ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

🦍 ഇതു കവിതയല്ല🦍

രചന : കൃഷ്ണമോഹൻ കെ പി ✍ കുത്തി മുറിയ്ക്കല്ലേ… എൻ ഹൃദയത്തിനെ,കത്തികളെല്ലാരും ,മാറ്റിവയ്ക്കൂ……കൊത്തിവലിയ്ക്കല്ലേ എൻ്റെ കരളിനെ,കുത്തിക്കുറിയ്ക്കുവാൻ വേള നൽകൂ …..ആത്മാവിൻ നോവുകൾ ചിന്തയിലെത്തുമ്പോൾ,ആവിഷ്‌ക്കരിക്കുവാനക്ഷരങ്ങൾ …..ആത്മീയതയും, ദാർശനികത്വവും,ആരതി കൈയേന്തിയെത്തിടുന്നൂ…ഇഷ്ടാനിഷ്ടങ്ങളോ, വ്യക്തി പ്രഭാവിതം,ഇഷ്ടങ്ങൾ, ശാശ്വത സത്യമല്ലാ……ഇന്നു നാം വാഴുന്ന ഭൂമി തൻ മാറിടം,ഈഷലാൽ,…

ജനനായകനസ്തമിച്ചു

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ ജനപക്ഷത്തായനുദിനമനുദിനംജഢമാകുംവരെപോരാടിയവീരൻജനനിക്കെന്നുമഭിമാനിക്കാനായിജാതനായൊരു അച്ഛുതാനന്ദൻ. ജീവനാഢിയിലൊഴുകുംചോരയാൽജനപദമേന്തിയ ചെങ്കൊടിയുയരെജാഗ്രതയോടെ അതസ്ഥിതരുടെജീവിതനിലവാരമുയരാനമരത്ത്. ജഗതിയിലെന്നുമൂർജ്ജസ്വലനായിജ്ഞാനമേകിയ യാഥാർത്ഥ്യങ്ങൾജീവനബലിയായി കൈരളിയിൽജ്വലിച്ചു നിൽക്കും സൂര്യനായി. ജോടിയായി മുഷ്ട്ടി ചുരുട്ടിയുയരെജയ് വിളിച്ചൊരു സമരമുഖത്തായിജീവനായിപ്പോർ വിളിച്ചൊരാരവംജനനായക ചിത്രം ഹൃദയത്തിൽ. ജന്മനാടിന്നരുമപ്പുത്രനായെന്നുംജനഹൃദയത്തിലമരപ്രദീപനായിജന്മിത്തത്തിന്നഹന്തകളെല്ലാംജടരാഗ്നിയാലെയെരിക്കാനായി. ജലരേഖയിലായിമായാതിന്നുംജനാധിപത്യ സംരക്ഷകനായിജാഗ്രതയോടെ അമരത്തായിജയശീലനായൊരു വീയസ്സുണ്ട്. ജീവാത്മാവിൻരണഭേരിയിലായിജിഹ്വയിലെന്നും…

“ഇതു വരെ ആരെയും….”

രചന : രാജു വിജയൻ ✍ നിന്നെ സ്നേഹിച്ചിരുന്നതു പോലെ ഞാൻമറ്റൊരാളെയും സ്നേഹിച്ചിരുന്നില്ല…!നിന്നെ ഓർമ്മിച്ചിടുന്നതു പോലെ ഞാൻമറ്റൊരാളെയും ഓർമ്മിച്ചിടുന്നില്ല….!നിന്നെ ലാളിച്ചിരുന്നതു പോലെ ഞാൻമറ്റൊരാളെയും ലാളിച്ചിരുന്നില്ല…!നിന്നെ ഓമനിക്കുന്നതു മാതിരിമറ്റൊരാളെയും ഓമനിക്കാറില്ല…!നിന്നെ കാത്തു നിൽക്കുന്നതു പോലെ ഞാൻവേറൊരാളെയും കാത്തു നിന്നിട്ടില്ല…!നിന്നെ പൊട്ടി ചിരിപ്പിച്ച മാതിരിഞാനൊരാളിലും…

മനസ്സ്

രചന : ലാൽച്ചന്ദ് മക്രേരി ✍ മനസ്സ് സഞ്ചരിക്കുന്ന ദൂരമളക്കുവാൻമനുഷ്യരാം നമ്മൾ ഇതുവരെ ശ്രമിച്ചുവോ?മനസ്സെന്ന മായാപ്രപഞ്ചത്തിലൂടെ നാംയാത്രകൾ ഒരുപാട് പോയിക്കഴിഞ്ഞല്ലോ….. പ്രണയത്തിലൂടെ മനസ്സു പോയൊരാക്കാലം….മധുരമായ് നമ്മൾക്ക് മാറിയിരുന്നെങ്കിൽ,വിരഹത്തിലൂടെ മനസ്സു പോയൊരാക്കാലംദുഃഖമായ് നമ്മൾക്കു മാറിയില്ലേ? മുഖങ്ങൾ മനസ്സിൻ്റെ കണ്ണാടിയെങ്കിൽഹൃദയം മനസ്സിൻ്റെ കാവൽക്കാരൻഹൃദയത്തിനിഷ്ടങ്ങൾ മനസ്സിലൂടെ…

ധർമ്മസ്ഥലയിലെ ചാവുനിലങ്ങൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ നീതി വാഴുന്നൊരു ലോകത്തെ കണ്ടിടാൻആകുമോ നമ്മൾക്ക് ഈ ജീവ കാലമിൽധർമ്മങ്ങൾ വാഴേണ്ടിടങ്ങളിലൊക്കെയുംവാഴുന്നധർമ്മമനീതിയുമക്രമംനീതി നടത്തേണ്ട കേന്ദ്രങ്ങളൊക്കെയുംകൊടികുത്തിവാണതധർമ്മങ്ങൾ മാത്രമാഭീതിപ്പെടുത്തുന്നതിക്രമ ചെയ്തികൾ ‘ചെയ്തു കുട്ടുന്നതോ പുണ്യ നടയതിൽകൂട്ടായി നിന്നു പുരോഹിത പ്പരിഷകൾകൂട്ടമായി കൊന്നുതള്ളിയവർ നാരിയെപെണ്ണെന്നാൽ സ്വാതന്ത്ര്യമില്ലെന്ന് ചൊല്ലുന്നോർസ്ത്രീയെ…

കഥയില്ലാത്തവൻ💐💐

രചന : സജീവൻ പി തട്ടക്കാട് ✍ അമ്മയുടെഞരക്കത്തിന്റെശബ്ദംകാതോർത്ത്……ഹോ ദൈവമേ ഇപ്പോൾ ഞാൻ പൊടിയരിക്കഞ്ഞി കോരി കൊടുത്തതേയുളളല്ലോ..രേണു സങ്കടത്തിലും, പരിഭ്രമത്തിലുംഅമ്മയുടെ കട്ടിലിനരികിലേക്ക് ഓടിയെത്തി…പെട്ടന്ന് അമ്മയുടെ അസ്ഥാനത്തായവേഷ്ടി സ്ഥാനത്ത്ചൊരികി..ഹോ,അമ്മക്ക്അനക്കമില്ലന്ന് തോന്നൽഅവളുടെപരിഭ്രമത്തിന്റ ആക്കം കൂട്ടി.രേണുപെട്ടന്ന്അമ്മയുടെ കരങ്ങൾതന്റെ കൈകൾകൊണ്ട്മുറുകെ പിടിച്ചു,തലോടി, കൺപോളകൾ ആർക്കോവേണ്ടി തുറന്നിരിക്കുന്നു….കട്ടിലിന്റെ താഴേക്ക്…

‘വി. എസ് ‘

രചന : കല്ലിയൂർ വിശ്വംഭരൻ✍ സമരചരിത്രത്തിലെ സൂര്യനസ്തമിക്കുന്നു…സമരവീര്യത്തോടെ ചെങ്കടലിളകുന്നു…തലകുനിക്കാത്തപ്രകൃതിസത്യമേലാൽസലാം …..പകരക്കാരനില്ലാത്തസൂര്യതേജസേ ….നിനക്ക് ലാൽസലാം …പ്രകൃതിപോലുംകണ്ണീരുവീഴ്ത്തുന്നമരണമേ…..നിന്നെഞങ്ങൾ വാഴ്ത്തുന്നു…മനസ്സിൽ നക്ഷത്രമണയാതെജ്വലിക്കുന്നുനീ.അശുദ്ധമാകാതെമണ്ണിനെ കാത്തുനീ.ഇവിടെജീവിത കാഴ്ച്ചകൾക്കപ്പുറംഅറിവിൽ കവിഞ്ഞതിരിച്ചറിവാണ് ശ്രേഷ്ഠമെന്നോതിയഅറിവിൻപ്രകാശംജീവിതത്തിൽപകർത്തിയസമരസൂര്യനസ്തമിക്കുന്നിതാ …..ജഗത്തിലോരോരോമരണങ്ങൾ നടന്നെങ്കിലും,സമരനായകൻ മരിക്കുന്നില്ലയോർമ്മയിൽ.തലമുറകൾക്ക് പ്രചോദനം നൽകിയസമരസഖാവിന് ലാൽസലാം.പുന്നപ്രസമരനായകന് ലാൽസലാം ……

വിപ്ലവസൂര്യൻ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വിപ്ലവസൂര്യനണഞ്ഞൂ,കേരള-മപ്പാടേ,കണ്ണീരണിഞ്ഞു!ഏതൊരു കാലത്തുണ്ടാകും,മറ്റൊരുനേതാവിതുപോലെ മണ്ണിൽ!പട്ടിണിപ്പാവങ്ങൾക്കായി ജീവിതംതിട്ടൂരമാക്കിയധീരൻഅച്യുതാനന്ദൻ സഖാവേ,യേകുന്നേ-നശ്രുപുഷ്പങ്ങളമ്മുന്നിൽപച്ചമനുഷ്യർക്കുവേണ്ടി,രാപ്പക-ലൊച്ചവച്ചങ്ങവിരാമം!നന്മയല്ലാതെയൊന്നൊന്നു,മാമനോ-ധർമ്മത്തിലില്ലായിരുന്നു!എങ്ങൊരനീതിയുണ്ടാമോ;ഓടിയ-ങ്ങെത്തിടുമാ,ക്കർമ്മയോഗി!ജാതിമതക്കോമരങ്ങൾ,ക്കൊന്നുമേ-കീഴടങ്ങീടാത്തയോഗി!സ്വേച്ഛാധികാരികൾക്കെല്ലാം,ഭീഷണി-യച്യുതാനന്ദൻ സഖാവ്!ഒപ്പത്തിനൊപ്പം നടക്കാ,നായപോ-ലിപ്പോഴൊരാളുമില്ലെങ്ങും!എന്നുമുദിച്ചിടാറുള്ള സുര്യനു-മിന്നയ്യോകണ്ണീർ പൊഴിപ്പൂ!ലാൽസലാംധീരസഖാവേ,ലാൽസലാംലാൽസലാംധീര സഖാവേ.

മോഹം

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. നാട്ടുപാതതാണ്ടിയിന്നൊരു സവാരിപോകേണംഇരുചക്രമാമീസൈക്കിളിൽനാടുചുറ്റേണംനാളെയെൻ്റെകളിക്കൂട്ടുകാരെകൂട്ടിടേണംമേലെയേറിപാഞ്ഞിടാനറിയില്ലതുകഷ്ടം! വയൽനിറഞ്ഞുവിളഞ്ഞുനെൽമണികൾപാടനടുവിൻപ്പാതയിലൂടിന്നുഞാൻപാകമാകാത്തൊരിശകടമേറ്റിപ്പോകയാണ്പാതിപാതിചവിട്ടിപ്പാഞ്ഞിടുകയാണുഞാൻ! പുലരിതാണ്ടിവന്നിടേണമീ പ്പാതയിൽനാളെനേരമേറിപ്പോയീടുകിൽ വെന്തുപോകുംദേഹംവെയിൽമൂത്തുമൂത്തു ചൂടേറിപ്പോയിടുന്നുകരുതണംനാളെക്കുടിനീരുമായിവന്നിടാം! ഇടച്ചവിട്ടുമാറ്റി,യിരുന്നുച്ചവിട്ടി നീങ്ങണംഇനിധൈര്യമേറിടുന്നുണ്ടെന്നിലേറെയായ്വീണുരുണ്ടുമുറിഞ്ഞുപാടുമാഞ്ഞിടുമല്ലോമോഹമുള്ളിൽ മുളച്ചുപൊന്തിത്തളിർത്തു! എത്രകഠിനമെങ്കിലും വിട്ടുപോകുകില്ലതട്ടുമുട്ടുശീലമായൊട്ടുനാളായതിൻമട്ടുമാറിതട്ടുമറന്നുമുട്ടൻവണ്ടിയിലേറിഒട്ടുനാളിൻമോഹമതെല്ലാമിന്നുസ്വന്തമായ്!!

വിപ്ലവ വീറിന് പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ ചിതയൊരുങ്ങും.

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാള്‍. പുന്നപ്ര-വയലാർ രക്തസാക്ഷികളും മുതിർന്ന പാർട്ടി നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. എസ് യു ടി ആശുപത്രിയില്‍ നിന്നും…