🌹​ജൂലൈ 23: പ്രൊഫ. എ. ശ്രീധരമേനോന്റെ ചരമവാർഷിക ദിനം🌹🌹🌹

രചന : സജീവ് ഓയ്യൂർ ✍️ കേരളത്തിന്റെ ചരിത്രത്തെ ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ രേഖപ്പെടുത്തുകയും ചരിത്രപഠനത്തെ ജനകീയമാക്കുകയും ചെയ്ത പ്രമുഖ ചരിത്രകാരനും അധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോൻ.​1925 ഡിസംബർ 18-ന് എറണാകുളത്ത് കോവിലകത്തുപറമ്പിൽ പത്മനാഭമേനോന്റെയും ആലപ്പാട്ട് നാരായണിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക…

നിഴലാട്ടം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറേ ✍️ പൈതൃകം മാറ്റി മറച്ചുനമ്മുടെപഴമകൾ ചുട്ടു കരിച്ചുവാനോളം വാഗ്ദാനം നൽകിപ്രജകളെവല്ലാത്ത പ്രതിസന്ധീയിൽ തളച്ചുഇല്ലാത്ത കഥകൾ മെനഞ്ഞുഇന്നത്തെതലമുറ തരിപ്പണമായിദൈവങ്ങളെ മുന്നിൽ നിർത്തിപാവംപ്രജകളെ കൈപ്പിടിയിലാക്കികളവുകൾ മാത്രം നിരത്തിനാട്ടിൻമുഖച്ഛായ മാറ്റി വരച്ചുവിശ്വാസം ചൂഷണം ചെയ്തുരാജ്യത്തെസമ്പത്തു പോക്കറ്റിലാക്കിവാഗ്ദാനം വാരിവിരി വിതറിഅന്ധവിശ്വാസം…

പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവെൻഷനിൽ; ലോക സിനിമയുടെ ഇതിഹാസ സാന്നിധ്യം പ്രവാസി മലയാളി മഹാമേളയ്ക്ക് മാറ്റുകൂട്ടും.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും പത്മവിഭൂഷൺ ജേതാവുമായ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവെൻഷനിൽ പങ്കെടുക്കും. ലോകസിനിമയിൽ മലയാളത്തിന്റെ സാന്നിധ്യം അനശ്വരമാക്കിയ മഹാനായ ചലച്ചിത്രകാരന്റെ സാന്നിധ്യം കൺവെൻഷന് കൂടുതൽ പ്രൗഢിയും ആഗോള…

തെരുവിൽ പൊഴിഞ്ഞുപോയ കിനാവുകൾ

രചന : ബദറുദ്ദീൻ പി കെ✍️ മണ്ണിൽ നിന്ന് പിറന്ന്,മണ്ണിലേക്ക് തന്നെ തിരിച്ചു നടക്കുമ്പോൾ,ആ മണ്ണ് അവനോട് ചോദിക്കുന്നുണ്ടായിരുന്നു,പൂർത്തിയാക്കാതെ പോയ സ്വപ്നങ്ങൾ ഏറെ ഉണ്ടായിരുന്നില്ലേ നിനക്കെന്ന്.ആ ചോദ്യത്തിന് മുന്നിൽഉത്തരം പറയാൻ പോലും കഴിയാതെ,തെരുവിന്റെ ഓരത്ത് ഒരാൾ ജീവനറ്റു കിടപ്പുണ്ട്.ഒരുകാലത്ത് ഈ ലോകത്തേക്ക്അവർക്ക്…

*മോഹസ്വർഗ്ഗങ്ങൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ മനക്കൂടിനുള്ളിൽക്കുറുകുന്നു, തൽക്ഷണം-ചിറകടിച്ചുയരുന്നു മോഹപ്പറവകൾചിരിതൂകി നിൽക്കുന്നുണർവ്വിൻ ശലഭങ്ങൾമധുപകർന്നേകുന്നുഷസ്സിൻ പ്രതീക്ഷകൾ.കരളിൽത്തുളുമ്പുന്നഴകാർന്ന തുള്ളികൾ;താഴെവീണുടയാനിടയുള്ള കനവുകൾമഹനീയ ചിന്താ ദളങ്ങളിൽ നിറയുകിൽ-മാത്രമേ, മധുരം പകരുള്ളു പുലരികൾ.വിരഹകാലങ്ങൾപോൽ നുകരുന്നു ചിന്തനംചിരിമാഞ്ഞുപോകുന്ന മലരിൻ പുലർ മനംതിരികെ നൽകുന്നില്ലയെങ്കിലും പല വിധംവിടരുന്നു തളിരിളം പുലരികൾ പിന്നെയും.മോഹമില്ലാതു…

പിൻവിളി

രചന : മംഗളാനന്ദൻ ✍️ സായന്തനത്തിൻ മടിത്തട്ടിലിന്നു നാംപോയ കാലങ്ങളയവിറക്കീടക്കവേ,കാതരേ, നിൻ ഗദ്ഗദങ്ങളിലുള്ളൊരുയാതനാപർവ്വമെന്നോർമ്മയിലെത്തുന്നു.അന്നൊക്കെ നാം മനതാരിലൊളിപ്പിച്ചുചിന്നിച്ചിതറിയ സ്വപ്നകുടീരങ്ങൾ.നന്മതൻ തോളിൽ കുരിശു കയറ്റിയഉന്മാദമാർന്ന ലോകത്തു ജീവിച്ച നാംകണ്ടു വളർന്നൊരു മർത്ത്യകുലമിങ്ങുകൊണ്ടാടിടുന്നു കപടദൈവങ്ങളെ.ഏതൊരളവിലും ക്രൂരത പേറിടുംഭീതിദമാം പ്രതിഭാസമല്ലോ നരൻ!ബുദ്ധി വളർന്നു വികസിച്ച മർത്ത്യതയുദ്ധക്കളത്തിലൊടുങ്ങുന്നു നിത്യവും.സത്യധർമ്മാദി…

വിധിയേ കാത്തിരിക്കുന്നവർ

രചന : ബഷീർ ബഷീറ .✍️ പറ്റില്ല.എന്ന് പറയാൻപഠിക്കാത്തത് കൊണ്ട്മാത്രമാണ്നമ്മൾ.പലതിലും തോറ്റ് പോയത്..!വിധി. കാത്തുവെക്കുന്നഎല്ലാറ്റിനെയുംഇരുകൈയും നീട്ടിസ്വീകരിക്കാനാവില്ല..എല്ലാറ്റിനോടുംകലഹിച്ചു ജീവിക്കാനുംകഴിയില്ല…ചിലതിനോട്പൊരുത്തപ്പെടാനും,ചിലതിനോട്പൊരുതി നിൽക്കാനുംകഴിഞ്ഞാലേജീവിതം മനോഹരമാവൂപൊരുത്തപ്പെടൽ എന്നത്തോറ്റുകൊടുക്കലല്ല,അതൊരു പ്രകൃതിനിയമമാണ്…കനത്ത കാറ്റിലും മഴയിലുംഒടിഞ്ഞുപോകാതെവളഞ്ഞു കൊടുക്കുന്നമുളങ്കാടുകളെപ്പോലെയാണത്…ചിലതിനോടൊക്കെപൊരുത്തപ്പെടുകയല്ലാതെനമുക്കുമുന്നിൽ മറ്റ് വഴികളില്ല…പക്ഷേ,പൊരുത്തപ്പെടൽമാത്രം കൊണ്ട്ജീവിതം പൂർണ്ണമാകില്ല…അവിടെയാണ്പൊരുതേണ്ടത് ..സ്വന്തം സ്വപ്നങ്ങൾക്ക്വിലങ്ങുതടിയാകുന്നപ്രതിബന്ധങ്ങൾക്കെതിരെപൊരുതി നിൽക്കാൻകഴിയണം.മണ്ണിൽആഴത്തിൽ കുഴിച്ചുമൂടിയഒരു വിത്ത്,ആ ഇരുട്ടിനോട്…

വഞ്ചിക്കപ്പെട്ടവരുടെ തെരുവ്​…. പ്രവാസിയുടെ കണ്ണീർക്കാഴ്ചകൾ

രചന : നൗഷാദ് അറക്കൽ.✍️ ​കുടുംബത്തിന്റെ സ്നേഹത്തണലിലും സ്കൂൾ കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ പങ്കുവെക്കുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളിലും നിത്യവും ആശംസകൾ നേർന്നും ഞാൻ കൂടെയുണ്ടായിരുന്നു. ആ ബന്ധങ്ങൾ വളർന്ന് എഴുപത്തോളം ഗ്രൂപ്പുകളിൽ സജീവമായിരുന്ന ഞാൻ, പിന്നീട് എന്റെ രചനകളെ ആദരവോടെ…

നിസ്സഹായതയുടെ ഇരുളും വെളിച്ചവും

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ.✍️ ചിരിമറന്നതെരുവിലൂടിന്നലെ,വെറുതെ നടക്കാനിറങ്ങിഞാൻ, സന്ധ്യതൻകരവുംപിടിച്ചുനടന്നൊരു രാവിന്റെ,കതകു തള്ളിത്തുറന്നകത്തെത്തുവാൻ.അവിടെയാണുവെളിച്ചമെന്നാണെന്റെ,മനസ്സു ചൊല്ലിയതെങ്കിലുംതിരയുവാൻവെട്ടമില്ലാതിരുന്നതാൽ കണ്ടില്ലതീക്ഷ്ണമായവെളിച്ചങ്ങളൊന്നുമേ…..ടോർച്ചെടുക്കാൻ മറന്നൂവെളിച്ചത്തെ,പേർത്തെടുക്കാൻ കഴിഞ്ഞില്ലരാവിന്റെ, ശാന്തമാംഉറക്കത്തിന്റെ ശ്വസനവും,ദീർഘ ശ്വാസവുംമാത്രമറിഞ്ഞു ഞാൻ.നീട്ടിയില്ല നടത്തംതിരിഞ്ഞു ഞാൻ,കൂടെ വന്നില്ല സന്ധ്യ,ഇരുട്ടിലേയ്ക്കൂളിയിട്ടുകടന്നു ലയിച്ചുപോയ്,ഏകനായ് തിരിച്ചിതുവരെഎത്തി ഞാൻ….

യുദ്ധക്കൊതി

രചന : തോമസ് കാവാലം..✍️ മുന്നോട്ടുപോകുന്ന മർത്യന്റെ ജീവിതംപിന്നോട്ടടിക്കുന്ന ബോധ വിജ്ഞാനങ്ങൾനന്നേതകർക്കുന്നു ഭീകര മാർഗത്താൽമന്നിലീമർത്യന്റെ യുദ്ധക്കൊതിയാലും.രക്ഷയും ശിക്ഷയും കല്പിച്ചിടുന്നവർരാക്ഷസഭാവങ്ങൾ പൂകുന്നു ഭൂമിയിൽമർത്യജന്മങ്ങളെ ഹോമിച്ചു തീർക്കുവാൻഅത്യാഗ്രഹങ്ങളെ കൂട്ടുപിടിക്കുന്നു.നേട്ടം ലഭിക്കുന്നതാർക്കാണു, കൂട്ടരേ!നോട്ടം പിഴച്ചവർ ക്രൂരത കാട്ടവേമത്സരം തന്നെയീ മർത്യനു ഭത്സനംകുൽസിത ചിന്തയെ ഉത്സവമാക്കവേ.ക്ഷോഭവിക്ഷോഭത്താൽ ശോഭകെട്ടീടുന്നക്ഷോണിയെ…