Category: ടെക്നോളജി

“സിന്ദൂർ “.. 🙏🏼

രചന : രാജു വിജയൻ ✍ എനിക്ക് നിന്നോട് ഇഷ്ടമായിരുന്നുനീയെന്റെ പെങ്ങളെ വിധവയാക്കുന്നത് വരെ..!എനിക്ക് നിന്നോട് സ്നേഹമായിരുന്നുനീയെന്റെ നാഥനെ അവഹേളിക്കുന്നത് വരെ..!എനിക്ക് നിന്നോട് അനുകമ്പയായിരുന്നുനീയെന്റെ രക്ഷകരുടെ രക്തം ചീന്തുന്നത് വരെ..!എനിക്ക് നിന്നോട് അടുപ്പമായിരുന്നുനീയെന്റെ സഹോദരന്മാരെ എന്നിൽ നിന്നുംഅകറ്റുന്നത് വരെ..!എനിക്ക് നിന്നോട് സഹതാപമായിരുന്നുനീയെന്റെ…

അറിയാതെ വീഴുന്നകണ്ണുനീർ

രചന : അലി ചിറ്റയിൽ ✍ കാണുന്നുനാം പുഞ്ചിരിയോടെഓരോ മനുഷ്യരെയും…ഉളളംനീറുന്ന മനസ്സറിയതെനമ്മളുംകൂടെ ചിരിക്കുന്നുഅവൻറെ കണ്ണുനീർ കാണാതെ…ചിരിയിൽ മാഞ്ഞുപോകുന്ന കണ്ണുനീർ തുള്ളികൾകാണാതെപോകുന്നു നമ്മളെല്ലാവരും…അവൻ്റെ വേദനയെന്തെന്നറിയിക്കാതെ പുറം ലോകരെ.അഭിമാനമാണില്ലായ്മയിലും.ഗതിയില്ലാ കായലിൽ മുങ്ങി താഴുമ്പോൾഅഭിമാനമെന്ന പിടിവള്ളി പൊട്ടി താഴെ പതിക്കുന്നു…രക്ഷക്കായ് ഞാൻ തേടുന്നു കരങ്ങൾ പലരുടെയുംസഹായഹസ്തങ്ങൾ…

കലഹംവിതയ്ക്കുംലഹരി

രചന : ബി.സുരേഷ്കുറിച്ചിമുട്ടം✍ കൗമാരമിന്നന്ധരായിയെങ്ങോട്ട് പായുന്നുകനിവില്ല കരളില്ല കണ്ണില്ലവർക്ക്കാഴ്ചകളെല്ലാം പുതുപുത്തനാകുന്നുകലഹങ്ങളെല്ലാം കാര്യമില്ലാതല്ലോ!നേടുവാനില്ലിനിയീ ഭൂവിലൊന്നുമേനാളെയെന്തെന്നു നിനപ്പതു മില്ലനേരിൻ്റെ പാതയുമെന്നോ മറഞ്ഞുനാടുംനഗരവുമിന്നു വിട്ടൊഴിയാത്തലഹരിയിലല്ലോ!പറയുവതൊന്നുംകേൾക്കുവാൻ കാതില്ലപറഞ്ഞീടിൽ പടമാക്കിമാറ്റും പകൽ പിറക്കെപകയെരിയുന്നുള്ളിൽ പതയ്ക്കുംപലകൂട്ടുലഹരിയിൽ വിതയ്ക്കും കലഹം!എന്നുതീരും ഗതികെട്ടൊരീനാളുകൾഎന്തും സഹിച്ചങ്ങു പുലരുവാൻ വിധിയോഎണ്ണിയെണ്ണിപറഞ്ഞാലുമൊടുങ്ങില്ലയൊന്നുംഎല്ലാമൊരിക്കലൊഴിഞ്ഞങ്ങുപോകണം നിശ്ചയം!ബന്ധമില്ല സ്വന്തമില്ല സൗഹൃദമെന്നതുംമറക്കുംബന്ധിച്ചുപോയിന്നു യുവതയെ…

ഭരണാധിപൻ

രചന : മേരിക്കുഞ്ഞ്✍️ വീരനായ പടയാളിയായെൻരാജ്യാധിപൻ ജാഗരിക്കവേഎൻ്റെകുഞ്ഞു മൺകുടിലിൽഞാൻസ്വസ്ഥമായുറങ്ങുന്നുശാന്തമായുണരുന്നുആഹാരമൊരുക്കുന്നുഎൻ്റെ കുഞ്ഞുങ്ങൾപഠിക്കുവാൻ പോകുന്നുകളി കഴിഞ്ഞെത്തുന്നു.കരുത്തിനാളല്ലാത്ത ഭീരുരാജാവായ്തനിക്കു മാത്രമായ് കാവൽവിപുലപ്പെടുത്തവേകുറുവാ കൂട്ടമായ് ഭീകരർഎൻ്റെ ജീവൻ്റെകുടിയിരിപ്പ് തുരക്കുന്നുവാതിൽ തല്ലി-ത്തകർത്തിരച്ചെത്തുന്നു .കൊട്ടാരക്കെട്ടിൽ പോലുംഅകത്തമ്മവ്യാകുലംനീറ്റുന്നുപൈതങ്ങൾ പേടികൾനൂൽക്കുന്നു.നാട് വിധവയെപ്പോ –ലനാഥത്തം ഭുജിക്കുന്നു.കരുതലിന്നാരുമില്ലല്ലോ…എന്ന് മണ്ണ് കരയുന്നു.

ദിശ മറന്നവർ

രചന : അൻസൽന ഐഷ ✍️ വഴി നഷ്ടപ്പെട്ടവന്റെ മുമ്പിൽഅലറിയെത്തുന്ന തിരമാലകൾവ്യാളിയേപ്പോലെ വാ പൊളിക്കുംമുഴുവനായുംഉള്ളിലേക്കാവാഹിക്കാൻ.ഗതി തെറ്റിയൊഴുകിയൊരുപുഴ, കടലിലേക്കെത്താൻതിടുക്കപ്പെടുംപോലെവഴി മറന്നവൻ വെപ്രാളപ്പെടുംനടന്നെത്തിയ വഴിദൂരംഅട്ടയെപ്പോലെ ചുരുളും.മുന്നോട്ടോ പിന്നോട്ടോ പോകാനാവാതെചക്രവ്യൂഹത്തിലെന്നപോലെഅകപ്പെട്ടു പോകുന്നവർദിശ മറന്ന് ആകുലതയോടെചുറ്റിലും പരതിനടക്കുംപുറത്തുകടക്കാനാവാതെ.ഒരു പക്ഷേ വഴി പറഞ്ഞുകൊടുക്കേണ്ടവർപാതിവഴിയിലുപേക്ഷിച്ചുപുതിയ വാനവും ലോകവുംതേടിയകന്നതിന്റെ വിഭ്രാന്തിയാവുംദിശ മറന്നവരുടെയുള്ളിൽ.

പഹൽഗാം

രചന : രാജേഷ് കോടനാട് ✍ ഏതു സമയവുംപല വെടിയുണ്ടകളാൽതകർന്നു പോയേക്കാവുന്നഒരു പഹൽഗാമാവുന്നുഹൃദയം.പുൽത്തകിടികളിൽ തെറിച്ച രക്തം പോലെഹൃദയത്തിൻ്റെ പാളികളിൽഭയന്നുറഞ്ഞ് കിടക്കുന്നചുവന്ന റോസാപ്പൂവിനെചുഴിഞ്ഞ് നോക്കിയാലറിയാംകശ്മീരിലെവിനോദ സഞ്ചാരികൾഅക്രമിക്കു നേരെനെഞ്ചുവിരിച്ച്ജയ്ഹിന്ദ് വിളിച്ചിട്ടോഒറ്റപ്പെടുന്നവർപ്രിയതമയുടെകല്ലുപ്പാംബുള്ളറ്റുകൾക്കു നേരെഅന്തി വിരിച്ചു കിടന്നിട്ടോരക്തസാക്ഷികളായവരല്ലെന്ന്നിങ്ങൾ,വെടിയുണ്ടകൾ സൂക്ഷിക്കുമ്പോൾതോക്കിനുള്ളിലായാലുംവാക്കിനുള്ളിലായാലുംഒരു യുദ്ധമുണ്ടാവാതെസൂക്ഷിക്കുകതോക്കിലും വാക്കിലുംപനിനീർപ്പൂ വിരിയുന്നഒരു കാലമുണ്ടായിരുന്നുആ കാലമാണ്കടലെടുത്ത് പോയത്നിൻ്റെതോക്കിൻ…

രാജ്യരക്ഷയ്ക്ക് സൈന്യത്തിനൊപ്പം

രചന : മംഗളൻ. എസ്.✍️ പ്രിയമുള്ളവരേ,നമ്മുടെ രാജ്യം അതീവ ഗൗരവതരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ഇതിനിടയിൽ നിരവധി തവണ നമ്മുടെ രാജ്യത്തെ നിരപരാധികളായ സഹോദരീ സഹോദരന്മാർ തീവ്രവാദികളുടെ കരാളഹസ്തങ്ങൾക്കിരയാവുകയും പല കുടുംബംഗളുടെയും പ്രധനകണ്ണികൾ നഷ്ടപ്പെട്ട് കുടുംബാംഗങ്ങൾ നിരാലംബരാവുകയും ചെയ്യുകയുണ്ടായി. നമുക്കറിയാം 1999…

അല്പനേരം

രചന : വിദ്യാ രാജീവ്✍️ തിരക്കില്ലാതല്പ നേരംപ്രിയമുള്ളവർക്കൊപ്പമാ-യിരിക്കാൻ കൊതിയാകുന്നുനരജീവിത ശകടത്തിൽ ഒരേയിടത്തിലിരുന്നാലുംതമ്മിലൊന്നുമുരയ്ക്കാതെവികലമാം ചിന്തയാൽ കണ്ണീർവാർത്തു കാലം കഴിപ്പു നാം. ഒഴിവുവേളയിലേകമായ്ഒരുവനെത്തന്നെ തിരയുമീവ്യഥിതചിത്തങ്ങൾ നീരാടുംനിലയെഴാത്ത കയങ്ങളിൽ. ഭിന്ന ജീവിത വഴികളിൽവന്നു ചേരുന്ന മാനുഷർകണ്ടിടുന്നില്ല കാണേണ്ട –തൊന്നുമീഹ്രസ്വ വേളയിൽ . അറിയേണ്ടതാം പൊരുളേതുംഅറിയാതിന്നു മാനവൻവെറുതെ…

☘️ പൂരക്കാഴ്ച്ചകൾ ☘️

രചന : ബേബി മാത്യു അടിമാലി ✍ തൃശ്ശിവപേരൂർ പൂരമിന്ന്കാണുവാനായ് പോകണംപൂരങ്ങളുടെപൂരമായപൂരമത് കാണണംപഞ്ചമേളം പാണ്ടിവാദ്യംകോലുരുമ്മും ശബ്ദഘോഷംമുപ്പതാനയൊത്തുചേർന്നപൂക്കുടകൾ മാറ്റണതുംകണ്ടുകൺനിറയ്ക്കണംഇലഞ്ഞിത്തറമേളം കേട്ട്ഇളകിയാടും വേളയുംതിരുവമ്പാടിയുംപിന്നെ പാറമേലുംതിരുപ്പുറപ്പാടത്തവേതിരയടങ്ങാക്കടലുപോലെജനമിരമ്പണനേരമായ്മാമാലയുടെ നാട്ടിലെപൂരോത്സവം കാണാൻപോയിടുന്നു ഞാനുമിന്ന്പോയിവരാം കൂട്ടരേ

🦎എവിടെ നിന്നു വന്നു നിന്നൂ നക്ഷത്രമേ നീ

രചന : കൃഷ്ണമോഹൻ കെ പി ✍ ഇടയിലെൻ്റെ പൂർണ്ണതയെ തച്ചുടയ്ക്കാനായ്പതിന്നാലു ദിവസം ഞാൻ പുഷ്ടിപ്രാപിയ്ക്കുംപതിന്നാലു ദിവസം ഞാൻ ശോഷിതയാകുംപരകോടി പ്രപഞ്ചത്തിന്നൂർജ്ജമേകീടുംപരമസത്യമാകുന്ന സൂര്യനെപ്പോലെപ്രഞ്ചത്തിൽ ഒരു കോണിൽ ജ്വലിച്ചിടും നീയീപകുതിച്ചന്ദ്രക്കലയിലായ് എങ്ങിനെയെത്തുംഇതുതന്നെ, വാസ്തവത്തിൽ പെരും നുണയല്ലേഇതു വെറും സങ്കല്പത്തിൻ മുൾമുനയല്ലേഇഹലോകജീവിതത്തിൽ, ദുർമ്മദമേന്തീഇവിടെയോ നരകമാണെന്നുരുവിട്ട്പരലോക…