Category: ജീവിതം

🌿 മാസങ്ങളുടെ മനോവ്യാപാരം🌿

രചന : കൃഷ്ണമോഹൻ കെ പി ✍️ ചിങ്ങമാസമോതിടുന്നൂകന്യകയാം,കന്നിയോടിന്ന് ………,നിന്നെ ഞാൻ പ്രേമിക്കുന്നു……..,നിന്നേ ഞാൻ പ്രേമിക്കുന്നു’സുന്ദരിയാം കന്നിമാസം,പുഞ്ചിരിതൻ പൂവണിഞ്ഞു ……..കന്നി തുലാമഴകളങ്ങ്വൃശ്ചികത്തോടോതിടുന്നൂ……മാനസത്തിൽ, ചെണ്ടുമല്ലിപ്പൂക്കളേന്തീ …..മാനിനിനീ യൊരുങ്ങി നില്ക്കൂകുംഭമാസക്കാറ്റുമേറ്റാ ,മീനമാസച്ചാർത്തുമെത്തുംമേടമാസച്ചൂടുമെത്തും,മോദമോടെ ഭൂമി തന്നിൽഇഷ്ടമാസമിടവമെത്തും,തുഷ്ടയാകും ഭൂമിയപ്പോൾ ……മന്ദ്രമാകും, സ്വപ്നങ്ങളിൽ ……,മിഥുനം, രാഗമോതുംകർക്കടകപ്പേമഴയിൽ,പത്തു ദിനം വെയിലു…

‘ ശിലാഹൃദയം’

രചന : ഷാജി പേടികുളം ✍ അവൾ വെള്ളിയാഴ്ചകളിൽദേവീക്ഷേത്തിൽ പൊങ്കാലയിട്ടു പ്രാർഥിച്ചിരുന്നു.ദാരിദ്ര്യത്തിനിടയിലുംതന്നാൽക്കഴിയുന്നതൊക്കെഅവൾ ദേവിക്കു സമർപ്പിച്ചിരുന്നു.സമൂഹം വല്ലതും കഴിച്ചോഎന്നവളോട് ചോദിച്ചിരുന്നില്ല.അവളുടെ കഷ്ടപ്പാടുകളിൽആളുകൾ സഹതപിച്ചിരുന്നു.സഹായ ഹസ്തവുമായിആരും കടന്നു ചെന്നില്ല.പ്രാർഥനയുടെ ഫലമാകാംഅഡ്വൈസ് മെമ്മോഒപ്പിട്ടു വാങ്ങുമ്പോൾഅഹ്ലാദം കൊണ്ടവൾ തുള്ളിച്ചാടിഅവൾ ദേവീ സന്നിധിയിലേയ്ക്കോടിഅമ്മയുടെ മുന്നിൽ നിന്നു കരഞ്ഞുഒരു കുളിർ…

ദൈവദശകം

രചന : രഘുകല്ലറയ്ക്കൽ.✍ ദൈവമേ കാത്തീടരികിലായാത്മ ബലമേകി,ധന്യരാമൊരുമയാൽ കൈവിടാതങ്ങു ഞങ്ങളെ,അബ്ധിയിൽ തോണിയായ് ജീവിത യാത്രയിൽ,അരുളേണം നാവിക സ്ഥാനമവിടുന്നു തന്നെയാവണം.!നിന്നിലെ സ്പന്ദനമായ് വന്നിടും ദൃക്കു പോലുള്ളം,നീ തന്നെ ഞങ്ങൾക്ക് തമ്പുരാൻ മറ്റാരുമില്ല.മായയും മഹിമയും നീയെന്നുമുള്ളിലുരുവാക്കിയു-മാഴിയും തിരയിലുമാഴങ്ങളിൽ ഞങ്ങളെക്കാത്തിടേണം!.സ്രാഷ്ടാവും സൃഷ്ടിജാലവും നിന്നിലല്ലോ,സൃഷ്ടിസമഗ്രമനുഗ്രഹം, നീയല്ലാതില്ല ഗുരു…

ഓണമാവ്.

രചന : രാജു വിജയൻ ✍ വീണ്ടുമെൻ അങ്കണ തൈമാവു പൂത്തു..വിങ്ങി തുടിച്ചൊരെൻ ആത്മാവു പൂത്തു..തൊടിയിലെമ്പാടും പൂത്തുമ്പികൾ പാറി..തെക്കിനി മുറ്റത്തൊരൂഞ്ഞാലൊരുങ്ങി…പൂങ്കുല തല്ലിയ ബാല്യങ്ങളൊന്നായ്പൂത്തുമ്പകൾ തേടി, പഴമയെ പുൽകി..ആർത്തട്ടഹാസമായ്, കളിചിരിയോലുംആർപ്പുവിളികളിൽ ഓണമൊരുങ്ങി…ഓർമ്മ മുത്തശ്ശികൾ, ആമ്പൽക്കുളങ്ങൾവെറ്റിലച്ചെല്ലമുറങ്ങും മനങ്ങൾ..വെയിലേറ്റു വാടുന്നോരരിയ നെൽപ്രാക്കൾവേദന തിങ്ങുമെന്നിടവഴി പൂക്കൾ…നട്ടുച്ച തൻ…

ഓണക്കിളി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ഓണം വന്നതറിഞ്ഞില്ലേ നീഓണക്കിളിമകളേഓണപ്പൂവും കൊത്തിയെടുത്തുവായോകിളിമകളേ …ഓണപ്പൂക്കളമിടുവാൻ നീതരുമോ പൂ കിളിയേ?ഓണപ്പാട്ടുകളൊപ്പം നമ്മൾപാടാം കിളിമൊഴിയേ…പാട്ടുപാടി പാറിപ്പറന്നു നീകൂരകൾ തിരയേണംകൂരയിലോണം കാണാമോ നീകോരനു ചിരിയില്ലേ ?പാട്ടിൽപ്പാടുക സന്ദേശം നീനാടിനു കിളിമകളേമാമലനാട് മാറിയ മാറ്റം നീപാടുക കിളിമകളേ…കാണംവിറ്റും ഓണമുണ്ണുകപണ്ടേ…

പാർവ്വതി

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️ കുന്നു വില്ലനെ പ്രണയിച്ചു പ്രണയിച്ച്കുന്നോളം വലുമയിൽ നിന്നുംമൺതരിയോളം ചെറുതായിപ്പോയവളെഅവഗണനകൾ സീമകൾ കടന്നിട്ടുംപരംപുമാനെന്ന ലക്ഷ്യത്തെതനിയ്ക്കായ് നേടിയവളെമലയജപവനനിലും അലിഞ്ഞുചേർന്നിട്ടുണ്ടാകുംനീ വിസരിപ്പിച്ച വിശുദ്ധിയുടെ പരാഗങ്ങൾ !!ഗിരിജയാണു നീയെങ്കിലും നന്ദനവനിയിലെപാരിജാതമായി നിന്നെയെണ്ണുവാനാണ് എനിക്കിഷ്ടംനിൻ്റെ തീവ്രാനുരാഗത്തിനുംമേലെ കഞ്ചബാണശരപീഢയുംചേരേണ്ടി വന്നുമുക്കണ്ണൻ്റെ മനസ്സിളക്കാൻനിന്നിലനുരക്തനാകിലെന്ത്ഹേതുവായവനെ കത്തിച്ചു…

ഉണ്ടോ….. പറയൂ….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഓണംകേറാ മൂലയിലുള്ളൊരുഓണം നിങ്ങള് കണ്ടിട്ടുണ്ടോകാണം വിറ്റുതുലച്ചിട്ടോണംകൊണ്ടാടുന്നതു കണ്ടിട്ടുണ്ടോ….ഓന്തുനിറത്തിനെ മാറ്റണപോലെവാക്കുകൾ മാറ്റണ കണ്ടിട്ടുണ്ടോകേക്കണ പാതിക്കാര്യം നാട്ടിൽ,ദൂഷണമാക്കണ കണ്ടിട്ടുണ്ടോപര,ദൂഷണമാക്കണ കണ്ടിട്ടുണ്ടോഅറിവില്ലാത്തൊരു കാര്യത്തിൽ ചിലർകലഹം കൂടണ കണ്ടിട്ടുണ്ടോഅഴകുകുറഞ്ഞ മുഖത്തിനു കൃത്രിമഅഴകുണ്ടാക്കണ കണ്ടിട്ടുണ്ടോ…..ചൊറിയാചേമ്പിൻ കറിയിൽ നിങ്ങൾനെയ്യുപകർന്ന് കഴിച്ചിട്ടുണ്ടോഉള്ളിലെ ദുഃഖം ഉള്ളിലൊതുക്കിപുഞ്ചിരിതൂകണ…

” മോഹ നിദ്ര “

രചന : ഷാജി പേടികുളം ✍️ മോഹവലയക്കൂട്ടിൽഅടയ്ക്കപ്പെട്ട മനുഷ്യർആ കൂട്ടിലെപരിമിതിയ്ക്കുള്ളിൽലഭിക്കുന്ന സുഖങ്ങളിൽമുഴുകി ജീവിച്ചു.അർഹതപ്പെട്ടതുഔദാര്യമെന്നോർമ്മിപ്പിച്ചുഇടയ്ക്കിടെ ദാനം നൽകിയജമാനൻമാർ അവരെവരുതിയിലാക്കിവാഗ്ദാനമഴയിൽഅവരുടെ കോപതാപനിരാശകളെ തണുപ്പിച്ചു.വരാൻ പോകുന്നസുന്ദര ജീവിതത്തെവാങ്മയ ചിത്രങ്ങളാൽകാട്ടിക്കൊടുത്തവർക്ക്പ്രതീക്ഷയുടെമഴവിൽ വിരിയിച്ചു.മഴവിൽ കൊട്ടാരത്തിൽജീവിക്കുന്ന അവർസ്വപ്നം കാണാൻ മറന്നുചിന്തകൾ മുരടിച്ചുകേട്ടു മാത്രം പരിചയിച്ചകാതുകൾ ജാഗരൂകമായിശബ്ദം മറന്നവർമൂകരായിമൂകസാക്ഷികളായികടമയും കർത്തവ്യവുംമറന്നുപോയവർമൂഢരായി നിദ്രയിലാണ്ടു.

മൊഴിമാറ്റപ്പെട്ടവൾ

രചന : രശ്മി നീലാംബരി ✍️ ഉള്ളൊഴുക്കുകൾ തീർത്തവർദ്ധിത വീര്യത്തിന്റെമൊഴിമാറ്റം പോലെതടയണകൾ തകർത്ത്സ്വാതന്ത്ര്യമാഘോഷിച്ചപുഴയ്ക്കടിയിൽ നിന്ന്യന്ത്രക്കൈഅവളെ മാന്തിയെടുക്കുകയായിരുന്നു.കാണാച്ചങ്ങലകളുടെസിംഹ ഗർജ്ജനങ്ങളെപ്പറ്റിഭയമെന്ന തുരുത്ത്വിട്ടോടിപ്പോകുന്ന പെൺകുട്ടിയുടെകാലടികളേൽക്കുമ്പോൾവിശാലമാക്കപ്പെടുന്നഭൂഖണ്ഡങ്ങളെപ്പറ്റിഓരോ തൂവലും കോതി മിനുക്കുന്നപ്രതീക്ഷകളുടെ കരുത്തിനെപ്പറ്റിഅവൾ വാചാലയായി.മുട്ടറ്റം വെള്ളത്തിൽ നിന്നവൾപുഴയോട്,പുഴയോട് മാത്രംരഹസ്യങ്ങൾ കൈമാറി.അതിരുകളൊക്കെഉടയ്ക്കേണ്ടതാണെന്നാ –ണവളുടെ ഭാഷ്യം.ചില അതിർത്തികൾഭേദിക്കാനുള്ളതല്ല പെണ്ണേയെന്നുംപറഞ്ഞാപ്പുഴ വഴക്കിട്ടൊഴുകുമപ്പോൾ.തിരിച്ച് കയറുമ്പോൾകരയിൽരഹസ്യങ്ങളെ…

കടത്തുകാരൻ

രചന : ദുർഗ്ഗാ പ്രസാദ് ✍️ ആഴത്തിന്മേലിരുൾ മാത്രം,അനക്കമറ്റ പാതിരാഅക്കരയ്ക്കു കടത്താനാ-യാളില്ലാ വള്ളമൂന്നുവാൻതനിച്ചുതുഴയാമെന്നതീരുമാനമെടുത്തു ഞാൻഒഴുക്കിൻ ചുളിവിൽക്കുത്തി-ത്തെന്നിയാറുമുറിക്കവേഇക്കരയ്ക്കു കടക്കാനാ-യൊരാൾ കട്ടയിരുട്ടിൽനിന്നിരുകൈകളുയർത്തുന്നു-ണ്ടാരാണവ്യക്തമാമുഖം.കാത്തിരുന്നതുപോൽ, വള്ള-പ്പടി കേറിയിരുന്നയാൾഒന്നും നോക്കാതെ പിന്നോട്ടേ-ക്കൊന്നുകൂടെത്തുഴഞ്ഞു ഞാൻ.കടമ്പു ചാഞ്ഞു നിൽക്കുന്നകടവിൽക്കൊണ്ടിറക്കവേപടർന്ന മിന്നലിൽക്കണ്ടൂകടത്തുകാരനാണയാൾ.മുഖത്തേക്കൊന്നു നോക്കാതെമുട്ടറ്റം നീരിലേക്കയാൾഇറങ്ങി വേഗമെങ്ങോട്ടോനടന്നുനീങ്ങി മാഞ്ഞുപോയ്.വീണ്ടുമക്കരെയെത്തുമ്പോൾഓരോവട്ടവുമിങ്ങനെപലരും കാത്തുനിൽക്കുന്നുതുഴഞ്ഞൂ പകൽ തേടി ഞാൻ.രാവൊടുങ്ങുന്നതേയില്ല,പകരം…