സുന്ദരയക്ഷിയുമരക്കിയും
രചന : അഡ്വ. അനൂപ് കുറ്റൂർ ✍️ സിതയായുണരും പകലിലാടാൻസുന്ദരയക്ഷിയണിഞ്ഞൊരുങ്ങിസമയമിരുളും നേരമലറുവാൻസൗന്ദര്യമില്ലാത്തരക്കിയക്ഷിയും. സ്വഭാവമാർന്നു സൃഷ്ടിയിലെല്ലാംസ്വതസിദ്ധമാർന്നിരുളും പകലുംസത്വമാർന്നു പ്രകൃതിയിലായിസംഗമില്ലാതീരണ്ടു ഭാവങ്ങൾ. സൃഷ്ടിജാലമുണരുമുയിരിൽസുന്ദരയക്ഷി പ്രകാശകിരണമായിസ്ഥാനമായോരിരുളിലുലാത്തിസന്താപമിരുന്നു തേങ്ങുവാനായി. സുഖവും ദുഃഖവും സജ്ജമായിസ്ഥായിയായി ജീവനിലുരുവായിസാമ്യമില്ലാതെയിരുവശങ്ങളായിസംവേദമായും സുഖസ്വാന്തമായും. സതതമെങ്ങുമഗ്നിജ്വാലകൾസാകേതമാകെ സ് ഫുരണമായിസന്നമായോരിരുളുണരവേസഹാസമെല്ലാമില്ലാതെയായി. സ്വജീവനഗതിയിലതിവർത്തനംസ്ഥായിയായോരുന്നതിക്കായിസംസർഗ്ഗമാർന്നുത്താപരായിസ്വാന്തമെല്ലാം വിഷാദഭരിതം. സാജാത്യമായയനേക രൂപംസർവ്വദായുണരുംമിഴികളിൽസന്ദേഹമായവ പടർന്ന്…
