Month: March 2025

പെണ്ണിന് മാത്രമായി എന്താണുള്ളത്?

രചന : റിഷു ✍ പതിവ് പോലെ മോളെയും കൂട്ടിവൈകുന്നേരത്തെ നടപ്പിനുഇറങ്ങിയതാണ് ദേവി..എങ്ങോട്ട് ആണെന്ന്ദേവിക്കു അറിയില്ല..!മോള്‍ പറയും പോലെ..അല്ലെങ്കില്‍ ഭര്‍ത്താവു പറയും പോലെ..ആഗ്രഹങ്ങളും ലക്ഷ്യങ്ങളുംഎന്നോ നഷ്ടമായതാണ് ദേവിയ്ക്ക്..ചരട് പൊട്ടിയ പട്ടം പോലെകാറ്റിനൊപ്പം പറന്നു പറന്നു..പുതിയ ഫ്ലാറ്റിന്റെ പണി നടക്കുന്നതിനാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയാകെപൊടി…

മനസ്സിലൊരീണം

രചന : രമണി ചന്ദ്രശേഖരൻ ✍ പുലരിപ്പൂവിൻ ചുണ്ടിലൊരീണംപാടുവതാരാണ്എൻ മണിവീണയിൽഈണം മീട്ടാൻ വന്നതുമാരാണ്കാതിലൊരീണം പാടിയകന്നത്പൂങ്കുയിലാണെന്നോഅനുരാഗത്തിൻ തേൻമൊഴിയായികാറ്റലമൂളിയതോമേലേ മാനച്ചിറകുകൾ മെല്ലെകുളിരുകൾ നെയ്യുമ്പോൾകാറ്റത്തൂഞ്ഞാലാടി വരുന്നത്ചാറ്റൽ മഴയാണോമനസ്സിനുള്ളിൽ താളം തുള്ളുംകവിതകളൊഴുകുമ്പോൾമഴയായി വന്നെന്നുള്ളു നിറച്ചതുംകനവുകളാണെന്നോമഴവിൽപ്പൂങ്കുട ചൂടിയൊരുങ്ങിആരോ പോകുന്നുഎന്നിടനെഞ്ചിൽ മേളത്തിൻ്റെതകിലുകളുണരുന്നുപ്രിയനേ നീയെന്നരികിലണയാൻകൈവള കൊഞ്ചുമ്പോൾസരിഗമപാടി കാൽത്തള വീണ്ടുംമഴയായ് പെയ്യുന്നു.

രൂപാന്തരം

രചന : ഷിഹാബ് സെഹ്റാൻ ✍ ഉയരങ്ങളിൽ നിന്നുംതാഴേക്ക് പതിക്കുമ്പൊഴുംചിന്തിച്ചിരുന്നത്വീണ്ടുമെനിക്കെങ്ങനെവിശുദ്ധനാകാം എന്നതായിരുന്നു.എൻ്റെ കളങ്കമില്ലായ്മയുടെതിളങ്ങുന്ന അങ്കികളെല്ലാംനിങ്ങൾ അഗ്നിക്കിരയാക്കിയിരുന്നുവല്ലോ!എൻ്റെ അതീന്ദ്രിയസഞ്ചാരങ്ങളുടെകമനീയ പാദുകങ്ങളെല്ലാംനിങ്ങൾ അൾത്താരയുടെവാതിലുകളാക്കി മാറ്റിയിരുന്നുവല്ലോ!എൻ്റെ വിചിത്രവെളിപാടുകളുടെതൂവലുകളെല്ലാം നിങ്ങൾകത്തിയാൽ കണ്ടിച്ചു കളഞ്ഞിരുന്നുവല്ലോ!ഒരുറക്കത്തിനപ്പുറം കാഫ്കയുടെഗ്രിഗർ സാംസയെപ്പോലെരൂപാന്തരം സംഭവിച്ച്തസ്ക്കരനായ് മാറി ഇരുൾനിറമുള്ളഈ കരിങ്കൽക്കോട്ടയുടെ താഴ്കള്ളത്താക്കോലിട്ട് തുറക്കാൻകിണഞ്ഞ് ശ്രമിക്കുമ്പൊഴുംവീണ്ടുമെങ്ങനെ വിശുദ്ധനാവാമെന്ന്മാത്രം…

സിദ്ധുവും മാപ്രകളും

രചന : രാഗേഷ് ✍ ബുദ്ധൻ ദൈവമായതിന്റെ പിറ്റേന്നാണ്മാപ്രകളിൽ ഒരുത്തൻ അത്തിമരത്തിൽകൊത്തിപിടിച്ചു കയറിധ്യാനബുദ്ധന്റെ പൂർവ്വനാമംസിദ്ധാർത്ഥനെന്നാണെന്നുംപൂർവാശ്രമത്തിൽഅദ്ദേഹത്തിന് പുട്ടും കടലയുമായിരുന്നുപ്രിയമെന്നതും കണ്ടെത്തിയത്.സിദ്ധാർത്ഥനെ സിദ്ധു എന്ന്വിളിക്കാനുംമാത്രം സൗഹൃദമുണ്ടായിരുന്നഒരുവനുമായിപഴയ ക്ലാസ്സ്‌ മുറിയിലെപിൻബഞ്ചിൽ ഇരുന്നുള്ളഒരു തത്സമയ ഇന്റർവ്യൂഅത്യാവശ്യം റീച്ച് ഉണ്ടാക്കിയിരുന്നു.സിദ്ധാർത്ഥൻ ഒരിക്കൽ എറിഞ്ഞുവീഴ്ത്തിയ മാങ്ങയുടെ അണ്ടിആ സുഹൃത്ത് ഇപ്പോഴുംഭദ്രമായി…

“ഉൾത്തുടി “

രചന : രാജു വിജയൻ ✍ കരളുതുടിക്കുന്നേൻ.. പെണ്ണേഉയിരു പിടക്കുന്നേൻ..കദനക്കടലല പോലെ നീയെൻഉള്ളിൽ നിറയുന്നേൻ…വെയിലു കനക്കുന്നേൻ.. പെണ്ണേനിഴലു മറയുന്നേൻ..വേദന പൂക്കും മാനസമെന്നിൽനിന്നെ തിരയുന്നേൻ..ആധിയുരുക്കുന്നേൻ… നെഞ്ചിൻതാളമിടറുന്നേൻ..വ്യാധി പെരുത്തൊരു ജന്മം മണ്ണിൽശാന്തി തിരയുന്നേൻ…മോഹമലയുന്നേൻ.. വാനിൽമേഘമുണരുന്നേൻ..കാത്തിരിപ്പിൻ വേദനയാലെൻകണ്ണു കലങ്ങുന്നേൻ…എന്തിനു വെറുതെ നീയെൻ ചിന്തയിൽനിന്നെ വരച്ചിട്ടു..എന്തിനു മായക്കണ്ണാലെന്നെനിന്നിൽ…

ബാലൻ മാമൻ

രചന : പൂജപ്പുര ശ്രീകുമാർ ✍ ശാന്തികവാടത്തിലെ അറകളിൽആൽമാക്കൾക്ക് മാത്രംപരമ ശാന്തി കണ്ടു ഞാൻശാന്തി തൻ പുക ഉയരുന്നത് കണ്ടു ബാലൻ മാമനെ കാണാനായിചേതനയറ്റ വിങ്ങുന്ന മനസ്സോടെഇരുട്ടിനെ നോക്കി നിന്നുശാന്തി കവാടത്തിന്റെ ഇടവഴിയിൽ കവാടത്തിൻ ഇടവഴികളിൽനിറയെആൽമാക്കളെ കണ്ടുമക്കളെ കാണാനായി മാത്രംകൺതുറക്കുന്നത്കണ്ടു ഞാൻ…

ആറ്റുകാൽ പൊങ്കാല ..

രചന : ആന്റണി മോസസ് ✍ ആറ്റുകാൽ പൊങ്കാല ദിനത്തിൽ ആറ്റുകാലമ്മയെ കുറിച്ചെഴുതാം….ആറ്റുകാൽ ഭഗവതി ക്ഷേത്രം ….കുംഭ മാസത്തിലെ പൂരം നാളും പൗർണ്ണമിയും ഒത്തു വരുന്ന ദിനമാണ് ..സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ,ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല…

ചുമടുതാങ്ങി

രചന : ബി സുരേഷ് കുറിച്ചിമുട്ടം ✍. നാട്ടുവഴിയോരത്തുനാലാളറിയെ,ഞെളിഞ്ഞുനിന്നൊരെൻ കാലം.നാടും നഗരവുമെല്ലാം മാറിമറിഞ്ഞു,നാശമില്ലാതിന്നുമങ്ങനെ നിന്നിടുന്നുഞാൻ! അന്നത്തെയൊരാക്കാലമോർത്തീടുകിൽ,അകലത്തെ പട്ടണം പൂകുവോർ;അന്നംതിരഞ്ഞുപോകുവോർകാൽനടയായ്.അവരിൻഭാണ്ഡമെൻത്തോളിൽതാങ്ങിയകാലം! നാട്ടിനിർത്തിയ രണ്ടുകരിങ്കല്ലിൽ,നന്നേമലർന്നു കിടന്ന മറ്റൊരുകല്ലു ഞാൻ.ചുമടെടുത്തുതളർന്നവർക്കത്താണിയായവൻ,എൻ പേരല്ലോചുമടുതാങ്ങി! നന്മകളന്നു നിറഞ്ഞു പൊഴിയും നാട്ടുവഴികളിൽ,തിന്മകളിന്നു തിളച്ചു മറിയും ഓരോവഴികളിൽ!ഉള്ളവനില്ലാത്തവനേകിയിരുന്നൊരുകാലംഉള്ളവനിന്നു ഇല്ലാത്തവനെയില്ലാതാക്കുംകാലം! ലോകം മാറി…

പാറു തള്ള

രചന : ഉണ്ണി കെ ടി ✍. എൽ പി സ്കൂളിൽ പഠിക്കുമ്പോൾ വഴിയിൽ ഭയപ്പെടുത്തുന്ന ഒന്നുമുണ്ടായിരുന്നില്ല, പാറുത്തള്ളയെ മറവു ചെയ്യുന്നത് കാണുവോളം!ഒന്നാംക്ലാസിലെ ബ്ലാക് ബോർഡിന് താഴെ ഇട്ടിട്ടുള്ള ബഞ്ചിലെ ഒന്നാമനായിരുന്നു ഞാൻ. പ്രസ്തുത സീറ്റിന് പിറകിൽ ഒരു ജനാലയുണ്ടായിരുന്നു. അതിലൂടെ…

സഫലമീ യാത്ര

രചന : അനൂബ് ഉണ്ണിത്താൻ ✍. സ്വപ്നങ്ങൾ നെയ്ത്തു നിർത്തിഞാൻ കഴിഞ്ഞകാലത്തിൻസ്മരണയിൽവിശ്രമം കൊള്ളവേ … ഏകനായേറേ കരുണയാലെന്റെകിനാവാതിൽ മുട്ടിപൂപ്പുഞ്ചിരിതൂകി നിന്ന രാഗമേയെന്തുനാമം ചൊല്ലി വിളിപ്പൂ ഞാൻ .. ഇനിയൊരാഗമനമാരേയും കാത്തതില്ലയെന്നതോ മറ്റൊരൽഭുതംപൂണ്ടു നിന്നാനനംകണ്ടമാത്രയിൽ… ഇത്രമാം വശ്യമാർന്നതുംപിന്നിത്ര കരുണാരൂപവുംകണ്ടതില്ലയിന്നേവരേ നിശ്ചയം… എത്ര വായിച്ചാലും…