ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: വൈറൽ

വെക്കേഷൻ.

രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍ ഇത് നിങ്ങളെ സ്കൂളല്ലപാർക്കുമല്ല.ബഹളങ്ങളിൽതോറ്റുപോകുന്നസൈനുവിൻ്റെ ശബ്ദം.ഇത് വീടല്ലേഞങ്ങളുടെ വീടല്ലേന്യായമായ ചോദ്യങ്ങളൊന്നുംചോദ്യം ചെയ്യേണ്ടതില്ലഉള്ളിൽ വരച്ചിട്ട ചിത്രങ്ങളാണവർപലപ്പോഴായി പുറത്തിറക്കുന്നത്.ചുമരുകൾ സ്വന്തമെന്ന ബോധ്യത്തിലാണ്കുട്ടികൾ ആകാശമായിവലിച്ചുകെട്ടുന്നത്ക്യാൻവാസായി മുറിച്ചു വെക്കുന്നത്ബ്ലാക്ക് ബോർഡാക്കുന്നത്പാടവും പൂന്തോട്ടവുമാക്കുന്നത്ചുമരിൽ വിമാനം പറക്കുംചിലപ്പോൾനക്ഷത്രങ്ങൾ തൂങ്ങും.വാടകവീട്ടിലെ ചുമരുകൾഎപ്പോഴും വൃത്തിയുള്ളതായിരിക്കുംചില്ലലമാരയിൽഅഥിതികളെ കാത്തിരിക്കുംപാത്രങ്ങൾ പോലെഒരധികാരവുമില്ലാതെഅനങ്ങാതിരിക്കുംവീട്,…

മുറിവുകളുടെ ദിനപത്രം

രചന : അനിൽ മാത്യു ✍ എന്റെ മരണത്തെക്കുറിച്ച്എഴുതുന്നവർ“അവൻ പോയി”എന്നൊരൊറ്റ വരിയാൽഎന്നെ അവസാനിപ്പിക്കരുത്.ഞാൻ പോയിട്ടില്ല…എന്റെ കരച്ചിലിന്റെശബ്ദങ്ങൾ ഇനിയും മതിലുകൾക്കുള്ളിൽ കുടുങ്ങിയിരിക്കുന്നു.നിങ്ങൾക്ക്കേൾക്കാതിരിക്കാൻ മാത്രംനിങ്ങൾ ചെവികൾഅടച്ചിടുന്നുവത്രേ.എന്റെ കണ്ണുകൾ അടഞ്ഞുകിടക്കുമ്പോൾഅതിൽ ഉറക്കം മാത്രമല്ല,ജീവിച്ചിരിക്കുന്നവർക്കു പോലുംസഹിക്കാനാകാത്ത തീപ്പൊരി അടങ്ങിയിരിക്കും.നിങ്ങൾക്കത് നോക്കാനുള്ള ധൈര്യമില്ലാതെ“കണ്ണുകൾ ശൂന്യം” എന്നു കുറിക്കരുത്.എന്റെ ചുണ്ടുകൾവിളറിയപ്പോൾഅവിടെ…

ഗദ്യകവിത – നീ ഒരു വസന്തം

രചന : സരോ..കുളത്തൂപ്പുഴ . ✍️ വരികളെ വഴിയാക്കിനീ എന്നിലേക്ക് വന്നു.എല്ലാമായി എന്നിൽനിറഞ്ഞുനിന്നു.എന്നിട്ടും എന്തേനിന്നെ ആട്ടിയോടിച്ചു.എന്തിനോ നിൻ്റെവരികളിൽ മറ്റു വഴി തേടിയെന്നാരോമനസ്സിൻ്റെ ഉള്ളറകളിലിരുന്നുമന്ത്രിച്ചു.എത്രയോടിച്ചിട്ടുംദൂരേയ്ക്കു ഓടിപ്പോകാതെനീ എന്നിലേയ്ക്കു തന്നെവന്നുകൊണ്ടിരുന്നു.എത്ര കാലങ്ങൾ കഴിഞ്ഞിട്ടും എന്നോടുള്ളനിൻ്റെ സ്നേഹംവർദ്ധിച്ചുകൊണ്ടിരുന്നു.എന്നിലെന്തു മഹിമയാണുള്ളത്?ഞാനെത്രയാണ്നിന്നെ ശാസിക്കുന്നത്?വിമർശനങ്ങളുംകുറ്റങ്ങളും കുറവുകളുംനിന്നിലെത്രയാണ് ഞാൻ ചാർത്തിയിട്ടുള്ളത്.നിൻ്റെ ഓരോ…

കണ്ണികൾ മുറിയുമ്പോൾ

രചന : അനിൽ ബാബു✍ കണ്ണികൾ മുറിയുമ്പോൾ.മഴയോടൊപ്പംചന്തി പിഞ്ഞിയവള്ളി നിക്കറിട്ടസ്കൂൾ യാത്രകൾ…ഭാരമില്ലാത്ത തുണിസഞ്ചിയുംതേഞ്ഞു തീരുന്നചെരുപ്പുമായികള്ളിനും ബീഡിക്കുംകവിതയെഴുതിയകോളേജ് ദിനങ്ങൾ…പൂർത്തീകരിക്കാതെഒളിച്ചോടിയപ്രണയഭാരങ്ങളുടെസായന്തനങ്ങൾ…നട്ടെല്ല് പണയപ്പെടുത്തിയ‘കമ്പനി’ജോലിയിലെചോര കനച്ച മുറിവോർമ്മകൾ…കവിത കേട്ട്കൗതുകം വിരിയുന്നകൗമാരക്കണ്ണുകളുടെഅദ്ധ്യാപന കാലങ്ങൾ…ഇന്ന്ഇവിടെയീവായനാമൂലയിൽഅക്ഷരങ്ങളെയുംവാക്കുകളെയുമണച്ചുപിടിക്കുമ്പോൾഓർമ്മകളുടെ കണ്ണികൾമുറിഞ്ഞുപോകുന്നസമാധാനങ്ങൾ…പിന്നെകടമയുംകടവുമോർമ്മിപ്പിക്കാൻമറ്റൊരു പ്രഭാതംഇനിയൊരു ദിവസത്തിലേക്ക്ഉറക്കമുണരും.

തിരുവോണം

രചന : എം പി ശ്രീകുമാർ✍ ഇന്നു വിരിയുന്ന പൂവുകളിൽപുഞ്ചിരിയായി തെളിഞ്ഞുവോണംഇന്നു പുലരിയിൽ പൂർവ്വവിണ്ണിൽകാണുന്ന പൂക്കളമല്ലൊയോണംആകാശനീലിമ തന്നിലൂടെനീങ്ങും മുകിൽവർണ്ണ മൊക്കെയോണംവിണ്ണിൽ വിളങ്ങുന്ന താരകൾ തൻകണ്ണിലെ മിന്നിത്തിളക്കമോണംആയത്തിയാടുന്ന യൂഞ്ഞാലോണംആരും കൊതിക്കുന്ന സദ്യയോണംതുള്ളിക്കളിക്കുന്ന കുട്ടിയോണംതുമ്പപ്പൂഞ്ചുണ്ടിൽ വിരിഞ്ഞതോണംഅമ്മ തരുന്നയാ ചോറുരുളമെല്ലെ രുചിച്ചു കഴിയ്ക്കെയോണംഅച്ഛൻ തണലായ് നിന്നിടുമ്പോൾകുട്ടിത്തം…

ഉണ്ടോണം

രചന : ശ്യാം കുമാർ എസ്✍️ പൂക്കടയല്ലിത് പൂമണമെവിടെ ?പൂക്കുന്നിവിടെ കച്ചോടംതൂക്കം കുറവാണല്ലേയെന്തൊരുവിലയാണയ്യോ പൂക്കൾക്ക് !ചോദ്യം കേട്ടാ പുഷ്കരനുടനെവെട്ടിയൊതുക്കിത്തൂക്കുന്നുപോരാത്തതിനാപ്പൂപ്പൊലി ഗാനംപെരുമയൊടൊച്ചയിൽവെയ്ക്കുന്നൂനാളെത്തിരുവോണത്തിൻനാളാ-ണടവെച്ചിലവെച്ചുണ്ണേണം !അയൽപക്കത്തൊടിയിൽചെന്നൊരു നാക്കില വെട്ടിയെടുക്കേണംവെട്ടിയൊരോർമ്മ മറക്കും മുൻപാവാഴ പറക്കുന്നടിയോടെഅയൽപക്കത്തെചേട്ടനൊരുശിരൻപടനിലമൻപൊടു തീർക്കുന്നൂനാക്കിലയെന്നതുകേൾക്കുമ്പോ-ളിടിവെട്ടിയ പോലെ തരിക്കുന്നുനാൽക്കവലയ്ക്കുനടുക്കായ്മറ്റൊരു മീശക്കാരൻ കുഞ്ഞേട്ടൻനോറ്റുനടത്തും പീടികമുറ്റ-ത്തോണം വന്നാൽ പൊടിപൂരംരണ്ടാൾക്കുള്ളൊരുസദ്യച്ചാർത്തിൻതാളു പതുക്കെ…

🌈നാളെ നബിദിനം [5-9-2025]

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ നന്മതൻ ലോക നേതാവിൻ മഹനീയ-തിരു ജന്മസുദിനാഘോഷമീ, നബിദിനംമാനവലോകത്തിന്നേകിയോരുപദേശ-സാരമായ് തിളങ്ങിനിൽക്കുന്നുദയ താരകം. അയൽ സ്നേഹ ബന്ധത്തിന്നാഴം പകർന്നേകി,ആത്മാർത്ഥമാഭയമേകുവാൻ സാദരംകരുണാർദ്ര ഹൃദയമോടെന്നും വസിച്ചു തൻസ്നേഹാർദ്ര മാതൃകയേകിയാ, ഹൃത്തടം. മാനവിക ബോധമാണുണരേണ്ടതെ,ന്നുദയചിന്താശകലങ്ങളോതിയ നന്മകം;വ്യർത്ഥമായില്ലിതര ജീവിതങ്ങൾക്കുമായ്-നൽകിയാ, കരുണതൻ നൽസഹായങ്ങളും. പുഞ്ചിരിപോലുമൊരു…

ഓണപ്പൂക്കളങ്ങങ്ങൾ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പൊന്നിൻ ചേലയുടുത്തരികത്തൊരുസുസ്മിത സുദിനം നിൽക്കുമ്പോൾവസന്തകൈരളി സുമങ്ങളിൽ നവ-നിറങ്ങൾ ചാലിച്ചെഴുതുന്നു. ശ്രാവണ ചന്ദ്രിക പോൽ പുതു ചിന്തകൾഉള്ളിൽ നിന്നുതുളുമ്പുന്നുഹരിതമനോഹര നാടേ, നിന്നുടെ,തനിമ നുകർന്നേൻ പാടുന്നു. ശാഖികളിൽ നിന്നുയരുന്നൊരുപോൽകുയിലിണകൾതന്നീണങ്ങൾഓണ സ്‌മൃതികളുണർത്താനെത്തു-ന്നൊത്തിരി ചിത്രപതംഗങ്ങൾ. പുലരികൾ വെൺമുകിലാട കളേകവെ,കൈരളിയാഹ്ലാദിക്കുന്നു;തിലകക്കുറിയായ്…

ഓണത്താർ

രചന : ശ്യാം കുമാർ എസ്✍ തുമ്പപ്പൂവേയുണരുക വേഗംതുമ്പം കളഞ്ഞെതിരേൽക്കുക നീയേതൊട്ടാവാടിച്ചെടിയുണ്ടു നിൽപ്പൂതൊട്ടാലിക്കിളികാട്ടുന്നിതെന്തേചെന്തീ പോലുടൽചന്തം കലർത്തിതെച്ചീയെന്തൊരു തെറ്റുരചെയ്‌വൂചേലിൽചെമ്മുകിലുമ്മ തന്നപ്പോൾചുണ്ടുചുവന്നൊരു നൽചമ്പരത്തീസന്ധ്യമയങ്ങുന്ന നേരമായല്ലോനന്ദിച്ചിരിക്കെൻ്റെ നന്ത്യാരു കുട്ടീമൂലയിലെന്തേയിരിപ്പു മുക്കുറ്റീമുറ്റം മെഴുകുവാൻ നേരമായല്ലോകൃഷ്ണകിരീടമണിഞ്ഞവളെത്തികാൽക്കൽ വെച്ചു വണങ്ങി മുത്തശ്ശിവാമനമൂർത്തിയ്ക്കുടയാട ചാർത്തീചാരേ നിന്നു തൊഴുന്ന കല്യാണിവാരിവിതറിയപോലരിപ്പൂവേകേൾക്കുന്നുകേളി കോളാമ്പികൾനീളേ തെല്ലുപരിഭവത്താലേ…

ചോതിയോണം (“ഉണ്ണിക്കുള്ളാേരിണ്ടൽ”)

രചന : മോണികുട്ടൻ കോന്നി ✍️ ചോതിക്കാതെത്തീ…ഇന്നത്തെച്ചോതിപ്പെണ്ണും!ചേലൊത്തൊന്നാെന്നായാല്ലോവന്നേൻ മങ്കമാർ !ചേമന്തിപ്പൂ മുല്ലാ മുക്കുറ്റീതുമ്പപ്പൂ..;ചേരുന്നോരോകാന്തിക്കായിന്നിക്കളത്തിൽ!ചെമ്പട്ടാെട്ടാകെച്ചുറ്റീ,സന്ധ്യത്തുമ്പിപ്പെൺ –ചെന്നിട്ടാരാത്രിക്കാട്ടിൽപ്പെട്ടീടുന്നേരം….;ചെമ്പപ്പട്ടല്ലൊം മാറ്റീട്ടാ ചന്ദ്രക്കൊമ്പൻ;ചേലോടെത്തീ മാനത്തിന്നാവെള്ളിത്തേരിൽ!ചാടേറീട്ടിങ്ങെത്തീ മുറ്റത്തുംതോപ്പെങ്ങും ;ചാടിക്കൂടെക്കൂടീട്ടാടീട്ടൂഞ്ഞാലായാൻ!ചേലുള്ളോരോടൊപ്പം ചാേതിക്കാടാനാവും,ചേലിൽമോഹം!ചെഞ്ചുണ്ടിൻ്റെതേനുണ്ണാനും!ചേച്ചിക്കും ചോപ്പുണ്ടീ ചേട്ടന്നുംനന്നായ്;ചാച്ചമ്മ,യ്ക്കമ്മൂ ,ൻ്റമ്മയ്ക്കുംചേലുണ്ടേറേ !ചോതിക്കാട്ടോം പാട്ടും,അക്കൂട്ടർക്കൊപ്പത്തിൽ;ചോദിക്കാനാളില്ലെൻ്റൊപ്പത്തിന്നീ രാവിൽ….!ചോറുണ്ടിട്ടങ്ങാേട്ടില്ലല്ലോഞാനും കൂടെ-ച്ചാടിക്കൊ’ണ്ടാർപ്പോ…!ഇർറോ.. !ഇർറോ…’ ന്നാർക്കാനും!ചാടിക്കളിച്ചീടും; ഞാനുമങ്ങൊരുനാളിൽ!ചേട്ടൻ്റൊപ്പത്തിൻ പൊക്കത്തിൽഎത്തുന്നേരം!