Category: ലോകം

വിഷുക്കണി

രചന : സി. മുരളീധരൻ ✍ വിഷു വരുന്നൂ മേട മൊന്നി- നുഷസ്സിനന്ന്ദോഷ മകലാൻ കാണണം കണികണിയൊരുക്കൽ ഭംഗിയാക്കേണം.കർണ്ണികാരം ചാർത്തിനിൽപ്പൂസ്വർണ്ണവർണ്ണ ശോഭയോടെകണ്ണനെക്കാണാനെങ്ങും കിങ്ങിണിപ്പൂക്കൾഓട്ടുരുളിയിൽ അരി മണികൾ കസവുമുണ്ട് കൊന്നപ്പൂക്കൾനാട്ടുകൃഷിയിലെ കായ്കനികൾ സ്വർണ്ണഹാരങ്ങൾചന്ദനത്തിൻ്ധൂപ സൗരഭ മെങ്ങുമെങ്ങും പരക്കുമ്പോൾനിലവിളക്കിൽ നിറതിരികൾ നിന്ന് കത്തുമ്പോൾകൺ തുറക്കെ…

ഓൺലൈൻ സൗഹൃദങ്ങൾ

രചന : ആർ രാജ് ✍ ഓൺലൈൻ സൗഹൃദങ്ങൾ പലപ്പോഴുംഅപരിചിതരുടെ നിഴലിൽ തന്നെയാണ് ജനിക്കുന്നത്…യാഥാർത്ഥ്യത്തിൽഒരു വിരൽപാട് മാത്രം അകലെയായിരുന്നാലും,“നിരസിക്കപ്പെടുമോ” എന്ന ചെറിയ ഭീതിനമ്മളെ പിന്തിരിപ്പിക്കും—പറയാതെ പോകുന്ന വാക്കുകൾ,നീട്ടാതെ പോകുന്ന കൈകൾ…പക്ഷേ ഇവിടെസ്ക്രീനിന്റെ മറവിൽ,ഹൃദയം അല്പം ധൈര്യമായി മാറും…പ്രതികരണങ്ങൾ നേരിട്ട് വേദനിപ്പിക്കില്ലെന്നഒരു ചെറിയ…

എന്റെ കണ്ണിമ ദൂരത്തിൽ തന്നെയുണ്ട് നീ….

രചന : നുസൈബ സുലൈമാൻ ✍ എന്റെ കണ്ണിമ ദൂരത്തിൽ തന്നെയുണ്ട് നീ……നിന്റെ കണ്ഠത്തിലെ ഗദ്ഗദം ഇവിടെ എന്റെ നെഞ്ചിൽ പ്രതിധ്വനിക്കുന്നുണ്ട്…നോവുകളുടെ അസ്ത്രങ്ങളേറ്റു നീ വീഴുമ്പോൾ….മരണത്തിലേക്ക് നീ തോണി തുഴയുമ്പോൾ….നിന്റെ കണ്ണുകൾക്ക് മുൻപിൽ ഞാനുണ്ടാകും…മരണത്തിന്റെ തണുപ്പ് നിന്റെ കൈവിരലുകളിൽപടരുമ്പോൾ ….എന്റെ ആത്മാവിന്റെ…

നടന്നുതീർത്ത വഴികൾ

രചന : റുക്‌സാന ഷമീർ ✍️ ജീവിതയാത്രയിലെനടന്നുതീർത്ത വഴികളിൽആനന്ദിപ്പിച്ച വഴിയോരങ്ങളെനെഞ്ചോടു ചേർത്തതുപോലെ…..നൊമ്പരപ്പെടുത്തിയവഴിയോരങ്ങളെയുംനെഞ്ചോടു ചേർത്തുതാലോലിക്കാറുണ്ട്ആ വഴിയോരങ്ങളാണല്ലോ…..ജീവിതത്തിന് കരുത്തുറ്റഅടിത്തറ നിർമ്മിച്ചു തന്നത്….!!സ്നേഹവും പരിഗണനയുംനൽകിയ മനുഷ്യരെഹൃദയത്തിൽ സൂക്ഷിച്ചു വെച്ചതുപോലെ…..അവഗണനയും വേദനകളുംനൽകിയ മനുഷ്യരെയുംഹൃദയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്…..ആത്മാർത്ഥ സ്നേഹത്തിന് മൂല്യംകൽപ്പിക്കാത്ത അവരാണല്ലോജീവിതം ഗർത്തങ്ങൾ നിറഞ്ഞതാണെന്ന്പഠിപ്പിച്ചു തന്നത്….!!അപ്പോൾ അവരെയും എങ്ങനെയാണ്മറക്കാൻ…

കാരണം

രചന : അൻസൽന ഐഷ ✍️ എന്തുകൊണ്ടാവുംഒരുപാടിഷ്ടപ്പെട്ട ആളുകളെപെട്ടെന്ന്നമ്മൾ വെറുക്കാൻ തുടങ്ങുന്നത്?ഒരു നോട്ടംകൊണ്ടുപോലുംവെറുപ്പ് പ്രകടിപ്പിക്കാതെഎപ്പോഴും ചേർത്തുനിർത്തിയിരുന്നചില മനുഷ്യരെ ഒട്ടുംസഹിക്കാൻപറ്റാതെ വരുന്നത്കാരണമില്ലാതെയാകുമോ?കാരണം..അതില്ലാതെ എന്തെങ്കിലുംകാര്യമുണ്ടാകുമോ?ചേർത്തുപിടിച്ച് തഴുകിയകൈകൾ ബലക്ഷയമെന്നോണംഊർന്നുവീഴുമ്പോൾവല്ലാതെ ഉള്ളു പിടയുംഎന്തുപറ്റിയെന്നോർത്ത്.എന്നാൽ…അകൽച്ചയുടെആദ്യപടിയെന്നോണംഅഭിനയചക്രവർത്തിയാകാനുള്ളതയ്യാറെടുപ്പെന്ന്തിരിച്ചറിയുന്നത്വൈകിയെത്തുന്നവിവേകത്തിലൂടെമാത്രം.കാലമുരുളുമ്പോൾകാരണങ്ങൾ ഒരുകുന്നോളം മുന്നിലെത്തുന്നആ പ്രതിഭാസത്തിലൂടെവെറുപ്പ് അതിന്റെപരകോടിയിലെത്തുമ്പോഴല്ലേസഹനത്തിനുംഅതിരുണ്ടെന്നു തിരിച്ചറിയുന്നത്.അതേ..ഒരുകാരണവുമില്ലാതെഒന്നുമുണ്ടാവില്ലെന്നതുപോലെജീവനായിക്കരുതിയപലതും ചവറ്റുകുട്ടയിൽസ്ഥാനം പിടിക്കുന്നതുംഇങ്ങനൊക്കെതന്നെയാ.

സപ്തപർണി

രചന : സജീദ്ആയങ്കി ✍️ 𝕍𝕠𝕝𝕦𝕞𝕖◾◾◼️⬛⬛നബീസയെ പതിനാറാംവയസിൽനിക്കാഹ് ചെയ്തയക്കുമ്പോൾഅവളുടെ ശബ്ദം ഫുൾപവറായിരുന്നു ,𝕍𝕠𝕝𝕦𝕞𝕖◾◾◼️◼️⬛⬛1️⃣0️⃣0️⃣പിന്നെയത്..എന്റെ അയലത്തെ വീട്ടിലെമരുമകളായ നബീസയെ ഞാൻഎന്റെ മുറിയിലെ ജാലകംവഴി എത്തിനോക്കുമ്പോൾഅവളെ തിരുകിക്കയറ്റിയപച്ചനിറമുള്ള നൈറ്റിയിൽഎന്നുമവളൊരു വീടിനെചുമന്നു തളരുന്നതും കാണാം,കോലം കണ്ടാൽ ഏതോഅപൂർവ സസ്യയിനത്തിൽപ്പെട്ടപച്ചിലയാണെന്ന് തോന്നും.കൂടെയവളുടെ മൂളിപ്പാട്ടും കേൾക്കാം.𝕍𝕠𝕝𝕦𝕞𝕖◼️◼️2️⃣0️⃣എന്റെ ഉമ്മച്ചിയുംനല്ല പാട്ടുകാരിയായിരുന്നു,മരിക്ക്ണ…

ഈസ്റ്റർ കവിത

രചന : ജോർജ് കക്കാട്ട് ✍ ആകാശത്തുനിന്ന് സൂര്യൻ ശക്തമായി അസ്തമിക്കുന്നു,ജനക്കൂട്ടത്തിനിടയിൽ കർത്താവായ യേശു നടക്കുന്നു,അവന്റെ ശിഷ്യന്മാർ വീണ്ടും അവനെ വളയുന്നു,അവനെക്കാൾ നന്നായി ആരും അവരെ മനസ്സിലാക്കുന്നില്ല.പത്തുപേർ മനസ്സില്ലാതായപ്പോൾ അവൻ തർക്കം പരിഹരിക്കുന്നു,അമ്മ തന്റെ രണ്ട് പുത്രന്മാർക്കുവേണ്ടി അപേക്ഷിച്ചതിനാൽ:“കർത്താവേ, ദൈവം നിനക്കായി…

പെസഹാ വ്യാഴം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ശിഷ്യപാദങ്ങൾക്കഴുകിയി,പ്പാരിനാ-യെളിമത,ന്നാർദ്രമാം ചിന്താമലർസ്മിതം-നൽകിയാ,ദിവ്യമാം മനസ്സിൻ പ്രഭാമയം;സ്മരണയുണർത്തുന്നു പെസഹാ ദിനാർദ്രകം. ഉദ്ബോധനത്തിന്റെയൊരു ദിവ്യകവിതപോൽനവ കല്പന പകർന്നേകിയോരോർമ്മകൾഅന്ത്യയത്താഴ സ്മരണാ വിരുന്നുപോൽതങ്ങിനിൽക്കുന്നെത്ര,യണയാത്തയഴലുകൾ. തിരുശരീരം, രക്ത,മപ്പവും വീഞ്ഞുമെ-ന്നാ, ക്രമത്തിൽ നൽകിടുന്ന ചടങ്ങുകൾപരിശുദ്ധ കുർബാന സ്ഥാപനദിനവുമാ-യാചരിക്കുന്നു സഹനാർദ്രതേ, കരളുകൾ. പ്രാർത്ഥനാപൂർണ്ണമായനുഗമിക്കാം നമു-ക്കാ,ദിനസ്മരണതന്നാർദ്രച്ചിറകുമായ്ആരാധനാ…

യൂദാസിന്റെ ചുംബനം

രചന : ജോർജ് കക്കാട്ട് ✍️ മെഴുകുതിരിവെളിച്ചം നൃത്തം ചെയ്ത നിഴൽ മുറിയിൽ,പന്ത്രണ്ടുപേരും ഒത്തുകൂടി, വിധിയുടെ ഗാംഭീര്യം.അപ്പം മുറിച്ചു , വീഞ്ഞ് ഗ്ലാസ്സുകളിലേക്കൊഴിച്ചു,സ്നേഹത്തിന്റെയും വാഗ്ദാനത്തിന്റെയും വാക്കുകൾ ഉയർന്നു.യേശു കാണാത്ത ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു,ത്യാഗത്തെക്കുറിച്ചും എന്തായിരിക്കുമായിരുന്നു.എന്റെ മേശമേൽ വലതു കൈവച്ചു എന്നോട് ചേർന്നിരിക്കുന്നവൻകോഴികൂകും മുൻപേ…

പ്രേതശാല

രചന : വിനോദ് വി ദേവ് ✍️ അസ്ഥികൂടങ്ങളിൽ ചന്ദ്രനുദിയ്ക്കുന്ന,പ്രേതാലയത്തിലെ നിശബ്ദരാത്രിയിൽ,ചെന്നായക്കൂട്ടമലറുമിരുട്ടിന്റെ,കോട്ടയിൽനിന്നും വയലിന്റെ നിസ്വനം.രക്തംമരവിച്ചുപോകും ഡിസംബറിൻശൈത്യങ്ങളിൽക്കാറ്റ് ദ്രംഷ്ട്രകൾ നീട്ടവെ,പാതിരാക്കോട്ടയിൽനിന്നിപ്പോളാരാണ്,പാപഗീതങ്ങളുയർത്തിയുലാത്തുന്നു. ?ഏതോ കൊടുങ്കാറ്റു മുജ്‌ജൻമശാപത്തിൻതീയുലയിൽപ്പെട്ടു വേകുന്നമാതിരി,പാപത്തറയിൽ തലചായ്ച്ച കന്യകവാൾത്തലയിൽപ്പെട്ടലറുന്ന മാതിരി,ഭൂമിയെ വേൾക്കുവാൻവന്ന പിശാചിന്റെആദിരാത്രിക്കടൽപ്പൊള്ളുന്ന മാതിരി,നിത്യനരകത്തിൽനിന്നുയിർക്കൊള്ളുന്നുനീചസംഗീതച്ചിറകടിയൊച്ചകൾ.ഇന്നുനിലാവിന്റെ കണ്ണുകൾ കയ്ക്കുമ്പോൾ,തോരാമഴയിൽ മുറിവുകൾ തിങ്ങുന്നു,എന്നോ മരിച്ചുമരവിച്ച ഗായികഇന്നും…