Category: കവിതകൾ

അമ്പലത്തൊഴിലാളികൾ

രചന : അഡ്വ : അനൂപ് കുറ്റൂർ. ✍️ അമ്പലമെന്നതുബ്രഹ്മാലയമല്ലോഅകമേയുള്ളത് സർവ്വവ്യാപിയുംഅകത്തായുള്ള ചൈതന്യത്തേഅകക്കണ്ണാലേവരുമറിയേണം. അക്ഷരമെന്നതുമനശ്വരമല്ലോഅഖണ്ഡജനതിയിലുരുവായിഅഗ്രജനായോരഗ്നിയാളവേഅഗുവൊഴിഞ്ഞംശുമതിയായി. അടയാളമായതുമാദിമലിംഗംഅചലമായതുസ്ഥൂലതയാലെഅഭ്രപഥത്തിലമലമലിഞ്ഞതുഅമിഷമില്ലാതെയെങ്ങുമെങ്ങും. അരുണകിരണമായതു മിന്നിഅമംഗളമെല്ലാമൊഴിച്ചൊഴിച്ച്അഭിവൃന്ദങ്ങൾക്കാരാധിക്കാൻഅഭാവമെന്നതുമറിവീലല്ലോ? അമ്മയെന്നതുമച്ഛനെന്നെതുംഅഗതികളിട്ടൊരു നാമധേയംഅൻപാലെല്ലാമന്വയമാക്കിഅപേക്ഷയാലെയഭീഷ്ടസിദ്ധി. അടമഴ പോലെ ആരാധനയാൽഅവനമൂർത്തി പ്രതിഷ്ഠയിലായിഅർഥം പൂജയുമുപാസനയുമായിഅമ്പലമങ്ങനെ ആകാരമാക്കി. അനുഗ്രഹമാകിയ ഇടത്തിലായിആഢംബരമെന്തിനലങ്കാരമാക്കിആകാശഗംഗപ്പോൽ മിന്നി തിളങ്ങിആൾക്കൂട്ടങ്ങളെ ആകർഷിക്കാൻ. അമ്പലമങ്ങനെ മുക്കിനു മുക്കിനുആതങ്കമകറ്റാനാശ്രയനിധിയായിഅർഥമധികം…

മനുഷ്യൻ

രചന : മോഹനൻ താഴത്തേതിൽ ✍️ മനുഷ്യനിതെന്തു പറ്റി? കഷ്ടംമനുഷ്യത്വം കൂപ്പുകുത്തിമനസ്സിൽ വിഷം നിറച്ചു, മെല്ലെമയങ്ങുന്ന ജീവിയായി !മന്ദസ്മിതം കാടുകയറി ,ഇന്ന്മാനവൻ മൗനിയായിമനസ്സിന്നു തടവിലായി, സർവ്വംമടിക്കാതെ തകർക്കയായിമനുഷ്യനെ ചതിക്കയായി, മനുഷ്യൻമനുഷ്യന്റെ ശത്രുവായിമതിമറന്നു നൃത്തമാടി, സ്വയംമരണത്തിന്നടിമയായിമനുഷ്യന്റെ ശത്രുവായി, മനുഷ്യൻമറന്നു പോയ് സനാതന ധർമ്മംമലയെ…

ചെഞ്ചോര നുണഞ്ഞവർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ ചെമ്പട്ടു വിരിയ്ക്കുന്ന ചക്രവാളത്തിലെചോരച്ചുവപ്പു കണ്ടോരപാര ജന്മങ്ങൾചക്കിലാട്ടും പോൽ ചക്രം തിരിഞ്ഞെങ്ങുചുവപ്പു തേടി പ്രയാണം തുടങ്ങിനാൻ. ചുക ചുക ചുവക്കുന്ന ഇടങ്ങളെല്ലാംചുറ്റപ്പെട്ടിടം ഇരുന്നും കിടന്നുമവർചോറു പോലും വേണ്ടാന്നു ഉറച്ചിട്ട്ചുടു നിണം തന്നെ ഉത്തമമെന്നായി.…

ചില കവികൾ എന്നെപ്പോലെയല്ല

രചന : എം ബഷീർ ✍️ ചില കവികൾ എന്നെപ്പോലെയല്ലഅവരെവേഷം കണ്ടാൽ തിരിച്ചറിയുംചില കവികളെകാണാൻ കാലടികളിലേക്ക്നോക്കിയാൽ മതിവിരലുകൾ നിറയെവേരുകൾ മുളച്ചിട്ടുണ്ടാകുംചില കവികൾഎന്നെപ്പോലെയാണ്അവർകവിത ചൊല്ലിയാലേകവിയാണെന്ന് തിരിച്ചറിയുകയുള്ളുമറ്റു ചിലരെഒരക്ഷരം മിണ്ടിയില്ലെങ്കിലുംകാട്ടുചെമ്പകം പോലെകവിത മണക്കുംചില കവികളുടെകൈവെള്ളയിലുംനെറ്റിയിലും കാലടികളിലുംചോരയും ചലവും ഇറ്റുന്നആണിത്തുളകൾ കാണാംമറ്റു ചിലരുടെ നെഞ്ചിൽവെടിച്ചില്ലുകൾ കയറിയകൊച്ചു…

പ്രണയദിനാശംസകൾ

രചന : പ്രസീത.കെ ✍️ ഗോവിന്ദപുരത്തിലൂടെയുള്ളയാത്രയിൽഒരു കനകാംബരപ്പൂ പാറി വന്ന്മടിയിൽ വീണു.ബസിനു പുറത്ത് പിറകോട്ടോടുന്ന മരക്കൂട്ടങ്ങളെ പോലെമനസ്സിലൂടെ കാലം ഓടിയോടിനിന്നിലെത്തികിതച്ചു നിന്നു.നമ്മളെന്തിനായിരുന്നുഅന്നിവിടെ വന്നത്!ഒന്നിച്ചിരിക്കുന്ന ഭംഗിയിൽനീണ്ടു നീണ്ടുപോയ പാതകൾ……തീരാത്ത കഥകൾ !പരസ്പരം കേട്ടിരിക്കുക എന്നത്എത്ര മനോഹരമാണ്.ഇത്ര സ്നേഹത്തോടെ, ആദരവോടെഎന്നെ വേറാരാണ് കേട്ടിട്ടുള്ളത്!ഓരോ കോശങ്ങളിലുംനിന്നിലേക്ക്…

ഊഷ്മളാനന്ദമാം ഗ്രാമവിദ്യാലയം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഊടു വഴിയിലൂടോടിയെത്തീടുവാൻഊണുകാലത്തും തിരിച്ചോടിയെത്തുവാൻഊരകാനന്ദമാം ഗ്രാമവിദ്യാലയംഊനാതിരേകമില്ലാതേകി പിൻബലം. ഊർമിളാപതി, പണ്ടു ലക്ഷ്മണ രേഖയാൽഊരുവിലക്കുപോൽ കല്പിച്ച കഥകൾതൻഊനതരംഗിണീ വൃത്താർദ്ര കവിതകൾഊർജമധുരമായ് പകർന്നേകി ഗുരുവരർ. ഊഞ്ഞാലുപോലന്നുമാസ്വദിച്ചാ, ദിനംഊർന്നുവീണില്ല ,പി-ന്നാദിത്യനായ് മനംഊറ്റമേകുന്നതാണന്നാർദ്ര ഗ്രാമ്യകം;ഊഹിച്ചിടുന്നില്ലെ,യാ വർണ്ണ ബാല്യകം? ഊഷ്മളമായാ സ്വദിച്ചുപരി,യർഹമാംഊഷ്മകംപോൽ…

സായാഹ്നം

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ പിച്ചവെച്ചോരടിതെറ്റിയനേരത്ത്-ച്ചേർത്തുപിടിച്ചൊരാകൈകളിന്നുതളർന്നുപോയി.തൊട്ടിലിലാട്ടിയ സ്നേഹത്തിന്നീണങ്ങൾതൊട്ടുവിളിച്ചാലുണരാത്ത മൗനമായ് !അച്ഛന്റെവിയർപ്പിലും അമ്മതൻ കണ്ണീരിലുംഅക്ഷരമുറ്റത്തുനമ്മൾ വളർന്നുപോയി.വാനോളമുയരുവാൻ ചിറകുകൾ നൽകിയോർകൂടുതകർന്നുതറയിൽ വീണീടുന്നു!ചോറുവാരിയൂട്ടിയൊരാവിരലുകൾആഹാരമുന്നിൽ വിറച്ചുനിൽക്കേ,അറപ്പോടെ നോക്കുന്ന മക്കളേഓർക്കുകഅന്നം തന്ന കൈകൾ പുണ്യമാണെന്നതും!രോഗം തളർത്തിമെലിഞ്ഞൊരുകായത്തെഭാരമായ് കണ്ടുനീ മാറ്റിനിർത്തുന്നുവോ?ഒരു വാക്കുകേൾക്കുവാൻ കൊതിച്ചുനിൽക്കുന്നുണ്ടവർഒരു നോക്കുകാണുവാൻ മിഴികൾ തുടയ്ക്കവേ!കൂട്ടുകാരുണ്ടല്ലോ കോടിപ്പണമുണ്ടല്ലോ,കൂട്ടിലിട്ടാരെയും…

മാതമൊരവൻ

രചന : ജോയ് പാലയ്ക്കമൂല ✍️ മാതമൊരവൻകുടിലിൽ നിന്ന് ഇറങ്ങി,വലതുകൈയിലെ വടിയിൽജീവിതം ചാരി,മാതമൊരവൻവേച്ചു… വേച്ചു… നടക്കും.മുറുക്കി തുപ്പിയ മോണകൾനിങ്ങളെ നോക്കിചിരിക്കും.ഉള്ളിലുറഞ്ഞ നോവുകൾസ്വന്തമെന്ന ബോധ്യത്തിൽകാടിൻ്റെ വിജനതയിൽ നിന്ന്നിലച്ചുപോയ പാട്ടിന്ചെവിയോർക്കുംതഴമ്പ് കൊഴിഞ്ഞകൈകളിലെ ചുളുങ്ങിയചർമ്മങ്ങൾനോവിൻ്റെ കഥ പറയുംചുരുണ്ടു നരച്ച മുടിയിഴകൾകാലത്തെ അടയാളപ്പെടുത്തുംപഴയ ഓർമ്മകൾവിരുന്ന് വരും….പതിരുകലർന്ന വല്ലിമുണ്ടിൻ്റെ…

അണയാത്തസന്യാസ തീ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ അണയാത്തൊരുസചേതനയെന്നുംഅറിവായുള്ളിൽ; സഗുണമായുംഅപാരതയാലെ; സ്വയേച്ഛതയാലെഅനുഭവമാക്കാൻ പരിശ്രമിച്ചവർ.അനുസ്സരണയാൽ ; നിസ്സംഗതയാൽഅന്തശ്ചക്ഷുസ്സിനേയുണർത്തിഅലങ്കാരമായതെല്ലാമകന്നകന്ന്അണ്ഡകടാഹത്തിന്നാഴമറിഞ്ഞു.അധോമുഖത്തിലേകാഗ്രചിത്തംഅനർഗ്ഗളമന്ത്രമങ്ങുച്ചരിക്കവേഅനന്താനന്ദം;അധരപുടങ്ങളിൽഅക്ഷരസരസ്വതിയൊഴുകീടുന്നു.അകതളിരിലുൽക്കർഷത്താൽഅതിരുകളെല്ലാം അകന്നകന്ന്അർക്കകാന്തിയിലുദിച്ച് പൊങ്ങുംഅഹന്തയെല്ലാം ഒലിച്ചു പോയി.അശനമെല്ലാം അധികമില്ലാതെഅശിരനങ്ങു മണിപൂരകത്തിൽഅശോകമില്ലാതായതാംമർത്യർഅനുഗ്രഹമായിന്നുലകത്തിൽ.അത്യാസക്തിയെല്ലാമമൃതസത്തിൽഅമിഷമില്ലാത്ത ഏകാഗ്രതയിൽഅമംഗളമെല്ലാമൊഴിച്ചൊഴിച്ച്അന്തകാരിയിൽ ആസ്ഥയാലെ.അഭയമായസോമസ്കന്ദമൂർത്തിഅകമേയിരുന്നു വിളങ്ങുമ്പോൾഅജ്ഞാനത്തിൻഘ്രാണതയകന്ന്അൻപാലെല്ലാമൊന്നായിച്ചേർന്നു.അഘോരി തൻ്റെയതിബലമന്ത്രംഅനുഭാവമായി ജഢരാഗ്നിയിൽഅഞ്ജലിയേകാനണിയണിയായിഅനന്തസാഗരതരംഗിണികൾ.അന്വയമായൊരുശിവലിംഗമതുഅടയാളമാകും കളേബരത്തിൽഅദ്വൈതകാന്തി തെളിയും നേരംഅലിയുന്നതു തത്ത്വമസിയിൽ.അതിശയമേറുമനുഷ്ഠാനത്താൽഅവിഘ്നമായ തേരോട്ടങ്ങളുംഅസഹ്യമായ തപോമാർഗ്ഗങ്ങളുംഅതിദിവ്യമായി ആസാദിതമാകും.അതിദ്യുതിയിലലിഞ്ഞലിതാംഅഭ്യുപഗമമോടെ…

വിഷാദാർദ്രം!

രചന : ജയൻ കൂടൽ ✍️ കതിരോന്റെ കനകത്തേരുടഞ്ഞത-ന്ധകാരത്തിൻ കയത്തിൽ വീണതിൻ,തിമിരത്തിൻ തിരമാലകൾ പൊങ്ങിയീ-ദിനത്തിൻ മണിവീണയുടഞ്ഞുപോയീ. എൻ ജീവനുള്ളിലെ കോവിലിൽ നിന്ന്,ഒരു പടുതിരി മാത്രം മിഴിച്ചുനോക്കി,ശൂന്യമാം ഹൃദയത്തിൻ കൂട്ടിലെന്നോ,മൂകമാം വേദന ചേക്കേറിയെന്നേ. കനൽമഴ പെയ്യുന്നൊരെൻ കരളിനെ ചുറ്റി,ഒരു മരപ്പാവ കണക്കേ ഞാനിരുന്നു,ഓർമ്മതൻ…