തേന്മാവ്
രചന : കുന്നത്തൂർ ശിവരാജൻ ✍ നാലഞ്ചു പേർ വന്നുതായ്ത്തടി നോക്കവേചുറ്റുവണ്ണം പിടിക്കവേതേന്മാവിനുള്ളം പിടഞ്ഞു. ആസന്ന മൃത്യുവിൻ സ്പന്ദനംകാറ്റും ദലങ്ങളിൽ ചൊന്നു .തളിരിട്ടു നിന്ന ശാഖകൾഇലമുറിച്ചത്രേ പിടഞ്ഞു. ഇളം തലമുറക്കാർ നിന്നുവിലപേശിടുന്നുതർക്കം നടക്കുന്നുവാക്കുറപ്പും നടത്തുന്നു. ഇന്നോളമൊരു നൂറ്റാണ്ട്നാല് തലമുറക്കാരെഓണത്തിന് ഊഞ്ഞാലിലാട്ടിയമുതുമുത്തശ്ശിയാണീ തേന്മാവ്.…
