നിലാവിളക്ക്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ സന്ധ്യ മറഞ്ഞിരിക്കുന്നു.തെരുവ് വിളക്കുകൾപണിമുടക്കിയിരിക്കുന്നു.എങ്കിലുംനിലാവിളക്ക് തെളിഞ്ഞിട്ടുണ്ട്.നിലാക്കംബളം നാടാകെ,കാടാകെ പടർന്നൊഴുകുന്നുണ്ട്..പുഴ ശാന്തമായൊഴുകുന്നുണ്ട്.നിലാവിളക്കിൻ വെട്ടത്തിൽമലരികളും, ചുഴികളുംവായിക്കാം.അടിയൊഴുക്കുകൾശക്തമാണെന്ന്,സൂക്ഷിക്കുകയെന്ന്ഒരശരീരി കാതിൽഎന്തിനോ മുഴങ്ങുന്നുണ്ട്.പാടശേഖരങ്ങൾകുളിർ കാറ്റിൽനിലാവിളക്കിന്റെ വെട്ടത്തിൽഹരിതം കൈവിടാതെസൂക്ഷിക്കുന്നുണ്ട്.മരങ്ങളുടെ പച്ചപ്പ്കളഞ്ഞുപോയിട്ടില്ല.ഉദ്യാനങ്ങളിൽഹിമബിന്ദുക്കളണിഞ്ഞബഹുവർണ്ണപ്പൂക്കൾകുളിർ കാറ്റിൽനൃത്തം ചെയ്യുന്നുണ്ട്.പൂക്കൾക്ക് നിറവുംസുഗന്ധവുംഅപഹരിക്കപ്പെട്ടിട്ടില്ല.മഞ്ഞ് പെയ്യുന്നുണ്ട്.മഞ്ഞിൻപുതപ്പ് ചുറ്റിഏകനായിഞാൻ നടക്കുന്നുഈ പാതയിലൂടെ..കുളിർന്ന് വിറക്കുന്നുണ്ട്.നിലാവിളക്കിന്റെ മഞ്ഞക്കംബളംഎല്ലാം കാട്ടിത്തരുന്നുണ്ട്.ഞാൻ മാനം…

എന്ത് കൊണ്ട് കേരളത്തിലെ വിത്തുകൾ ബഹിരാകാശത്ത് കൊണ്ട് പോയി ?

രചന : വലിയശാല രാജു ✍️ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (International Space Station – ISS) ചരിത്രപരമായ യാത്ര നടത്തിയ ഇന്ത്യയുടെ ശുഭാംശു ശുക്ല, ചില തദ്ദേശീയ വിത്തുകളും ഒപ്പം കൊണ്ടുപോയി. കേരളത്തിൽ നിന്നും ചിലതുണ്ടായിരുന്നു. ഈ വിത്തുകൾ വെറുമൊരു…

പ്രണയാർദ്രതീരം ..

രചന : സാജു തുരുത്തിൽ ✍️ പ്രണയാർദ്ര തീരം …..നിനക്കായ് ഒരുങ്ങി ഞാൻ നിന്നുനിന്റെ നീലക്കടമ്പിന്റെ ചാരെ …പറയാതെ പോകുവതെന്തേ .. കണ്ണാനീ പറയാതെ പോകുവതെന്തേ ….പ്രണയാർദ്ര തീരം ….എന്റെ..കരളുരുകുന്നു ……………………ഹൃദയത്തിൻ താളിൽമിഴി നീരു പടരുന്നു കണ്ണാനിന്റെ കനിവിന്റെ കരങ്ങളിൽകാതോർത്തിരുന്ന വിരഹിണി…

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾജൂലൈ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ.

ഫാ : ജോൺസൺ പുഞ്ചകോണം ✍️ ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. ജൂൺ 29 ഞായറാഴ്ച്ച…

നഗ്നകഥകൃഷ്ണൻ നായരുടെ പഞ്ചാര

രചന : ഗിരീഷ് പെരുവയൽ✍ പെരുവയൽ പഞ്ചായത്തിന്റെ ഒരറ്റത്താണ് പെരുവയൽ അങ്ങാടിയും ഗ്രാമവും.ഇന്ന് കുഞ്ഞു കവലകൾ പോലും പട്ടണങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്പരമ്പരാഗത അങ്ങാടിയായിരുന്ന പെരുവയൽ നാലുമുറി പീടികകളിൽ ഒതുങ്ങി വികസനരഹിതമായത്. കയ്യിലുണ്ടായിരുന്ന ചില അടിസ്ഥാന വിഭവങ്ങൾ കൂടിനാട്ടുകാരുടെ മനോഭാവം കൊണ്ട് നഷ്ടപ്പെട്ട…

പാനാശനങ്ങൾ

രചന : ഹരിദാസ് കൊടകര ✍ അഭിമൃത്തിലെല്ലാംനിഴലുകൾ പൂത്തു.ജലപ്പരപ്പില്ലാതെമുകളറ്റവും കെട്ടുവയൽനെല്ല് വാടി.അഭയസ്ഥലികളിൽനിദ്രയും ഹോമിച്ച്ജലസ്സൂര്യനെ വാരിപുറകോട്ടു മാറി-പുലരാനിരിക്കെപുഴ പോലെയോകാടു പോലെയോഉച്ചിയിൽ കാറ്റ്-വീശുന്നൊരൊച്ച. പിന്നിൽ..അമൃതാഭയം-വഴിച്ചൂണ്ടു പലകകൾആദിത്യവൃഷ്ടിയിൽബഹുസസ്യലാഭം,ജട വനാന്തരങ്ങൾ. മരിപ്പിന്നു മുന്നേതാണൂ ചിരക്ഷരംവിഷയനാശം വന്നശക്തിയുറപ്പുകൾവികൃതം പുനങ്ങൾ കണ്ണിലും കാതിലുംമുളച്ചുണ്ടായ പക്ഷികൾമലച്ചു വീഴുന്നപോൽസന്ധിദേശത്തെആരൂഢമെല്ലാംഓരോ ദിവസവുംവക്രിച്ചു വന്നു.സായാഹ്നകാലത്തെമേച്ചിലെടുപ്പുകൾപണി മതിയാക്കിപിന്നോട്ടു…

വർഷങ്ങൾക്കുമുമ്പ്

രചന : രജനിദിനേശ്ഇയ്യങ്കോട് ✍ വർഷങ്ങൾക്കുമുമ്പ്കടന്നുപോയഒരു മഹാപ്രളയകാലത്തെവേദനിപ്പിക്കുന്നഓർമ്മക്കൂറിപ്പുകളാണ് ചുവടെഈ തോരാമഴയിൽഇനിയൊരു മഴക്കെടുതിയുംവരാതിരി ക്കട്ടെ എന്ന പ്രാർത്ഥനയോടെ ❣️🥰കുങ്കുമം ചാലിച്ച സന്ധ്യകളിൽചിങ്ങനിലാവൂ പരക്കും മുമ്പേ,അമ്പിളിത്തെല്ലു ചിരിച്ചുകൊണ്ടോടിയീ –മഞ്ഞണി മാനത്തുദിക്കും മുമ്പേ…എന്തിനു മാരിവിൽ മാലകളെ നിങ്ങൾ,നൊമ്പരം തന്നു കടന്നുപോയി….മലകൾതൻ മാറ്, പിളർന്ന് നിൻ നീർത്തുള്ളി…

കുഞ്ഞാമീന

രചന : സതി സുധാകരൻ പൊന്നുരുന്നി .✍ പോക്കറുകാക്കേടെ പുന്നാര മോളാണ്പുത്തനുടുപ്പിട്ട കുഞ്ഞാമിനകുപ്പിവളയിട്ട് കണ്ണിൽ മഷിയിട്ട്തുള്ളിനടക്കണ കുഞ്ഞാമീനമൈലാഞ്ചിച്ചോപ്പിട്ട് തട്ടത്തിൻ മറയിട്ട്സ്കൂളൊന്നും കാണാത്ത കുഞ്ഞാമീനപാഠം പഠിക്കുവാൻ മോഹമുണ്ടെങ്കിലുംഉപ്പാനെ പേടിച്ച് മിണ്ടുകില്ല.കുഞ്ഞിക്കുടചൂടി പുസ്തക സഞ്ചിയായ്കൂട്ടുകാരെല്ലാരും പോകുന്നുണ്ട്കണ്ടുകൊതിച്ചവൾ കണ്ണുനീർവാർത്തവൾഉമ്മയോടൊരു ദിനം ചൊല്ലി മെല്ലെപള്ളിക്കൂടത്തിൽ പഠിക്കുവാനായിട്ട്ഞമ്മക്കും പോകേണം…

🫸മരിക്കുവോളമങ്ങനെ, ചിരിച്ചു നാം വസിക്കണം🫷

രചന : കൃഷ്ണമോഹൻ കെ പി ✍ വിടർന്നിടുന്നുവോർമ്മതൻ വിലാസ ലാസ്യവീഥിയിൽവിചാരപുഷ്പ ധാരതൻ വിമലമായ തേൻകണംകവിത്വമോലും വാക്കുകൾ കലർത്തി മെല്ലെയാ മധുകരങ്ങളാൽ പകുത്തിടാം,കഠോര ജീവ യാത്രയിൽരവിക്കു മുന്നിൽ സാദരം നമിച്ചു നില്ക്കും തിങ്കളുംരസിച്ചു പുഞ്ചിരിക്കണം പദങ്ങളൊന്നു കാണുകിൽമനം കുളിർത്തു പോകണം മദാന്ധകാരം…

രതിയകലങ്ങൾ

രചന : അഷ്‌റഫ് കാളത്തോട്✍ സ്നേഹത്തിന്റെ വേരുകൾ അടർന്ന്നമ്മൾ ഇല്ലാതാകുന്നു..ഇനിയൊരിക്കലും പൊടിക്കരുതെന്ന്കരുതിത്തന്നെ അതിന്റെ മണ്ണ്ഒലിച്ചിറങ്ങിയത്..പഴയ മുറിവുകളെ മുലയൂട്ടിമക്കളെപ്പോലെ വലുതാക്കുന്ന മനസ്സ്!ചീഞ്ഞളിഞ്ഞ സ്നേഹത്തിന്റെരൂക്ഷഗന്ധത്തിൽ ഉറങ്ങുവാൻആർക്ക് കഴിയും?കൊട്ടിയടച്ച ഞാൻ പോയ വഴിയിലേക്ക്തുറിച്ചു പോയ നിന്റെ കണ്ണുകൾ..നമുക്ക് പരസ്പരം മറക്കാം എന്ന ഒടുവിലെ ഒരു വരി!അത്…