ബ്ലാക്ക്‌ബേർഡ് ഗാനങ്ങൾ

രചന : ജോര്‍ജ് കക്കാട്ട് ✍️. സന്ധ്യാസന്ധ്യാ സന്ദേശവാഹകർമജന്ത മേഘങ്ങളുമായി നീങ്ങുന്നു.വളരെ മികച്ച സ്വരങ്ങൾ കേൾക്കാം,ഇവിടെ ഒരു മാന്ത്രികത പിന്തുടരുന്നു. കറുത്തപക്ഷികൾ നമ്മുടെ മേൽക്കൂരകളുടെപൊട്ടിയ ഓടിൽ അവരുടെ പാട്ടുകൾ പാടുന്നുകാറ്റ് അവരുടെ തൂവലുകളിൽ കളിക്കുന്നുഅപ്പോൾ അവ ഒരു ഫാൻ പോലെ കാണപ്പെടുന്നു.…

ലോക സംഗീത ദിനം.

രചന : അഫ്‌സൽ ബഷീർ തൃക്കോമല ✍️. 1979-ല്‍ അമേരിക്കന്‍ സംഗീജ്ഞനായ ജോയല്‍ കോയലാണ് ആദ്യമായി സംഗീത ദിനം ആഘോഷിക്കാൻ ആഹ്വാനംചെയ്തത് .ജോയല്‍ കോയലിന്റെ ഈ ആശയത്തെ ആദ്യമൊന്നും അമേരിക്കന്‍ ജനത ചെവികൊണ്ടില്ല .എന്നാല്‍ ആറുവര്‍ഷങ്ങള്ക്ക് ശേഷം ഫ്രാന്‍സില്‍ ഈ ആശയത്തിന്…

മിഥുനമഴ

രചന : എം പി ശ്രീകുമാർ ✍️. മിഥുനമഴ പെയ്യുന്നു മധുരം പകർന്നുമധുമാരി പൊഴിയുന്നു മാധവം പോലെ !ചടുലമഴ പെയ്യുന്നു കുടുകുടാ വീണ്ടുംതുടികൊട്ടി തുടികൊട്ടി പാടുന്ന പോലെചപലമഴ തരളമാം കൈകളാൽ മെല്ലെകുളിർവെള്ളം കോരിയൊഴിക്കും ചിലപ്പോൾപലപല താളത്തിൽ മിന്നിത്തിളങ്ങികിലുകിലെ തരിവള പോലെ കിലുങ്ങിതരളകപോലങ്ങളിളകി…

മഴയും പെട്ടന്നുള്ള വെള്ളപ്പൊക്കവും

രചന : അനിൽ മാത്യു .✍️. പണ്ട് ഇതുപോലെ മഴയും പെട്ടന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാവില്ലായിരുന്നല്ലോ..ജൂണിൽ മഴ തുടങ്ങിയാൽ പിന്നെ നിർത്താതെ പെയ്ത് ചെറിയ രീതിയിൽ വെള്ളം എല്ലായിടത്തും ഒന്ന് കയറി ഇറങ്ങി പോകുകയെ ഉള്ളായിരുന്നു.ഓല മേഞ്ഞ,ഓല കൊണ്ട് നാല് ഭാഗം കെട്ടിയടച്ച,പലകപ്പാളികൾ…

യുദ്ധവും സമാധാനവും

രചന : മംഗളാനന്ദൻ.✍️. 1)അശനിപാതംദൂരെനിന്നാരോ തൊടുത്ത മിസ്സൈലുകൾനേരെ മരണസന്ദേശമായെത്തുന്നു.കാരണമേതുമില്ലാതെ ദൈവത്തിന്റെപേരിൽ കുരുതി നടത്താനൊരുങ്ങുന്നു.ഇത്തിരി ശാന്തി കൊതിച്ച കാലത്തു നീഎത്തി വെറുക്കുമശനിപാതം പോലെ.ആരും ജയിക്കാത്ത യുദ്ധം തുടങ്ങുവാൻപോരിന്നൊരുങ്ങി വരുന്നു പോരാളികൾ.നേരിട്ടൊരിക്കലും കാണാത്തവരുടെപേരിലറിയാതെ വൈരം വളർത്തുന്നു.ഏതോ കപട ദൈവത്തിന്റെ കേവല-പ്രീതിനേടാൻ ബലിപീഠമുയരുന്നു.2).മൃഗവും മനുഷ്യനും.ഏതോ പരിണാമസന്ധിയിൽ…

രണ്ടു നെല്ലിക്കകൾ

രചന : ബിജു കാരമൂട് .✍️. ഈരണ്ടു നെല്ലിക്കകളുരുണ്ടുകയറിപ്പോയ്നാലുകാൽ കിടക്കതന്നടിയിലതിഗൂഢംകണ്ടിരുന്നാശങ്കയിൽചിരിച്ചു വാസുമ്മാവൻസുമതിയമ്മായിയോതലയിൽ നെല്ലിത്തളംതുളുമ്പീടാതെ ചുറ്റിപ്പിടിച്ചൂ വാസുമ്മാനെവാസുമ്മാൻ പട്ടാളത്തിൽപച്ചബുള്ളറ്റിൻമേലേലേയിലെ ലഡാക്കിലെകുളിരിൽ തൊട്ടാൽപൊള്ളും വെങ്കലവെടിയുണ്ടക്കഥയിൽ ചീറിപ്പാഞ്ഞുപാഞ്ഞുപോകവേയതാഈരണ്ടു നെല്ലിക്കളുരുണ്ടുകേറിപ്പോയി കട്ടിലിന്നടിവശംസാവധാൻ ചൊല്ലീ മാമൻ..കട്ടിലിൽ നിന്നും താഴേകാലുകുത്താനാവില്ലനിരത്തിക്കുഴിച്ചിട്ട മൈനുകൾകരയുദ്ധക്കൃത്യതയുന്നംവയ്ക്കും തോക്കുകൾകൈബോംബുകൾകഴിഞ്ഞയുദ്ധം കൊന്നപടയാളിപ്രേതങ്ങൾമാമനെക്കാണാൻ വരുംബന്ധുക്കൾ ശത്രുക്കളായ്ശ്രീകുമാരൻതമ്പിയെയോർമ്മിച്ചു കടന്നുപോയ്രണ്ടു നെല്ലിക്കകൾ…

അരണ്ട വെളിച്ചം

രചന : ബിജുകുമാർ മിതൃമ്മല.✍️. സമാധാനമായിരണ്ടടിക്കാൻഅരണ്ട വെളിച്ചത്തിൻതണൽ തേടി ഞാൻഎല്ലാ കോണുകളിലുംസമാധാനക്കേടിന്റെലഹരികൾഓരോ കഥകളുടെകെട്ടുകളഴിച്ച്മത്സരിച്ചു കുടിക്കുന്നസമാധാനപ്രിയർഇടയ്ക്ക് കരയുന്നുചിലർ ചിരിക്കുന്നുവീരപരിവേശംവിളമ്പുന്നുആർക്കിടയിലുംമറകളില്ല എല്ലാവരുംനഗ്നർ ഒരേ താളംഒരു വേള ജയിക്കാനുള്ളആവേശംപറയാനാവാത്ത കാര്യങ്ങൾനെഞ്ച് വിരിച്ച് പറഞ്ഞതിന്റെ ഹുങ്ക്ചിരിച്ചട്ടഹസിച്ച്ചെയ്യാനാവാത്തകാര്യങ്ങൾ സ്വപ്നം കണ്ട് വീരവാദമടിക്കുന്നുപാവങ്ങൾസമാധാനപ്രിയർഈ അരണ്ട വെളിച്ചത്തിനുംകരളിനും ഒരേ നിറമാണത്രെസമാധാനത്തിനായിഉരുകുന്ന കറുപ്പ്…

“ചില” മനുഷ്യർ ശീലിക്കുക.

രചന : പ്രബിത പ്രകാശ്✍️. ഞാൻ കാശ് കൊടുക്കാഞ്ഞിട്ടല്ല സാറേഅവളത് വാങ്ങാഞ്ഞിട്ടാണ് കേസും കൊണ്ടിപ്പൊ വന്നേക്കുന്നത്……കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്ക് KSRTC യിൽ യാത്ര ചെയ്യുകയാണ്. സാമാന്യം മഴയുള്ള എട്ടുമണി നേരത്ത് നനഞ്ഞു കുതിർന്ന് ബസിൽ വലതുവശത്തെ മൂന്നാം സീറ്റിൽ…

എന്റെ ആണിനെ

രചന : ഷിബിത എടയൂർ ✍️. എന്റെ ആണിനെഞാനീ വേലിതറിയിൽഊരിവെയ്ക്കുന്നു,മടുക്കുമ്പോൾഇടയ്ക്കഴിച്ചുവെക്കാൻഅയാളെന്റെഉടൽ പാകത്തിന്ഒട്ടിനിൽക്കുന്നുടുപ്പ്.എന്റെ ആണിനെകാഞ്ഞിരപ്പൊത്തിൽപാർത്തുവെയ്ക്കുന്നു,ഉള്ളിലഗ്നിപോൽആളിഅയാളെന്റെകാമനകളെപരസ്യപ്പെടുത്തുന്നു.അയാളെ ഞാൻചമ്മലക്കിളി കൂടിനടുത്ത്ചുറ്റിചുറ്റികാവലാക്കുന്നു,ചിലച്ചുകൊണ്ടവരെന്റെഏകാന്തതയിൽതത്തി നടക്കുന്നത്കിനാ കണ്ട്ഉറക്കമൊഴിഞ്ഞതാണ്.അയാളെ എന്റെവിശപ്പിനും വിയർപ്പിനുംഈടുവെക്കുന്നു,അത്രയും വേഗംതിരിച്ചെടുക്കാൻതോന്നിക്കുന്നൊരുമുതലുമെന്നിലില്ല.ഒന്നുപേക്ഷിക്കാൻ പോലുംഅയാളല്ലാതാരുമില്ലെന്നഉറപ്പിലാണ്ഞാൻ അയാളിൽഉടലാകുന്നത്. Nb : മഴയിൽ മനുഷ്യനു ചൂടു കൂടുന്നതാണ് കാരണം.

ഉറങ്ങുകയാണച്ചൻ…

രചന : രാജു വിജയൻ ✍️. ഞാനുണരുന്ന മണ്ണിലെന്നച്ഛൻഎന്നുമുണരാതുറങ്ങിടുന്നു…!ഞാനുറങ്ങുന്ന നേരത്തുമച്ചൻഒന്നുമറിയാതുറങ്ങിടുന്നു…! ഞാണു പോലെ ഞാൻ വിങ്ങിടും നേരംഞാറ്റു പാട്ടായുണർത്തിയോന്റെചുറ്റിനുമിന്നുലയുകയല്ലോഞാറ്റു മുൾപടർപ്പാകവെയും..! കൊച്ചു കിന്നാരമോതുവാനെത്തുംരാക്കുളിർ മഴ പെയ്ത്തുകളിൽഒട്ടുനേരമെന്നുൾത്തടക്കാടുംപൊട്ടിടുന്നുണ്ടറിഞ്ഞിടേണം…! ഒന്നു കാണുവാൻ മാത്രമെന്നച്ചൻഒന്നരികത്തിരിക്കുവാനും,തെല്ലുനേരം കയർപ്പതു കേട്ടാ –തേൻ മൊഴിച്ചിരി കാണുവാനും ആവുമോയെനിക്കീയൊരു ജന്മംആ തണലിലുറങ്ങുവാനുംആർദ്രമായൊരാ…