കഞ്ചാവുണ്ണികൾ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കണ്ണിലുണ്ണിയായോരരുമകൾകൊണ്ടുപ്പിടിച്ചു പഠിക്കാനായികോട്ടും സൂട്ടും ടൈയ്യും കെട്ടികളരവമോടക്ഷരാലയത്തിൽ. കുട്ടികളൊത്തൊരു കൂട്ടമായികുണ്ടാമണ്ടികളനവധി കാട്ടികൊമ്പുമുളച്ചവരെന്നുനിനച്ച്കൊല്ലാകൊലയായിത്തീരുന്നു. കിട്ടിയ കാശിനു ബീഡിം വാങ്ങികൂട്ടരോടൊത്തു വലിച്ച് പഠിച്ച്കണ്ടവരോടവരടുത്തു കൂടികിട്ടിയ ലഹരിയുമാസ്വദിച്ചു. കല്ലും നെല്ലും തിരിച്ചറിയാത്തവർകശപിശകല്ലുകടിച്ചുപ്പല്ലുകളഞ്ഞുംകൂനിന്മേൽ കുരുക്കളങ്ങനെകുടികൊള്ളുന്നുള്ളിലഹങ്കാരം. കെട്ടും മട്ടും മാറും വേളയിൽകെട്ടുപ്പാടുകളൊക്കെ…