ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

നന്മകളിപ്പൊഴും

രചന : മേരിക്കുഞ്ഞ് ✍️ മണി ആറ് മുപ്പത്ടിവിയിൽ ഇഷ്ട പരമ്പരപണിയൊതുക്കിഅച്ഛമ്മഅങ്കലാപ്പോടെകാത്തിരുന്നു.ഇന്നലെകഥയിലെ മരുമകൾപാഴ് വസ്തുക്കൾ നിറച്ചചാക്കു കെട്ട്ആളൊഴിഞ്ഞനേരം നോക്കികളയാനെടുത്തുവച്ചനേരത്ത്പടുവൃദ്ധൻമുത്തച്ഛനേയുംകാറിൽ കയറ്റിമുന്നിലിരുത്തിയിരുന്നു.കാറു പോകയാ –ണിരുട്ടിലൂടെഅതിവേഗം ;അച്ഛമ്മയുടെഹൃദയമിടിപ്പിനൊപ്പം.…….പരസ്യം……ഹൃദയ താളം മുറുകി.കാറു പോകയാണതിവേഗം.പിന്നെയും ടിവിയിൽപരസ്യം….അച്ഛമ്മക്കു സഹികെട്ടുകാറതാ വീട്ടിൽതിരിച്ചെത്തിപോർച്ചിൽബ്രേയ്ക്കിട്ടു നിർത്തി.……..പരസ്യം ……അച്ഛമ്മ കൂപ്പുകൈമാറിൽ ചേർത്തുപ്രാർത്ഥിച്ചു.ചാക്കു കെട്ടിനൊപ്പംപാവമാ വൃദ്ധനേയുംഅവൾ…

കാദംബരി

രചന : പ്രിയബിജു ശിവകൃപ✍ അമ്പലത്തിന്റെ പടവുകളിറങ്ങുമ്പോൾ വരദ കണ്ടു. യക്ഷിയമ്പലത്തിലെ ചുറ്റുവിളക്കുകൾ തെളിഞ്ഞു കത്തുന്നു .” ദേ മീനു അതാ അമ്മ പറഞ്ഞു തന്ന കഥകളിലെ യക്ഷിയമ്പലം.. “യക്ഷിയമ്പലത്തിനു ചുറ്റും നിറയെ ചെടികൾ പൂത്തുനിന്നിരുന്നു… പാലമരത്തിലെ പൂക്കളുടെ മണം മൂക്കിലേക്ക്…

മാവേലിക്കൊരു കത്ത്

രചന : റഹീം പുഴയോരത്ത്✍ അത്തം പിറന്നുഅകം കരിഞ്ഞു മണക്കുന്നു.നിത്യത്തൊഴിലാളികൾകറുത്ത പൂവ് തേടുന്നുകാലം തെറ്റിയ മഴ!അത്തം കറുത്താൽഓണം വെളുക്കും.അത്തത്തിനു മുൻപേപൂക്കൾ വാടി കഴിഞ്ഞു.സമത്വത്തിൻ്റെ അതിരുകൾവിശപ്പ്തിന്നുകളഞ്ഞു.കവലയിലെ കുപ്പായ കച്ചവടക്കാരുടെകുടല് കരിഞ്ഞു മണക്കുന്നു.ഒരു കോടിയെടുക്കുവാൻഇസാഫിലഭയം.നാളെ ഒരു മുളം കയറിലൊതുങ്ങുംഅകം ചുവരുകളിൽഈർപ്പം,പുറം ചുവരുകളിൽമഴപ്പാടുകൾഇനിയെവിടെ ചായം പൂശും?ഈ…

ഓണ സൂര്യൻ

രചന : അജിത്ത് റാന്നി✍ പൊന്നോണമല്ലേ പൊന്നൊളിവീശിഭൂമിക്ക് ധന്യതയേകില്ലേപൊന്നരച്ചെത്താൻ വൈകരുതേമന്നനെത്തീടും ദിനമല്ലയോ .ഉത്രാട പൂനിലാവൊന്നൊഴിഞ്ഞാലുടൻഎത്തണം മറ്റൊരു പൂനിലാവായ്മുറ്റത്തൊരുക്കിയ പൂക്കളത്തിന്നിതൾവാടാതിരിയ്ക്കാൻ കനിയണമേ .ഊഞ്ഞാൽ കയറ് ശര വേഗേ പായവേമേഘ മറവിലൊളിക്കുമെങ്കിൽഓണപ്പുടവ മറുമണം പേറാതെമങ്കമാർ പാട്ടിൽ ലയിച്ചാടീടും.തൂശനിലയാണ് മാമല സദ്യയ്ക്ക്വാട്ടമേകാതെ നീ കാത്തീടണംമാവേലിയെത്തവേ കൂട്ടത്തിൽ…

ഓർമ്മപ്പൂവുകൾ.

രചന : അനീഷ് കൈരളി.✍ ഓർമ്മതൻ മുറിവുകളിലെന്നുംകനൽപ്പൂക്കൾ –നഷ്ടഗന്ധം നിറക്കുമ്പോൾ / സഖീ-നിന്റെ പേരെഴുതിവയ്ക്കുമ്പോൾ,മറവികളിണ ചേർത്തു –നാം നെയ്ത പൊയ്മുഖംഈ മഴത്തുമ്പിലഴിയുന്നു.ഓണമെന്നോർമ്മ പുഷ്പ്പങ്ങളാകുന്നു.ഇരുൾപറ്റിയാടുമൊരുയാലിനോരത്ത് –നിൻപാട്ട് കാതോർത്തിരുന്നു,പിന്നിലായെത്തി പുണർന്ന/ കിനാവുകൾനിൻ നിഴൽ മുത്തിയാടുന്നു.ഓണമിന്നോർമ്മപ്പൂക്കളാകുന്നു.വേലികളില്ലാത്ത ഗ്രാമത്തിലെത്ര നാം –പൂക്കളെ തേടി നടന്നു,തുമ്പയും, തുളസിയും, മുക്കുറ്റിയും…

കണ്ണികൾ മുറിയുമ്പോൾ

രചന : അനിൽ ബാബു✍ കണ്ണികൾ മുറിയുമ്പോൾ.മഴയോടൊപ്പംചന്തി പിഞ്ഞിയവള്ളി നിക്കറിട്ടസ്കൂൾ യാത്രകൾ…ഭാരമില്ലാത്ത തുണിസഞ്ചിയുംതേഞ്ഞു തീരുന്നചെരുപ്പുമായികള്ളിനും ബീഡിക്കുംകവിതയെഴുതിയകോളേജ് ദിനങ്ങൾ…പൂർത്തീകരിക്കാതെഒളിച്ചോടിയപ്രണയഭാരങ്ങളുടെസായന്തനങ്ങൾ…നട്ടെല്ല് പണയപ്പെടുത്തിയ‘കമ്പനി’ജോലിയിലെചോര കനച്ച മുറിവോർമ്മകൾ…കവിത കേട്ട്കൗതുകം വിരിയുന്നകൗമാരക്കണ്ണുകളുടെഅദ്ധ്യാപന കാലങ്ങൾ…ഇന്ന്ഇവിടെയീവായനാമൂലയിൽഅക്ഷരങ്ങളെയുംവാക്കുകളെയുമണച്ചുപിടിക്കുമ്പോൾഓർമ്മകളുടെ കണ്ണികൾമുറിഞ്ഞുപോകുന്നസമാധാനങ്ങൾ…പിന്നെകടമയുംകടവുമോർമ്മിപ്പിക്കാൻമറ്റൊരു പ്രഭാതംഇനിയൊരു ദിവസത്തിലേക്ക്ഉറക്കമുണരും.

മതമില്ലാത്ത സന്യാസിയും ഏകലോകദർശനവും

രചന : മംഗളാനന്ദൻ ✍ വന്ദനം ഗുരോ! ഞങ്ങൾ-ക്കേകി നീ, അജ്ഞാനമാംഅന്ധകാരത്തിൽ തിരി-ച്ചറിവിൻ വെളിച്ചത്തെ.ഈ ഭൂമിതന്നിൽ ജീവി-ച്ചിരുന്ന കാലത്തെല്ലാംആഭൂതിയഥസ്ഥിതർ-ക്കായി നീ സമർപ്പിച്ചു.ദേവ! നിൻ മഹാകർമ്മ-സിദ്ധികളീനാട്ടിലെകേവലജനതതൻമോചനമുറപ്പാക്കി.ഇവിടെയടിസ്ഥാന-വർഗ്ഗത്തെ, വർണ്ണാശ്രമംഅടിയാളരാക്കിയദുഷിച്ച കാലത്തിങ്കൽഗരുവിൻ പ്രായോഗികവേദാന്തം തുണയായിഅവരിലെല്ലാം സ്വത്വബോധത്തെയുണർത്തുവാൻ.മർത്ത്യരിൽ മനുഷ്യത്വ-മെന്നതുമാത്രം ജാതി,മറ്റുള്ളതെല്ലാം ചൂഷ-ണത്തിൻ്റെയുപാധികൾ.മനനം ചെയ്യും വ്യക്തി –ക്കുള്ളിലെ ബോധോദയംമതമാകുന്നു,…

വൺവേ ട്രാഫിക്

രചന : ഡോ. ബിജു കൈപ്പാറേടൻ ✍ അന്നൊക്കെക്യാമ്പസ്സിന്റെ ഇടനാഴികളിൽനിന്റെ കാലൊച്ച കേൾക്കാൻഞാൻ കാത്തു നിൽക്കുമായിരുന്നു.കാത്തിരുന്നു കാത്തിരുന്നൊ-ടുവിൽനീ മുന്നിലെത്തി-യൊരുചെറുകാറ്റുപോലെ-യെന്നെതഴുകിക്കടന്നുപോകവേശപിക്കപ്പെട്ടൊരു ഗദ്ഗദത്താൽമരവിച്ചുപോയൊ-രെൻപുരുഷ നിശ്വാസങ്ങളിൽഎന്റെ പ്രിയേ …..എനിക്ക് നിന്നോടുള്ളപറയാത്തപ്രണയമുണ്ടായിരുന്നു.പാതിചിരിയാൽ മുഖംമറച്ച്പൂത്തുല-ഞ്ഞൊഴുകി വന്ന്“എന്തേ”-യെന്നു നീകൺപുരികം കൊണ്ടുചോദ്യചിഹ്നം കാട്ടി-ലാസ്യമായ് കടന്നുപോകവേനിന്റെ കൂർത്ത മിഴിമുനയേറ്റുപിടഞ്ഞു പതറിപ്പോയഎന്റെ“ഊഹും…ഒന്നുമില്ല”-യെന്നഇടറിയ വാക്കുകളിലുംഎന്റെ പ്രിയേ…..എനിക്ക്…

‘ ശിലാഹൃദയം’

രചന : ഷാജി പേടികുളം ✍ അവൾ വെള്ളിയാഴ്ചകളിൽദേവീക്ഷേത്തിൽ പൊങ്കാലയിട്ടു പ്രാർഥിച്ചിരുന്നു.ദാരിദ്ര്യത്തിനിടയിലുംതന്നാൽക്കഴിയുന്നതൊക്കെഅവൾ ദേവിക്കു സമർപ്പിച്ചിരുന്നു.സമൂഹം വല്ലതും കഴിച്ചോഎന്നവളോട് ചോദിച്ചിരുന്നില്ല.അവളുടെ കഷ്ടപ്പാടുകളിൽആളുകൾ സഹതപിച്ചിരുന്നു.സഹായ ഹസ്തവുമായിആരും കടന്നു ചെന്നില്ല.പ്രാർഥനയുടെ ഫലമാകാംഅഡ്വൈസ് മെമ്മോഒപ്പിട്ടു വാങ്ങുമ്പോൾഅഹ്ലാദം കൊണ്ടവൾ തുള്ളിച്ചാടിഅവൾ ദേവീ സന്നിധിയിലേയ്ക്കോടിഅമ്മയുടെ മുന്നിൽ നിന്നു കരഞ്ഞുഒരു കുളിർ…

പെൺകുട്ടികൾ കല്യാണത്തോട് No പറഞ്ഞു തുടങ്ങി. കാരണം എന്താന്നറിയോ???

രചന : കണ്ണകി കണ്ണകി ✍ പെൺകുട്ടികൾ കല്യാണത്തോട് No പറഞ്ഞു തുടങ്ങി. കാരണം എന്താന്നറിയോ???ആരാണ് വിവാഹത്തോടുകൂടി ഒരു ലോഡ് ഉത്തരവാദിത്തം എടുത്ത് തലയിൽ വെക്കാൻ ഇഷ്ടപ്പെടുന്നത്??കെട്ടിയോനെ നോക്കണം,അവന്റെ മാതാപിതാക്കളെ പരിചരിക്കണം, ഉണ്ടാവുന്ന കുട്ടികളെ നോക്കണം ഇനി ജോലിയുണ്ടെങ്കിൽ ജോലിക്കും പോകണം..…