Month: March 2025

മണ്ണ്

രചന : മോഹൻദാസ് എവർഷൈൻ ✍ പലവഴികൾ താണ്ടി,പല മലകൾ ചൂഴ്ന്ന്,പാടത്തിൻ നെഞ്ച്പിളർന്ന്,പുതുവഴിതേടിവന്ന മണ്ണിന്ന്പലനിറം,പല ജാതി.നിറം മറന്ന്, കുലം മറന്ന്പുതുവഴിയൊരുക്കാൻപുണരും മണ്ണിനോട്,കുടിയിറക്കി, കുടില്പോയവർ ചോദിക്കുന്നുഈ മണ്ണ് ആരുടേതാണ്?.ഈ മണ്ണിന് മതമുണ്ടോ?.ഈ മണ്ണിന് ഭ്രാന്തുണ്ടോ?.പുതുവഴിയുടെ വയറ്നിറയ്ക്കാൻ..കുടിയാന്റെ മണ്ണും,അടിയാന്റെ മണ്ണും,അയിത്തം പറയാതെ,വാരി പുണർന്നു കിടന്നു.ഇന്നലെ…

ടി യു പിഡബ്ല്യുഎച്ച് ഡയറക്ടർ ഹാനസ് നാഡലിംഗിർ അന്തരിച്ചു .

എഡിറ്റോറിയൽ ✍ ഓസ്ട്രിയ വിയെന്ന : ഹാനസ് നാഡലിംഗിർ വളരെ പെട്ടെന്ന് നമ്മെ വിട്ടുപോയ ഹാനസ് നാഡലിംഗിർ , വളരെ ദുഃഖത്തോടെയാണ് ഞങ്ങൾ നിങ്ങളോട് വിടപറയുന്നത്. ഗുരുതരമായ രോഗത്തിനെതിരെ ദീർഘവും ധീരവുമായ പോരാട്ടത്തിനൊടുവിൽ, വെറും 65 വയസ്സുള്ളപ്പോൾ, വയോജന കേന്ദ്രങ്ങളുടെയും നഴ്സിംഗ്…

നിന്നിലേക്ക് സഞ്ചരിക്കും മുൻപേ

രചന : ജിഷ കെ ✍ നിന്നിലേക്ക് സഞ്ചരിക്കും മുൻപേഞാൻ ചുരുക്കം ഏഴ് ജന്മ മെങ്കിലുംജീവിച്ചു തീർത്തിരി ക്കണം..ആദ്യ ജന്മത്തിൽ ഞാൻ ഒരു പുഴ യായി മാറിയേക്കും..ഒഴുക്കുകളെ അടക്കി പ്പിടിച്ച്ഏറ്റവും ശാന്തമായവിധം കടൽ ച്ചുഴികളെഹൃദയത്തിലേറ്റുന്ന ഒന്ന്…രണ്ടാം ജന്മത്തിൽതീർച്ചയായും ഞാൻ ഒരു കവി…

🟦 ചെറുകഥ : അവൻ

രചന : ശ്രീകുമാർപെരിങ്ങാല.✍ “എടീ.. നിർമ്മലേ.. എന്തെങ്കിലുമെടുത്തുവെച്ചൊന്ന് പഠിക്കടീ പെണ്ണേ.. എൻ്റെ ദൈവമേ ഇവള് പത്താക്ലാസ് എങ്ങനെ കടന്നുകൂടുമെന്ന് ആർക്കറിയാം.” ഒരുകാലത്ത് അമ്മയുടെ സ്ഥിരം പല്ലവിയായിരുന്നു ഇത്. ഇതു കേൾക്കേണ്ട താമസം അച്ഛനും തുടങ്ങും വഴക്കുപറയാൻ, ഒരു വക പഠിക്കാത്ത മണ്ടി.…

പ്രണയം….. ഒരു പുനർവിചിന്തനം

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ എന്തും പങ്കുവയ്ക്കാൻ തോന്നുംഒരു മുറി മിഠായിയായാലുംനോട്ടുപുസ്തകം ചിന്തിയ താളുകളായാലുംപേനയോ പെൻസിലോ ആയാലും…….കണ്ണു തുറന്നു പിടിച്ച്സ്വപ്നം കാണാൻ കഴിയുംസ്വപ്നത്തിൽ അവൾ മാത്രമായിരിക്കുംപിൻകാഴ്ച്ചയായി മുന്തിരി തോപ്പുകളുംതാജ്മഹലുമുണ്ടാകുംഎന്തിനേയും എതിരിടാമെന്നആത്മവിശ്വാസമുണ്ടാകുംപ്രാധാന വില്ലൻ അവളുടെഅച്ച്ചനോ ആങ്ങളയോ ആയിരിക്കുംഅതാണല്ലോ ലോക നിയമംചിന്തകളിൽ വികൃതി കുരങ്ങന്മാർഅങ്ങുമിങ്ങുംചാടിത്തിമിർക്കുംഇത്തരുണത്തിൽകാമ്പുറ്റ…

കരുണവറ്റുന്ന കൗമാരം

രചന : സഫീലതെന്നൂർ✍ കരുണ വറ്റുന്നൊരീ മക്കളായി മാറുവാൻകാര്യമെന്തെന്നറിവതുണ്ടോ?കുഞ്ഞായിരിക്കുമ്പോൾ കുഞ്ഞിൻ ലളിനഅധികമായി മാറുന്നത് ഓർമയുണ്ടോ?കരയുന്ന നേരത്ത് കരച്ചിൽ മാറ്റാൻചോദിക്കുന്നതെന്തും കൊടുക്കാറുണ്ടോ?കുട്ടികൾ വാശിപിടിക്കുന്ന നേരത്ത്കളിയായി കരുതി ചിരിക്കുന്നവരുണ്ടോ?ഇന്നു വളരും മക്കൾക്കാർക്കെങ്കിലുംവീട്ടുജോലികൾ വല്ലതുമുണ്ടോ?കുട്ടികൾ കൗമാരമെത്തിയാലുംഅച്ഛനും അമ്മയ്ക്കും കുഞ്ഞു വാവയല്ലേ?കുഞ്ഞു കുട്ടികൾ കുസൃതി കാട്ടുന്നതുംനോക്കി ചിരിപ്പതും…

ഐഡൻറിറ്റി

രചന : കെ.ആർ.സുരേന്ദ്രൻ✍ നീണ്ടൊരു ദേശാടനത്തിൽപല കടവുകളിലായിഇമ്മാനുവൽഊരും, പേരും,തന്തേം, തള്ളേം,സ്വന്തങ്ങളേം,ബന്ധങ്ങളേംമറന്ന് വെച്ചു.ഒരജ്ഞാത നഗരതീരത്തണഞ്ഞപ്പഴേക്കുംഅയാളുടെ ബോധംവേളാങ്കണ്ണിമാതാവിന്റടുത്തേക്ക്തീർത്ഥാടനത്തിന്തിരിച്ചിരുന്നു.റെയിൽവേ കോളനിയുടെവാതിൽക്കൽവെട്ടിയിട്ടവാഴ പോലെ അജ്ഞാതൻവിലങ്ങനെ കിടന്നു.റെയിൽവേ സ്റ്റേഷനിലേക്ക്ഒരു ചാൺ വയറ്നിറക്കാൻതീവണ്ടി പിടിക്കാൻമരണപ്പാച്ചിൽനടത്തിയവർക്ക്പുലരിക്കണിയായിഅജ്ഞാതൻ.അജ്ഞാതനെത്തുറിച്ചു നോക്കിസാലാ ഭേൻചോദ്,ബവഡ,എന്തോ,ഏതോ എന്നൊക്കെ തുപ്പിഉറക്കെഅവരോട് തന്നെ പുലമ്പിഅജ്ഞാതനെകവച്ച് ചാടിസ്റ്റേഷന്റെഓവർ ബ്രിഡ്ജ്ഓടിക്കയറി,പടവുകളൊഴുകിയിറങ്ങിപ്ളാറ്റ്ഫോമിലെആൾക്കൂട്ടത്തിന്റെറിസർവോയറിൽ ലയിച്ചു.തിരക്കില്ലാത്തഒരു കൂട്ടംപ്രഭാതസവാരിക്കാർഅജ്ഞാതന് ചുറ്റുംകൂട്ടം…

നാരീധർമ്മം!

രചന : രഘുകല്ലറയ്ക്കൽ..✍ കാപാലികൻ അന്ധനായ് പിഞ്ചു പൈതലെ,കടന്നാക്രമിച്ച, കാമാക്രാന്ത ക്രൂരതയറിഞ്ഞവൾ,പരവശതയാം മകളെ,രക്ഷിപ്പതിനേറ്റു പൊരുതി,പിടഞ്ഞു വീണ പതിയുടെയുടലിൽ താണ്ഡവമാടും,അതിക്രൂരനാം നരാധമനെ നാരിയവൾ ഉറഞ്ഞുതുള്ളി,അക്രോശമോടെതിർത്തവളാർജ്ജമോടുണർന്നു.അക്രമിയെ കഴുത്തിലൊരുകയ്യാലുയർത്തി,അവശയാം പുത്രിയെ മറുകയ്യാൽ കരുതലായ്,പതിവ്രത, പത്നിയിവളിൻ പ്രതികാരവാഞ്ഛയറിഞ്ഞു,പ്രതിയോഗിയവൻ, കൈക്കരുത്തിലാഞ്ഞു പിടഞ്ഞു,കരുതലാൽ പതിയെ നെഞ്ചോടുചേർത്തും, പൈതൽ,കൗതുകമാ,മമ്മതൻ ചെയ്തി മിഴിവാൽ…

പെൺമുലകളും ആൺ നോട്ടങ്ങളും.

രചന : റിഷു✍ നിങ്ങൾ കേട്ടിട്ടുണ്ടോ..?മുലപ്പാൽ കിട്ടാതെ പിടഞ്ഞു കരയുന്നഒരു പിഞ്ചുകുഞ്ഞിന്റെ ഹൃദയം നുറുങ്ങുന്ന നിലവിളി..!അത് കേട്ടിട്ട് ഒരു തുള്ളി മുലപ്പാൽ കൊടുക്കാനാവാതെ നെഞ്ച് പൊട്ടി തേങ്ങുന്ന ഓരോ അമ്മമാരുടെയും നെഞ്ചിടിപ്പ്..!ഇല്ലെങ്കിൽ നിങ്ങളത് അറിയണം..!!കാരണം.. നിങ്ങളും ഒരമ്മയുടെ വയറ്റിൽ കിടന്ന് അതെ…

ഇങ്ങനെയും

രചന : പണിക്കർ രാജേഷ് ✍ മീനമാസത്തിലെ ചൂടരിച്ചീടുവാൻമെല്ലിച്ച കൈപ്പടം ചൂടി,മലിനമാംമുണ്ട് തെരുപ്പിടിച്ചുകൊണ്ട്മണ്ടിയടുക്കുന്ന ദേഹം! കായബലമുള്ള കാലങ്ങളത്രയുംകാത്തുസൂക്ഷിച്ചു കുടുംബം.കാന്ത കളമൊഴിഞ്ഞേറെക്കഴിയാതെകലിതുള്ളിയോടിച്ചു മക്കൾ! “അച്ഛൻ ചുമച്ചുതുപ്പുന്നൊരാ അങ്കണംആതുരരാക്കുമെല്ലാരേം”.ആദ്യം പറഞ്ഞതോ അരിയിട്ടുവാഴിച്ചആദ്യസുതന്റെ കളത്രം. ഉന്നതനായിക്കഴിഞ്ഞ രണ്ടാമനോഊര വളഞ്ഞവനച്ഛൻ!ഊരിൽ പ്രമാണികൾക്കൊപ്പം നടക്കുവാൻഉന്നതിയത്ര പോരത്രേ! ആരുമറിയാത്ത, ആലംബമില്ലാത്ത,അപരിചിതരുടെ…