ഔചിത്യമാകണം..ഭാഷണം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഔചിത്യമല്ലാത്ത ചിലവർത്തമാനങ്ങൾഔജ്ജല്യമാണെന്ന ധാരണയോടെ നാംഔഷധംപകരുന്നപോലേകിലപരർക്ക്ഔന്നത്യമേകില്ലയെന്നുനാമോർക്കണം. ഔധസ്യവും അമൃതുമധികമാകിൽ ദോഷംഔചിത്യമല്ലാത്ത വചനങ്ങളും തഥാഔദരത്തിന്നു നാം നൽകുന്ന ശ്രദ്ധപോൽഔൺസറിഞ്ഞേ കണമോരോന്നനുക്രമം. ഔത്കൃ ഷ്ട്യമാകണമോ രോ വിചാരവുംഔദ്ദേശികാശയം സുവ്യക്തമാകണംഔപചാരിക ങ്ങളാണെങ്കിലുംസന്തതംഔചിതീരൂപത്തിലാകണം ഭാഷണം. ഔദ്ധത്യഭാവത്തിലല്ല!നാം വിനയത്തിൻഔഷസീകിരണ സമാനമായനുദിനംഔർജിത്യരൂപ ലാളിത്യമാം…

മനുഷ്യത്വം;

രചന : മെലിൻ നോവ ✍ മനുഷ്യത്വം;അതെന്താണെന്ന്പലവുരുഅന്വേഷിച്ചതാണ്. രൂപമെന്തായിരിക്കും,നിറമുണ്ടാകുമോ,മണമുണ്ടാകുമോഎന്നൊക്കെ ചിന്തിച്ച്അത്ഭുതപ്പെട്ടിട്ടുണ്ട്. മനുഷ്യത്വമില്ലായ്മയുടെരൂപം,നെതന്യാഹുവിൻ്റെമുഖം പോലെഭീകരമാണെന്നും,നിറം,വെടിമരുന്ന് പുരണ്ടചോരയുടെ ചുവപ്പാണെന്നും,മണം,കരിഞ്ഞ പച്ചമാംസത്തിൻ്റെരൂക്ഷ ഗന്ധമാണെന്നും,ശബ്ദം,ഒരു ഭീകരനിമിഷത്തിന്ശേഷമുള്ളകൂട്ടക്കരച്ചിലാണെന്നുംരുചി,കണ്ണീരിൻ്റെഉപ്പ് രസമാണെന്നുംഇതിനകം തന്നെമനസ്സിലായിട്ടുണ്ട്. എങ്കിലും,മനുഷ്യത്വം… സ്വയമൊരുമനുഷ്യനാണെന്ന് പറഞ്ഞ്നടക്കാറുണ്ടെങ്കിലുംഉള്ളിലൊരു തരിമനുഷ്യത്വംകാലമിത് വരെഞാൻ കണ്ടിട്ടില്ല. മനുഷ്യരാണെന്ന്ഭാവിക്കുന്നവരുടെഏഴയലത്ത് പോലുംഅത് കാണാനാകില്ലെന്നത്പ്രാപഞ്ചിക സത്യമാണെന്ന്തോന്നുന്നു. ഇപ്പോഴിതാ,ഒരു കുഞ്ഞുബോട്ടിൽ നിന്ന്,അതിൻ്റെപുക…

“ഡോക്ടർ ദൈവം”

രചന : മേരി കുൻഹു ✍ മഴച്ചാറ്റലായാലുംപൊടിച്ചീറ്റലായാലുംകുഞ്ഞാമിക്കിടക്കിടെശ്വാസം മുട്ടൽ സൂക്കേട്മരുന്നേറെ ചെന്നിട്ടുംഒട്ടുമേ ശമിച്ചില്ലപൊറുതികേടിപ്പൊഴുംവയസ്സ് പതിനൊന്നായി.പ്രായം തികയാറായി.കഴിച്ചിട്ടും കഴിച്ചിട്ടുംമരുന്നൊക്കെ ഗുണം കെട്ടു .പേരുകേട്ടഡാക്കിട്ടർപുതുതായി പട്ടാമ്പിഗവർമ്മേണ്ടാസ്പത്രിയിൽഎത്തീട്ട്ണ്ട്ന്ന് കേട്ടുഅമ്മയോടൊപ്പം പോയികണ്ടു …..നല്ലോരുദിവ്യൻയുവമൊഞ്ചൻകൈപ്പുണ്യംഅപാരം…. എന്ന്കേൾവി.കൊഴല് വച്ച് മാറത്ത്പരതിക്കണ്ടെത്തിശ്വാസകോശത്തിൽ നേർത്തകുഴലിൽകഫം കെട്ടിഅടയുന്നതാണ് ഹേതു.ആഴ്ചതോറും എത്തണംമരുന്നിൻ കുറിപ്പിനായ്ഡോക്ടർക്ക് വാത്സല്യം.വാത്സല്യം മൂത്തു…

”പച്ചയുടെ തുടിപ്പുകൾ”

രചന : കല്ലിയൂർവിശ്വംഭരൻ.✍ ഉച്ചവെയിൽ സൂര്യന്റെ ചൂട്മുഖം മിനുക്കിനിൽക്കുന്നു.വർഷകാലം വീണ്ടുംമൗനങ്ങൾ തീർക്കുന്നു.പച്ചയുടെ തുടുപ്പുകൾഒരിറ്റുശ്വാസത്തിനായ് അസ്തമയങ്ങൾ കാത്ത്ഭൂമിയുടെ ഗർഭപാത്രത്തിൽ ചുരുണ്ടു കിടക്കുന്നു ….എത്രമാത്രം കറുത്തുപോയ രാത്രികളിൽവക്കെരിയുന്ന റാന്തൽ വിളക്കുപോലെഅത്രമേൽ നക്ഷത്രങ്ങളുടെനഗ്ന ചിത്രങ്ങൾ മഞ്ഞിച്ച്കത്തുന്നു.പാതിവെന്ത ചന്ദ്രനുംപകലുറങ്ങുന്നസൂര്യനുംപാപബന്ധങ്ങൾ തോലുരിയുന്നനീലരാവ്,പാതയിലൂടെ ചവിട്ടിമെതിക്കുന്നരൂപഭാവങ്ങളെ .കാറ്റിലേറെ കടപുഴകിമറിഞ്ഞതറിഞ്ഞുവോനിങ്ങൾ ?മാഞ്ഞുപോയൊരു ഭൂതകാലത്തിനോർമ്മയിൽകണ്ണുനീരിൽമുങ്ങിപൊങ്ങിയും…

പ്രേമം വരുമ്പോൾ

രചന : സരിത മോഹന്‍✍️ പ്രേമം വരുമ്പോൾമീശ മുളയ്ക്കുന്ന ഒരുവളെഎനിക്കറിയാം.അവളെന്നോട് കഥ പറയുമ്പോൾഅവളുടെ ചുണ്ടിനു മുകളിൽസ്വർണ്ണ രോമങ്ങൾകുഞ്ഞിക്കൈകൾഇളകും പോലെ കിളിർത്തു വരും.അങ്ങനെയാണ് അവളുടെഓരോ പ്രേമങ്ങളുംഎന്റെ മുന്നിൽ വെളിപ്പെടുന്നത്.നിങ്ങൾക്ക് അതിശയംതോന്നിയേക്കാം!പ്രേമത്തിലായവരെ നിങ്ങളൊന്നുസൂക്ഷിച്ചു നോക്കൂ.അവർ ഓരോ അടയാളങ്ങൾകാണിക്കും.ചില പെണ്ണുങ്ങളുടെമുടിയിഴകൾ പാമ്പുകൾഇണചേരും പോലെചുറ്റിപ്പുണർന്ന് ആരെയോമാടി വിളിക്കും…

അവശേഷിക്കുന്ന തഥ്യം

രചന : ബിന്ദു അരുവിപ്പുറം✍️ അലറുന്ന കൊടുങ്കാറ്റോടെകരളിൽ പെരുമഴ പെയ്യുകയായ്,നൊമ്പരത്തിൻ കരിമഷിചിന്നികൂരിരുളിൻ ചില്ല വിടർത്തി ഓർമ്മച്ചിറകേറിക്കൊണ്ട-ങ്ങേകാന്ത പ്രണയവുമായ്സ്വപ്നങ്ങൾ വിളക്കുകളായ്ആത്മാവിൻ തുടിതാളവുമായ്. നീർപ്പളുങ്കിൻ മോഹങ്ങൾഅതിരില്ലാക്കതിരുകളായ്.കാലിടറാതവളെ കാക്കാൻഅക്ഷരവിഹഗങ്ങളുർന്നു. നിശബ്ദത നെഞ്ചിൽ കുമിയേശേഷിക്കും സത്യമതായി.വേർപാടിൻ വേദന തിങ്ങിമിഴിനീരും വറ്റിവരണ്ടു. ആഴങ്ങളിലൊട്ടിയ സ്നേഹംഅസ്ഥികളിൽ മെല്ലെയിറങ്ങിപൊയ്ക്കാഴ്ച്ചയൊരുക്കാനായിമുഖമേറ്റം ചീകിമിനുക്കി. കാഴ്ച്ചകളൊന്നൊന്നായ്…

നല്ല പുരുഷന്മാരെ കണ്ടെത്താൻ പ്രയാസമില്ല – അവരെ വശീകരിക്കാൻ പ്രയാസമാണ്.”

രചന : ജോർജ് കക്കാട്ട് ✍️ നല്ല ആളുകൾ അപൂർവവും അദൃശ്യവുമായ ജീവികളാണെന്ന ഒരു പൊതു തെറ്റിദ്ധാരണയുണ്ട്, അവർ വായുവിൽ അപ്രത്യക്ഷരാകുന്നു. എന്നാൽ സത്യം ഇതാണ് – നല്ല പുരുഷന്മാരെ കണ്ടെത്താൻ പ്രയാസമില്ല. പലരും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപരിപ്ലവമായ ആകർഷണങ്ങളാൽ അവർ…

പുലരിയിൽ

രചന : എം പി ശ്രീകുമാർ✍️ പുലർകാലക്കാറ്റിൻ്റെദലമർമ്മരം കേൾക്കെപുളകമോടാരൊ വിളിച്ചുനിറശോഭ ചൊരിഞ്ഞുവിളങ്ങുന്ന ദീപങ്ങൾനിലവിളക്കിൽ നൃത്തമാടിനിർമ്മാല്യം തൊഴുതിട്ടുമടങ്ങും ചെറുമഴതുളസീതീർത്ഥങ്ങൾ തളിച്ചുനീരജം പോൽ വിടർന്നപുലരീമുഖത്തു നീനീഹാരകാന്തിയിൽ തിളങ്ങി !നിലയ്ക്കാത്ത നിർമ്മലനിത്യവസന്തം പോലെനിരുപമശോഭയിൽ മുങ്ങി !

ഈ ജീവിതം എനിക്ക് മടുത്തെടോ?

രചന : അഞ്ചു തങ്കച്ചൻ ✍️ ഈ ജീവിതം എനിക്ക് മടുത്തെടോ.അയാൾ സ്നേഹിതന്റെ തോളിലേക്ക് ചാഞ്ഞു.എന്താടോ എന്താ പറ്റിയത്?ജോണി ദേവനോട് ചോദിച്ചു.മരിക്കാൻ തോന്നുന്നു ,എനിക്ക് ആരുമില്ല.ഗൗരി പോയതോടെ ഞാൻ ഒറ്റക്കായി.ജോണിയുടെ തോളിൽ ദേവന്റെ കണ്ണുനീർ പടർന്നു.അയാൾ ഒന്നും മിണ്ടിയില്ല, കരയട്ടെ കരച്ചിലിന്…

◼️വിഷം◼️

രചന : കാഞ്ചിയാർ മോഹനൻ ✍️ ഉർവ്വിയുടെ ധമനിയാം,വലരികളിലൊഴുകുന്നുവിഷലിപ്തജലധാരയിന്ന്അറിയുന്നുവോ നമ്മൾഅറിയാതെയറിയാതെരോഗാതുരങ്ങളാകുന്നേ.തോട്ടിലൊരു ഞണ്ടില്ലമീനില്ല ,തവളകൾചാടിക്കളിക്കുന്നതില്ല.ചെടികളിൽ പുഴുവില്ലപൂക്കളിൽ തേനില്ലപൂത്തുമ്പിയെ കാൺമതില്ല.സന്ധ്യക്കു മാമരക്കൊമ്പിൽചിലക്കുന്ന ചീവീടിൻശബ്ദമിന്നില്ല.മാവിൻ്റെ കൊമ്പിൽകുടിൽകെട്ടും പൈങ്കിളിതേങ്ങിക്കരഞ്ഞെങ്ങോപോയി.ഊഴിയുടെ രോമകൂപങ്ങളിൽവിഷജലംചീറ്റിത്തെറിപ്പിച്ചുനമ്മൾ,വിളവെടുക്കുന്നുഈ മണ്ണിന്റെജീവനെ തച്ചുതകർക്കുന്നുവെന്നും.വിഷ ദ്രാവകങ്ങളിൽമുക്കിക്കുളുപ്പിച്ചുതടനട്ടു വിത്തു തിന്നുന്നു.ഒരു വേളയോർക്ക നാംകളനാശിനിക്കുള്ളിൽക്യാൻസർ പകർത്തുംദുർ ,ഗന്ധം.ഭുമി മരിക്കുന്നു ,കൂട്ടത്തിൽനമ്മളുംപിന്നാലെ മക്കളുമുണ്ട്.ഓർക്കുക…