Category: സിനിമ

പാബ്ലോനെരൂദ എന്ന വിശ്വമഹാകവി ലോകത്തോട് വിടപറഞ്ഞിട്ട് അമ്പത്തിരണ്ട് വർഷമായി.

രചന : സലീന സലാദിൻ ✍️ പാബ്ലോനെരൂദ എന്ന വിശ്വമഹാകവി ലോകത്തോട് വിടപറഞ്ഞിട്ട് അമ്പത്തിരണ്ട് വർഷമായി. കവിത രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു വിശ്വസിച്ച കവിയാണ് പാബ്ലോ നെരൂദ. ആത്മാഭിമാനത്തിനു മുറിവേറ്റ ഒരു ഭൂഖണ്ഡത്തിന്റെ ഭാവിസ്വപ്നങ്ങളെ വാക്കുകളുടെ രക്തം കൊണ്ട് നെരൂദ ജ്ഞാനസ്‌നാനം ചെയ്യുകയായിരുന്നു.ഉത്തരധ്രുവത്തോടടുത്തുള്ള…

ഹൃദയാഭിനന്ദനങ്ങൾ 🌷💖🌷വിസ്മയമീ..മോഹൻലാൽ🌷💖🌷

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 💖ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരത്തിനർഹനായ നടനവിസ്മയം, പ്രിയ ലാലേട്ടന് ഹൃദയാദരവോടെ,💖 അഭിനയത്തികവിന്റെ ചക്രവർത്തീപദംചാർത്തിക്കൊടുത്തതി,ന്നാർദ്രാഭിനന്ദനംഹൃത്തിൽത്തെളിഞ്ഞിടുന്നൂർജ്ജ പ്രസന്നമായ്നിത്യമാം വിസ്മയ ചലച്ചിത്രരൂപമായ്വ്യതിരിക്ത ശൈലിയാൽ സുവ്യക്ത ഭാഷയാൽസുമുഖ,നന്മാർദ്രമാം ചിന്താപ്രദീപമായ്സ്തുത്യർഹ സേവന തല്പരനായതാംസ്നേഹപ്രഭാത താരത്തിനഭിനന്ദനംവാക്കുകൾക്കെല്ലാമതീതമായ്, ആർദ്രമായ്ചിന്തോദയം പകരുന്ന ഹൃദയത്തിനെൻഹാർദ്ദാഭിനന്ദനം, സുകൃതമേ,വന്ദനം;മഹനീയമാം…

പ്രണയ സ്വപ്നങ്ങൾ…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍. എൻരാഗരേണുക്കൾനിന്നിലേക്കെത്തിയതെവിടെവെച്ചാണെന്നതോർമ്മയുണ്ടോ…..അറിയില്ല ഭാവനാ നയനങ്ങൾകൊണ്ടൊന്നുമിഴിതുറന്നൊരുനോക്കുനോക്കിയാലും…..വെറുതേ വിചാരിച്ചുപോകുന്നുകാലങ്ങൾപൂക്കാതിരിക്കുമോഎന്നെങ്കിലും,അല്ലെങ്കിലെന്തിന്ന് നാം,അനുരക്തരായ്ഉള്ളുപൊള്ളാനോ….അകന്നിടാനോ…..വെറുതേ വിചാരിച്ചുജീവിതം മേൽക്കുമേൽഅഴകുള്ള മലർപോലെയായിരിക്കും….കരിയാതിരിക്കുമീ കുസുമങ്ങൾനാൾക്കുനാൾഇരുളിനും പകലിനുംകൂട്ടുപോകും………..വിരിയാതെ വീണുപോയ്മുകുളത്തിൽപ്രണയങ്ങൾഒരു വേളപോലുംവിടർന്നതില്ലാ….,കൊതിതീരുകില്ല….നടക്കാത്തസ്വപ്നത്തിൻപുറകേ നടപ്പാണുനമ്മളെന്നും….!!

കരളിൽ തൊട്ടുവിളിച്ചൊരാൾ.

രചന : ബിനു. ആർ. ✍ ഏകാദശി തൊഴുവാൻ ഗൂരുവായൂർനടയിൽഏകാഗ്രചിത്തനായ് ഞാൻ നിന്നിടുമ്പോൾഏത്തമിട്ടുനമിക്കുവാൻ ഏകദന്തൻ മനസ്സിൽഏറിടുമ്പോൾ സന്മന്ത്രചിത്തനായ്ജപിച്ചുനിന്നു ഞാൻ ധ്യാനിച്ചു നിന്നു.കാലത്തിൻ തിരുമുമ്പിൽ ഏകാന്തമാംചിത്തത്തിൽ കാരുണ്യമൂർത്തിതൻപാദം സ്മരിച്ചിടുമ്പോൾ കരളിൽതൊട്ടുവന്ദിച്ചൊരാൾ മനം നിറഞ്ഞുകായാമ്പുവർണ്ണൻ നീലിപ്പീലിക്കാർവർണ്ണൻ.അന്നൊരു പിറന്നനാളിൽ ശരണഘോഷവുമായ്പതിനെട്ടാം പടിയേറി തത്ത്വമസിപ്പൊരുളിനെവന്ദിച്ചീടുവാൻ ഹരിഹരന്റെ അനുവാദംവാങ്ങാൻ…

നിർഗ്ഗളം

രചന : പ്രസീദ.എം.എൻ. ദേവു ✍ തടയാനാവില്ല,,പാലു ചുരത്തുന്ന ..മുലക്കണ്ണുകളെ,,ചുറ്റി പിടിക്കുന്ന ..ഇലവള്ളികളെ,,കുത്തിയൊലിക്കുന്ന…ജലസ്പർശങ്ങളെ,,,വെള്ളിടി വെട്ടും പെയ്യും മഴയെ,,പൂവിനെ ഉണർത്തുന്ന കാറ്റിനെ,,മലയിടുക്കിന്റെ ഗുഹാതുരതയെ,,ആളി കത്തുന്ന തീയിനെ,,അടയിരിക്കുന്ന അമ്മകിളിയെ,,പെണ്ണിന്റെ വിയർപ്പു ഗന്ധികളെ,,ആണുടലിന്റെ അടക്കി പിടുത്തങ്ങളെ,മണ്ണിലെ വേരിറക്കങ്ങളെ,സൂര്യന്റെ വെളിച്ചത്തെ,,മണൽകാടിന്റെ പൊള്ളിച്ചയെ,,പേറ്റുനോവിന്റെ കുത്തൊഴുക്കിനെ,,തടയാനാവില്ല,,,പെണ്ണിന്നിവളുടെപ്രണയ കടലിനെ,,തടയാനാവില്ലഓർമ്മകളുടെഒറ്റ രാത്രിയുടെസുഖസുഷുപ്തിയെ,,തടയാനാവില്ലവിരൽ മുറിച്ചൊഴുകുന്നകവിതയെ,,അവളുടെ…

പാവക്കൂത്ത്

രചന : മംഗളാനന്ദൻ ✍ തിരശ്ശീലതൻ കാണാ-മറയത്തൊരുകോണിൽമരുവും വിരലുകൾതീർത്ത വിസ്മയത്തുമ്പിൽകഥകളാടിത്തീർത്തു-പോരുന്ന തോൽപാവകൾവ്യഥകൾ പരസ്പരംപറയാനാവാത്തവർ.ചത്തപോൽ കിടക്കുന്നപാവകൾ ജീവൻ വെക്കുംഇത്തിരി നേരം പിന്നിൽനൂലുകൾ ചലിക്കുമ്പോൾ.നിയതിയെന്നാണത്രേമർത്ത്യരീ നൂലിന്നറ്റംനിയതം ചലിപ്പിക്കുംകൈകളെ വിളിക്കുന്നു.പഴയ കഥകളാ-ണിപ്പൊഴും പാവക്കൂത്തിൻമിഴിവു കൂട്ടും വിരൽ-ത്തുമ്പുകളൊരുക്കുന്നു.സത്യമെപ്പൊഴും ജയംനേടുന്നു, വിജിഗീഷുമൃത്യുവെപ്പോലും കീഴ-ടക്കുന്നു കഥാന്ത്യത്തിൽ.എങ്കിലും വിരലിൻ്റെനൂൽബന്ധമറ്റീടവേ,സങ്കടത്തോടെ പാവ-ക്കൂട്ടങ്ങൾ വിതുമ്പുന്നു.നിത്യവും…

എൻ്റെ കണ്ണാ….

രചന : അൽഫോൻസാ മാർഗരറ്റ് ✍ മഞ്ചാടിമണികളും മയിൽപ്പീലിച്ചെണ്ടുമായ്കണ്ണനെകാണാൻ ഞാൻ വന്ന നേരം….സ്നേഹാമൃതംതൂകും നിൻപുഞ്ചിരി കണ്ടുഞാൻമതിമറന്നങ്ങനെ നിന്നുപോയി. ചന്ദനച്ചാർത്തിൽ തിളങ്ങുമെന്നോമൽകണ്ണനെക്കണ്ടെൻ്റെ മനംനിറഞ്ഞു ….ആയിരം ദീപപ്രഭയിൽ ഞാൻ കണ്ടത്അമ്പാടിമുറ്റമോ ശ്രീകോവിലോ പൈക്കിടാവില്ല; ഗോപാലരില്ലഗോപികമാരും പാൽകുടവുമില്ല….പരിഭവമോടെന്നെ കള്ളക്കണ്ണിണയാലെനോക്കുമെൻ കാർമുകിൽവർണ്ണൻ മാത്രം….. എന്തിനെൻ കണ്ണാ പരിഭവമെനോടുപാൽവെണ്ണയില്ലാഞ്ഞോ…

കൃഷ്ണാഷ്ടമി.ഏവർക്കും എന്റെ ജന്മാഷ്ടമി ആശംസകൾ….. 🌹

രചന : രാജു വിജയൻ ✍ കണ്ണനെ കണ്ടുവോ….? നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കള്ളനാണെന്നോപറഞ്ഞു പോയി ഞാൻപരിഭവമാലെമറഞ്ഞു നിൽപ്പൂ…കണ്ണനെ കണ്ടുവോ…. നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കാളിന്ദിക്കരയിലുംനടന്നു പിന്നെ ഞാൻകാലികൾക്കിടയിലുംതിരഞ്ഞുവല്ലോ….ഗോപികമാരവർവെണ്ണയൊളിപ്പിച്ചഉറികൾക്കിടയിലുംനോക്കിയല്ലോ…..!ഈ വൃന്ദാവനികയിൽഎവിടെയുമില്ലല്ലോഇന്നു ഞാൻ തേടിടു-മെന്റെ കണ്ണൻ….ഒന്നാ തിരുമുഖംകണ്ടീടുമെങ്കിൽ ഞാൻഇന്നാ കുറുമ്പന്റെകളിയായ് കൂടാം….

ഹേയ് .

രചന : വൈഗ ക്രിസ്റ്റി ✍ ഹേയ് .ഞാൻ പറയുന്നതൊന്നു കേൾക്കൂ…അത്രയുറക്കെ നിലവിളിക്കാതിരിക്കൂ…പ്രിയപ്പെട്ടവർ ആദ്യമായല്ലയാത്ര പോകുന്നത് …ശരി തന്നെ,പോകുന്നത് ലോകത്തിൽ നിന്നാണ്എങ്കിലെന്ത് ,അതും പുതിയ സംഭവമൊന്നുമല്ലല്ലോആ കുട്ടികളെആരെങ്കിലുമൊന്ന് പിടിച്ചുമാറ്റൂശരീരത്തെഇങ്ങനെയിട്ടുലക്കാതെഇത്രനാൾ അവരെഊട്ടിയ ശേഷം മാത്രമുണ്ടവൾഅവരുറങ്ങിയ ശേഷമുറങ്ങിയവൾ,അവർക്ക് മുമ്പേയുണർന്നവൾ ,അമ്മശരീരത്തിന് നൊന്തേക്കും…പന്തലിന് പുറത്ത്എന്തോ ചിന്തിച്ചു…

“മണ്ണീർ”

രചന : രാജു വിജയൻ ✍ (തിരിച്ചു വരില്ലെന്നു കരുതി, തിരിച്ചിടലുകളിൽ നിന്നൊഴിവാക്കിയ ഒരുവന്റെ തിരിച്ചു വരവ് അവനിൽ തന്നെ തിരിച്ചറിവുണ്ടാക്കിയപ്പോൾ രൂപപ്പെട്ടതാണീ കവിത… മണ്ണീർ) നിനക്കു ചേർന്നൊരീകറുത്ത മണ്ണിനെപകുത്തെടുക്കുവാൻവരില്ലുറയ്ക്ക നീ..തപിച്ച മാനസംപുറത്തെടുക്കുവാൻതുനിയയില്ലിനിതിരിക്കയാണു ഞാൻ..അടർന്നു വീണൊരെൻചകിത നാളുകൾനിനക്കെടുക്കുവാൻത്യജിച്ചിടുന്നു ഞാൻ..നിറഞ്ഞ കൺകളിൽനിശീഥമില്ലിനിനനഞ്ഞ നാൾകൾ…