Category: ജീവിതം

ഗൗരി

രചന : എം പി ശ്രീകുമാർ✍️ (മെയ് പതിനൊന്ന്,കെ ആർ ഗൗരിയമ്മയുടെ ഓർമ്മദിനം) കടലും കായലും കൈകൾ കോർത്തി-ട്ടലകൾ പാടും കരപ്പുറത്ത്കനൽത്തരി പേറുന്ന പെൺ പിറന്നുകതിരൊളി ചിന്നിത്തെളിഞ്ഞു വന്നു.ഒരു പൂങ്കുല പോലെ പരിലസിച്ചുഒളി പകർന്നേതു മിഴികളിലുംആർജ്ജവമോടെ നിവർന്നു നിന്നുപതറാതെ മുന്നോട്ടടികൾ വച്ചുപെണ്ണൊരു…

എനിക്ക് വേടനെ നേരിട്ട് കാണണം

രചന : ഗീവർഗീസ് കൂറിലോസ് ✍️ എനിക്ക് വേടനെ നേരിട്ട് കാണണം, ഒന്ന് ആലിംഗനം ചെയ്യണം, സംസാരിക്കണം. ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനിൽ ഉണ്ടെങ്കിൽ അതിൽ നിന്ന്പുറത്തു വരാൻ എന്നാൽ കഴിയുന്ന രീതിയിൽ ഒപ്പം നിൽക്കണം. കേരളത്തിന്റെ ബോബ് മാർലി…

ആനന്ദനീർത്തുള്ളി

രചന : രാജേഷ് പി ആർ ✍ മാനസമുറ്റത്തുവന്ന മൈനക്കിളിആനന്ദമേ! വർണ്ണപതംഗം നീആശ്വാസക്കുളിർ തെന്നലായ് തഴുകി നീസന്തോഷനീർത്തുള്ളിയായി മാറി.നാണം വിടർന്ന കവിളിൽ തൊടാൻ മോഹംലാവണ്യം ഒന്നു നുകരാൻ ദാഹം.കാഴ്ചയ്ക്കുള്ളിലായൊന്നു,വന്നീടുക നീമധുര്യമൊഴികൾ കേൾക്കട്ടേ ഞാൻ.എന്നെയൊന്നു മറക്കട്ടേ ഞാൻ തെല്ലിട,ആശ്വാസക്കുളിർ തെന്നൽ ചാരുതേ.മാനസരസ്സിൽ അഭിരമിക്കും…

തരിശുനിലങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍️ ഞാൻപ്രകൃതിയെ വായിക്കുന്നു.കനവിലും നിനവിലുംഞാൻപ്രകൃതിയെ വായിക്കുന്നു.പ്രകൃതിഎനിക്കൊരുകവിതയാണ്.ഞാൻപ്രകൃതിയെ വായിക്കുന്നു.ഞാൻ,ശ്യാമനിബിഡതകളെവായിക്കുന്നു.ശ്യാമനിബിഡതകളിൽപാറി നടക്കുന്നപക്ഷികളെ വായിക്കുന്നു.വൃക്ഷശിഖരങ്ങളിൽ,തെങ്ങോലകളിൽ,വാഴക്കൈകളിൽഊയ്യലാടുന്നപക്ഷികളെ വായിക്കുന്നു.പക്ഷികളുടെചിറകടികൾവായിക്കുന്നു.പക്ഷികളുടെസംഗീതം വായിക്കുന്നു.അവയുടെമൗനഭാഷണങ്ങൾവായിക്കുന്നു.കൊക്കുരുമ്മികിന്നരിക്കുന്നഇണപ്പക്ഷികളെവായിക്കുന്നു.പുറംലോകത്തിൽനിന്നുൾവലിഞ്ഞ്രാപ്പകൽഭേദഭാവങ്ങളില്ലാതെ,പ്രപഞ്ചസംഗീതത്തെയോർമ്മിപ്പിക്കുന്നസംഗീതക്കച്ചേരിനടത്തുന്നചീവീടുകളെ വായിക്കുന്നു.ഞാൻ പൂച്ചെടികളെവായിക്കുന്നു.വൈവിധ്യങ്ങളുടെസുഗന്ധപ്പൂക്കളെവായിക്കുന്നു.മധുപനെ,തുമ്പികളെ വായിക്കുന്നുവൈവിധ്യങ്ങളുടെഏകത്വത്തെവായിക്കുന്നു.ജനാലയിലൂടെചിറകടിച്ചെത്തിഎന്നെത്തഴുകുന്നകാറ്റിന്റെ സന്ദേശംവായിക്കുന്നു.ഞാൻ ആകാശത്തിന്റെഭാവപ്പകർച്ചകൾവായിക്കുന്നു.ചിലപ്പോൾമഴയെ,മഞ്ഞിനെ,വെയിലിലെനിഴലുകളെവായിക്കുന്നു.സൂര്യസ്പർശങ്ങളെ,ചാന്ദ്ര സ്പർശങ്ങളെ,കൺചിമ്മിത്തുറക്കുന്നനക്ഷത്രങ്ങളെവായിക്കുന്നു.ഇനി ഞാൻതരിശുനിലങ്ങളെവായിക്കും…….

തെളിയാതെ പോയ തിരികൾ

രചന : ഡോ: സാജുതുരുത്തിൽ✍️ അഴകല്ല ഞാൻ വെറുംഅഴകല്ല ഞാൻതെളിയാൻ ഇരിക്കുന്നതിരിയാണ് ഞാൻ….. പുറം അറിയാതുള്ള ഇരുളിൽതെളിച്ചമായി വിരിയാനിരിക്കുന്നപ്രഭയാണ് ഞാൻ …. മനസ്സിലെ കൂരിരുൾ എന്ന്കണ്ടാലുമീമധുരമാം കാറ്റായിപടർന്നു കേറുംഞാൻ നല്ലകുളിരുള്ള ഓർമ്മയായികൂടെ നിൽക്കും…. നിന്നെ പുണർന്നു ഞാൻനിന്നിൽ ലയിക്കുമ്പോൾനല്ലൊരു തുവൽ ഉടുപ്പ്…

അവളുടെ പേരെന്താകാം.

രചന : ശിവദാസൻ മുക്കം ✍ ഇന്നലകളിലെ യാത്രയിലവളെന്നെപിന്തുടർന്നുവന്നു.ഉറക്കത്തിലെന്റെ ലാളനയേറ്റുകിടന്നു.ഞങ്ങളെയമ്മയെന്നും അച്ഛനെന്നുംവിളിച്ചവളുടെ കണ്ണുകളിൽകോടിനക്ഷത്രത്തിളക്കം.സനാഥയായതിന്റെ പൂത്തിരിത്തിളക്കം.പരസ്പരം പുണർന്നുഹൃദയഘോഷം.പുള്ളിമാൻ തുടിക്കുന്ന കറുകപുല്ലിലെമുയലിന്റെ നടനവൈഭവം.ഉറക്കത്തിൽ പുണർന്നവളുടെ കവിളിലുംനെറ്റിയിലും തുരുതുരാന്ന് മധുരചുംബനംഇരുട്ടിൽതിളങ്ങുന്ന പല്ലുകളുണ്ടായിരുന്നവൾക്കു .അവൾ കുലുങ്ങിച്ചിരിച്ചുഹർഷബാഷ്പം കുടുകുടാന്നൊഴുകി.നിലക്കാതെ ഒരരുവിപോലെ ..നെടുനീളെ ഒരു വെള്ളിയരഞ്ഞാണംപോലെ …കൊലുസു ചിരിക്കുന്നതുപോലെഅവളാ വാകയിൽ…

അവൾ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ കനലാണ് തീയാണ് കരുത്താണവൾസ്നേഹവും കരുതലും സത്യവുമാണവൾഅവളെന്ന വാക്കിൻ്റെ പ്രസക്തിയേറെഅമ്മയും ഭാര്യയും സോദരിയുമാണവൾ പ്രണയിനിയും മകളും സ്നേഹിതയുമാണവൾഅവളെന്നെ ജീവിതം മാറുമീയുലകത്തിൽരക്തം മുലപ്പാലാക്കിയാമാതൃത്വ സ്നേഹംമക്കൾക്കായ് ചുരത്തി നൽകുന്ന നേരത്ത് സ്ത്രൈണ ചേതനതൻ്റെ തുടിക്കുന്ന ഹൃദയമായ്അമ്മയെന്നുള്ളോരു സത്യമായ് മാറുന്നുപരസ്പരം വേദനകൾ…

കാക്കയും കൊക്കും.

രചന : ഗഫൂർകൊടിഞ്ഞി✍ കാക്കയും കൊക്കുംതമ്മിലുള്ള അന്തരംസുതരാം വ്യക്തമാണ്.കയ്യാളുന്ന അധികാര സീമയുടെതുലനത്തിൽ തെളിയുന്നപ്രിവിലേജാണത്.വംശവൃക്ഷത്തിന്റെഅടിവേരുകളിലൂടെവിദ്വേഷത്തിന്റെ ചാട്ടുളിയായിവിഷവിത്തുകൾ വളർന്ന്പടു മുളപൊട്ടുന്നു.അവ പുലിപ്പല്ലുകളായുംകഞ്ചാവു പൊതികളായുംവീണ്ടും കുലച്ച് കായ്ച്ച്കേരളം ഭ്രാന്താലയമാകുന്നു.ഗുരുക്കന്മാർ ഉഴുതു മറിച്ച മണ്ണ്വീണ്ടും തരിശു ഭൂമിയായി മാറുന്നുഅവിടെ ആഢ്യത്വത്തിന്റെഅന്തക വിത്തുകൾനമ്മെ നോക്കി പല്ലിളിക്കുന്നു

ജലം കൊണ്ട് തുന്നിയ മൺപെട്ടി

രചന : ജോബിൻ പാറക്കൽ ✍ മലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേകലമ്പട്ടപ്പൂ കൊണ്ട് മാലയിടാംകദനം മാറ്റി തന്നീടണേമലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേഒരു വരണ്ട പെണ്ണിൻ്റെ നഗ്നതയുടെവരച്ചു തോറ്റ രേഖാചിത്രം പോലെനടന്നു കയറാൻ ആരുമില്ലാതെചേറ്റുമണമുള്ള ഇടവഴിവേനൽ കുടിച്ച് മടുത്ത വേരുകൾജലധികൾ തിരഞ്ഞു മടുത്ത്വേനലിലേക്ക്…

കണ്ണാടികൾ

രചന : ബീഗം✍ നുണകളുടെകൽഭിത്തികൾതീർത്തവിദ്വേഷത്തിന്റെമാളികകൾബലക്ഷയംസംഭവിച്ചപ്രണയാടിത്തറകൾഅവിശ്വാസത്തിന്റെതുരുമ്പുകമ്പികൾപാരതന്ത്ര്യത്തിന്റെവാതായനങ്ങൾഅപകർഷതയിൽതീർത്ത വാതിലുകൾയാഥാസ്ഥിതികത്വത്തിൽതകർന്നു വീഴുന്നമേൽക്കൂരകൾഅഹങ്കാരത്തിന്റെ കൽത്തൂണുകൾക്രൗര്യത്തിന്റെചവിട്ടുപടികൾനൽക്കാഴ്ചയുടെവൈപരീത്യത്തിൽമട്ടുപ്പാവുകൾപുറം ലോകത്തിന്റെമണമറിയാത്തആഴക്കിണറുകൾസൗഹൃദത്തിന്റെ സപ്തവർണ്ണങ്ങളിൽതിമിരക്കാഴ്ചകൾദൈന്യതയുടെ വിളികളെപൂട്ടുന്നപ്രവേശന കവാടങ്ങൾദുർവാശികളുടെഇരിപ്പിടങ്ങൾജാതി (മത)മരങ്ങളുടെനിബിഡതയിൽസ്നേഹക്കാറ്റിന്റെതിരസ്കരണംഅസൂയയുടെഅന്ധകാരങ്ങൾനീക്കാൻ ഈവീട്ടുകളിലെവിടെവെട്ടങ്ങൾ ?വഴിയരികിൽപൂത്തു നില്ക്കുന്നപ്രണയ വാകകൾഈ വീടുകൾക്കുഅലങ്കാരമാകുന്നതെങ്ങനെ?ഈ വീടുകളല്ലേ പൊടിപ്പും തൊങ്ങലുമില്ലാത്തയാഥാർത്ഥ്യത്തിന്റെകണ്ണാടികൾ