ഉർവ്വിയിൽവേണ്ട…
ഇരട്ടകൾ
രചന : ദിവാകരൻ പി.കെ. പൊന്മേരി. ✍️ പൊന്നിൻ ചിങ്ങമാസത്തിൽ,എങ്ങും വിരിഞ്ഞു നിൽക്കുന്ന പൂക്കൾ.മനസ്സിൽ കുളിർകോരി നിറച്ചുകൊണ്ട്, തണുത്ത കാറ്റ് മുല്ലക്കൽ,തറവാടിന്റെ ഉമ്മറക്കോലായയിൽ ഉന്മേഷം,വാരിനിറച്ചുകൊണ്ടിരിക്കുന്നു. നിഷ്‌ക്കളങ്ക മായ മനസ്സോടെഇരട്ട, പെൺകുട്ടികൾ,വാതോരാതെവർത്തമാനം പറഞ്ഞും, പൊട്ടിച്ചിരിച്ചും,ഉമ്മറക്കോലായിൽ ഏറെ നേരമായി,ഇരിക്കുന്നു.ഇരുവർക്കും പതിനേഴു വയസ്സാ, യെങ്കിലുംഎപ്പോഴും കുട്ടികളെ…
സ്ക്രിപ്റ്റ് (കവിത)
രചന : അനിഷ് നായർ ✍️ ഞായറാഴ്ചയായിട്ടുംരമാദേവിരാവിലെ എഴുന്നേറ്റ്കുളിച്ച്അമ്പലത്തിലേക്ക് നടന്നു പോകുന്നു.കണ്ണടച്ച് തൊഴുത്,കുറി തൊട്ട്,ഇലച്ചീന്തിലെ പ്രസാദവുമായിമടങ്ങുന്ന വഴി.എതിരേവഴി നീളെ വരുന്നുണ്ട്കൃത്രിമച്ചന്തങ്ങൾ.നിരത്തിനിരുപുറംനിറയുന്നുനിറമുള്ളകമ്പോളങ്ങൾ.“മഴത്തുള്ളി പതിച്ചതോ?”കൈയൊന്നു തലയിൽ വെച്ചു.ചുരുണ്ട മുടിയിൽതൊട്ട വിരലിൽഓർമ്മ തടഞ്ഞു –നാട്ടിൽ പലരുമിപ്പോൾ“കുല സ്ത്രീ”എന്നു വിളിച്ചാണ്പരിഹസിക്കുന്നത്.“അതല്ലെന്ന്തെളിയിക്കുന്നതിലാണ്,സമൂഹം,വളർന്നതായിഅളക്കുന്നതത്രെ!”ഒട്ടുദൂരം നടന്നപ്പോൾ,ഹിജാബിട്ട സുഹറയുംതലയിൽ സാരിത്തലപ്പിട്ട മേരിയുംനടന്നു പോകുന്നു.പാസിങ്…
പൊന്നു തൂക്കുന്ന ത്രാസ്
രചന : മേരിക്കുഞ്ഞ്. ✍️ നൂറ്റിരണ്ടു വയസ്സായുസ്സിൽസിസ്റ്റർ സീല ദിവംഗതയായി.നടുങ്ങിടാതല ശാന്തമായലയുംതടാക സന്നിഭം ഭൂമിക ജീവിതം …പ്രിയന്നൾത്താരയിൽപൂപ്പാത്രമലങ്കരിക്കും പണി.മെഴുകുതിരിക്കാൽതുടച്ചുമിനുക്കി ക്കൊളുത്തൽഉപജീവനംകൊന്തയുരുവിട്ട്ചാരുബഞ്ചിലിരുന്നു സ്വർഗ്ഗംസ്വപ്നത്തിൽ വിരിയിച്ച്സുഗന്ധംനുകരുന്നതാനന്ദ കാരണം.ചെന്തീ ചിറകുള്ളമാലാഖ വന്നില്ല;മരണത്തിൻ ഭയമണിനാദമുയർന്നില്ല;സിസ്റ്റർ സീല ശാന്തമായ്ഇമ ചാരി ചാഞ്ഞുപ്രിയന്റെ മാറിൽ.നന്മ തൂക്കുന്ന ത്രാസിൽചാഞ്ഞു നാരാച മുനസീലയുടെതട്ടിലേക്ക്.പ്രാണനു…
വിരഹത്തിന്റെ….ഇരുൾ വഴികൾ..
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ അകലെയാണെങ്കിലുംനിന്നുടെ സൗരഭംനുകരുവാൻഎനിക്കാവുമെന്നാകിലുംപകലുകൾക്കറിയില്ലയിരുട്ടിന്റെകറുകറുത്തമുഖഭാവമൊക്കെയും.നിഴലുകൾപോലു-മുണ്ടാകയില്ല നീഇരുളിലെങ്ങാൻഅകപ്പെട്ടുപോകുകിൽതുണവരാൻഎനിക്കാവുകയില്ലയെൻമിഴികളുംഇരുൾക്കാഴ്ചയിൽനിശ്ചലം.വെറുതെ നാം കണ്ടസ്വപ്നലോകത്തിന്റെപതിരുപോലും ലഭിച്ചില്ലനിർദ്ദയം,കരളുവിങ്ങുവാൻ മാത്രമായ്പ്രണയത്തിൻചിറകിലേറിപ്പറന്നൂ….പറന്നു നാം…….
ശുചീന്ദ്രം ക്ഷേത്രം. തിരുവിതാംകൂറിന്റെ വിചിത്രമായ പഴയകാല ‘സുപ്രീം കോടതി’.
രചന : വലിയശാല രാജു ✍️ നമ്മുടെ ആധുനിക നീതിന്യായ വ്യവസ്ഥ തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, നൂറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ സത്യം തെളിയിക്കാൻ അവലംബിച്ചിരുന്നത് ദൈവനിശ്ചയമെന്ന് വിശ്വസിച്ചിരുന്ന അതിക്രൂരവും വിചിത്രവുമായ പരീക്ഷകളെയായിരുന്നു. ഇതിന്റെ പ്രധാന കേന്ദ്രമായിരുന്നു കന്യാകുമാരി ജില്ലയിലെ…
അനാഥയായ എന്റെ
രചന : ദിവ്യ ജാനകി ദിവു ✍️ അനാഥയായ എന്റെനീലഞരമ്പാണ് നീപ്രണയരക്തമൊഴുകുന്നനീലഞരമ്പ്……നിന്റെ മിഴികളിൽഉമ്മവെക്കാൻതുടങ്ങുമ്പോൾഎന്റെ സിരകളിൽതുടിക്കുന്ന ജീവന്റെപേരാണ് നീ………..എന്റെ ഓർമ്മകളുടെവഴിത്താരയിൽഎന്നും പൂത്തുനിൽക്കുന്നമഴവില്ലഴകുള്ള എന്റെഗുൽമോഹറാണ് നീ…….വരണ്ടപാടത്ത്ആദ്യം പെയ്യുന്നമഴത്തുള്ളിയിൽതളിർക്കുന്നഎന്റെചെമ്പാവു പാടമാണ് നീ………കതിരിട്ട സ്വപ്നങ്ങളുടെവെൺചോലയിൽഞാൻ ഒഴുക്കിയകളിവെള്ളമാണ് നീ……..നിന്റെ ഓർമ്മകളുടെമഞ്ഞുപൂക്കൾ വീണവഴികളിലൂടെ ഞാൻ ഒരുഉന്മാദിയെ പോലെനിന്നെയും തേടി നടക്കും……ഉറക്കത്തിലും…
