കൊറോണ പാസ്‌പോർട്ട്

കൊറോണ വാക്സിന്‍റെ വരവോടെ ലോകം വീണ്ടും പഴയപടിയിലേക്കുള്ള പാതയിലാണ്. മാറ്റിവച്ചിരുന്ന യാത്രകളും പ്ലാനുകളും എല്ലാം പൊടിതട്ടിയെ‌ടുത്ത് മിക്കവരും പണി തുടങ്ങി. സുരക്ഷിത യാത്രകള്‍ക്കായി പല രാജ്യങ്ങളും പച്ച കൊടി കാണിക്കുകയും ചെയ്തതോടെ പഴയ തിരക്കുകളിലേക്ക് ലോകം മെല്ലെ നീങ്ങുകയാണ്. വാക്സിനുകളു‌ടെ എത്തിച്ചേരലോടെ…

എന്നുമെന്നിൽ.

രചന : രാജു കാഞ്ഞിരങ്ങാട് (മഹാകവി ഒ.എൻ.വി.യെക്കുറിച്ചുള്ള ഓർമ്മ) ഇല്ലാ വൃഥാവിലാകില്ലനിൻപട്ടട-ച്ചൂടേറ്റിടം പോലും ധന്യമെന്നോർക്കുക.ആഴിപോൽ നിന്നോർമ്മ ,യൂഴിയിലെന്നുമേതിരക്കൈകൾ നീട്ടി കരേറി വന്നീടുമേ പുലരികൾ, സന്ധ്യകൾ ചോക്കുന്നതെന്നുമേശോകാർദ്രമാംനിൻ്റെ ഓർമ്മയാലല്ലയോഅപ്പൊഴും നിൻ്റെയാ കുസൃതി ചിരിയെൻ്റെ –യുള്ളിൻ കുഹരത്തിൽ മെല്ലേ മുഴങ്ങുന്നു കവിതകളക്ഷര പൂക്കളായെൻ മുന്നിൽവിരിയവേയുള്ളിൻ്റെയുള്ളിൻമുകുരത്തിൽനിൻമുഖമന്തിനക്ഷത്രമായ്…

70 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ദമ്പതികൾ കോവിഡിനു കീഴടങ്ങി !അവസാന ഫോട്ടോ !

എഡിറ്റോറിയൽ 70 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ദമ്പതികൾ കോവിഡിനു കീഴടങ്ങി – അവസാന ഫോട്ടോ കാഴ്ച കൂടുതൽ ഹൃദയസ്പർശിയായതായിരിക്കില്ല മാർഗരറ്റും ഡെറക് ഫിർത്തും 91 ആം വയസ്സിൽ കൊറോണ വൈറസുമായി പൊരുതി മരിച്ചു. മാർഗരറ്റിനും ഡെറക് ഫിർത്തിനും 91 വയസ്സ് പ്രായമുണ്ട്,…

ശകുനം.

രചന : വിനോദ് വി.ദേവ്. കവിതയുടെ വഴിയിലെപ്പോഴുംഒരു കരിമ്പൂച്ച കുറുകെച്ചാടുന്നു.പേന അടച്ചുവച്ചുയാത്ര മതിയാക്കിഞാൻ തിരികെപ്പോരുന്നു.മനസ്സിനുള്ളിൽ കവിതഉപ്പിട്ടുണക്കിയ മീൻപോലെപഴക്കംവെച്ചു പൊടിഞ്ഞുതുടങ്ങുന്നു.കാക്ക കൊത്താത്ത കവിത.,പൂച്ച മാന്താത്ത കവിത.,എലി കരളാത്ത കവിത.,പാറ്റ നക്കാത്ത കവിത.,ഇങ്ങനെയൊക്കെ കിനാവുകണ്ട്പേനയ്ക്കുള്ളിൽത്തന്നെഞാൻ കവിതയെ പൂട്ടിയിടുന്നു.വെളിയിലിറങ്ങല്ലേ …!പരുന്തു റാഞ്ചിക്കളയും…! എന്നിങ്ങനെതള്ളക്കോഴി കുഞ്ഞുകോഴികളോടെന്നപോലെഅനുസരണശാസ്ത്രം പഠിപ്പിക്കുന്നു.തെരുവിൽകണ്ട…

ഞാനു൦ വരട്ടെ .

രചന : ശ്രീരേഖ എസ് ഞാനു൦ വരട്ടെ …നനവാർന്ന ആ മണ്ണിലേക്ക്..പുഴുവരിക്കുന്നമനസ്സുകൾക്കിടയിൽ നിന്നു൦സ്വയമൊരു പുഴുവായിആ മണ്ണിലലിയാൻ ..ദുരന്തങ്ങൾ കണ്ടു൦ കേട്ടുംകണ്ണും കാതു൦ ഇന്നു മരവിച്ചു പോയിരിക്കുന്നു….നിർജ്ജീവമായ മനസ്സിനെപേറുന്ന ശരീരവു൦ ജീർണ്ണാവസ്ഥയിലേക്ക് ..എല്ലാം മറന്ന് ആ മരച്ചോട്ടിലെപൂഴിമണ്ണിൽ കുളിരു പടരും നിർവൃതിയോടെഅലിഞ്ഞുചേരണ൦ …സങ്കടങ്ങൾക്കു…

മൺമറഞ്ഞ മുഖങ്ങൾ

രചന : തോമസ് കാവാലം കാഴ്ചകൾ മാറുന്നു കാലവും ദിനംതോറുംനീറുന്നെൻമാനസ്സം നയനങ്ങൾ നിറയവെഏറെ കൂറോടെ അരികത്തു ചേർത്തവർഅരങ്ങൊഴിയവെ, തിരിഞ്ഞു നോക്കാതെ. മനസ്സിൽ തറഞ്ഞ പാട്ടിന്റെയീണംപോൽഓർമ്മതൻ ഓരത്തു ശ്രുതി മീട്ടുന്നവർഅവർ പറഞ്ഞ വാക്കിന്നർത്ഥതലങ്ങളോഅർത്ഥസമ്പുഷ്ടം സൂര്യ ശോഭപോൽ . പുലരിയിൽ വിരിയുന്ന പുഷ്പങ്ങളോരോന്നുംഓർമ്മതൻ പുതുനാമ്പെന്നിലുണർത്തുന്നുരജനിയിൽ…

ഫാത്തിമ.

രചന : ശിവൻ മണ്ണയം മണ്ടൻ കുന്ന് ഗ്രാമത്തിൻ്റെ ഐശ്വര്യ റായി ആയിരുന്നു ഫാത്തിമ.കാണാൻ എന്തൊരു ചന്തമായിരുന്നു. മണ്ടൻ കുന്നിൻ്റെ കുളിരായിരുന്നു അവൾ..! ആ നടത്തം.. ആ ചിരി .. അതൊന്ന് കാണേണ്ടതായിരുന്നു. നോക്കി നിന്നു പോകും, മിഴിയടക്കാതെ..കഥകളിലും കവിതകളിലും അവളെ…

കന്യാദാനം / വരദാനം.

രചന : ഗീത മന്ദസ്മിത ആറ്റുനോറ്റുണ്ടായൊരു പെൺമണിവീടിൻ കൺമണിയായിരുന്നവൾകണ്ണിൻ കൃഷ്ണമണിപോലായിരുന്നവൾഏവർക്കും പൊന്മണിയായിരുന്നവൾവീടിൻ നിലവിളക്കായിരുന്നവൾ കുഞ്ഞു നാളിലൊരു പാവയെ വാങ്ങിടുമ്പോൾ,പട്ടു പാവാട തൈയ്ച്ചിടുമ്പോൾപാട്ടുകൾ പാടിടുമ്പോൾ,ഒരു പായസം വെച്ചിടുമ്പോൾ,യാത്രകൾ പോയിടുമ്പോൾ,യാത്രക്കൊരുങ്ങിടുമ്പോൾഇഷ്ടങ്ങൾ കേട്ടതല്ലേ, അവളുടെ അനിഷ്ടമറിഞ്ഞതല്ലേ എന്നാലീ ജീവിതയാത്രയിൽതനിക്കു കൂട്ടായിരിക്കേണ്ടവനാരെന്നതോതുവാൻഅവൾക്കായൊരവസരം കൊടുത്തതില്ലേ,ആരുമവളുടെ ഇഷ്ടമാരാഞ്ഞതില്ലേ,അവളുടെ അനിഷ്ടങ്ങൾ കേട്ടതില്ലേ..!…

ടാഗോര്‍ വായനശാലയും അച്ഛനും.

മാധവ് കെ വാസുദേവ് വാക്കു പൂക്കും കാലത്തൊരോർമ്മക്കുറിപ്പ് ഒരു നാടിന്‍റെ ഏറ്റവും വലിയ സമ്പത്തു അല്ലെങ്കിൽ സമ്പന്നതയെന്നു പറയുന്നതു സംസ്ക്കാരബോധമാണ്. അങ്ങിനെ ഒരു നന്മ മനസ്സുകളിൽ വളർത്തിയെടുക്കുന്നതിനു ഉതകുന്ന ചില ഉറക്കല്ലുകളാണ് പാഠശാലകളും വായനശാലകളും. ഒരു നല്ല സംസ്ക്കാരം വളർത്തിയെടുക്കാൻ അതിലൂടെ…

ആറു മാസപ്പൂവ്.

രചന : സതി സുധാകരൻ ആറു മാസപ്പുലരി വിരിഞ്ഞെപട്ടുക്കുട നീർത്തി നിവർന്നേമുത്തുമാല കോർത്തു മിനുക്കിഅഡ്ഡിലാക്കി മാറിലണിഞ്ഞേ. കിഴക്കുണരും പക്ഷി ചിലച്ചേആറു മാസപ്പൂവു വിടർന്നേവെള്ളിമലക്കുന്നിറങ്ങിമണവാട്ടിയായ് ,കിഴക്കൻ കാറ്റൊഴുകി വരുന്നേ ചെങ്കതിരോൻ ചുണ്ടു ചുവപ്പിച്ചേപുഞ്ചിരിച്ചു പുതുമഴ വന്നേപൂനിലാവു കുളിരണിയിച്ചേആശകളും കോരിനിറച്ചേ! കൂട്ടരുമൊത്താടിരസിക്കാൻമലയാളി മങ്ക ചമഞ്ഞേപട്ടുചേല…