Month: July 2025

മോഹം

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. നാട്ടുപാതതാണ്ടിയിന്നൊരു സവാരിപോകേണംഇരുചക്രമാമീസൈക്കിളിൽനാടുചുറ്റേണംനാളെയെൻ്റെകളിക്കൂട്ടുകാരെകൂട്ടിടേണംമേലെയേറിപാഞ്ഞിടാനറിയില്ലതുകഷ്ടം! വയൽനിറഞ്ഞുവിളഞ്ഞുനെൽമണികൾപാടനടുവിൻപ്പാതയിലൂടിന്നുഞാൻപാകമാകാത്തൊരിശകടമേറ്റിപ്പോകയാണ്പാതിപാതിചവിട്ടിപ്പാഞ്ഞിടുകയാണുഞാൻ! പുലരിതാണ്ടിവന്നിടേണമീ പ്പാതയിൽനാളെനേരമേറിപ്പോയീടുകിൽ വെന്തുപോകുംദേഹംവെയിൽമൂത്തുമൂത്തു ചൂടേറിപ്പോയിടുന്നുകരുതണംനാളെക്കുടിനീരുമായിവന്നിടാം! ഇടച്ചവിട്ടുമാറ്റി,യിരുന്നുച്ചവിട്ടി നീങ്ങണംഇനിധൈര്യമേറിടുന്നുണ്ടെന്നിലേറെയായ്വീണുരുണ്ടുമുറിഞ്ഞുപാടുമാഞ്ഞിടുമല്ലോമോഹമുള്ളിൽ മുളച്ചുപൊന്തിത്തളിർത്തു! എത്രകഠിനമെങ്കിലും വിട്ടുപോകുകില്ലതട്ടുമുട്ടുശീലമായൊട്ടുനാളായതിൻമട്ടുമാറിതട്ടുമറന്നുമുട്ടൻവണ്ടിയിലേറിഒട്ടുനാളിൻമോഹമതെല്ലാമിന്നുസ്വന്തമായ്!!

വിപ്ലവ വീറിന് പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ ചിതയൊരുങ്ങും.

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാള്‍. പുന്നപ്ര-വയലാർ രക്തസാക്ഷികളും മുതിർന്ന പാർട്ടി നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. എസ് യു ടി ആശുപത്രിയില്‍ നിന്നും…

വി എസ്സ്അണയാത്ത വിപ്ലവ ജ്യോതിസ്സ്

രചന : മംഗളൻ. എസ്✍️. ചെങ്കൊടിയേന്തിയ തൊഴിലാളിയാണു നീപണിശ്ശാലയിൽ തൊഴിലാളി നേതാവുനീസ്വാതന്ത്ര്യസമര രാജ്യസ്നേഹിയാണുനീപുന്നപ്ര വയലാർ സമരസേനാനി നീഅതിക്രൂര മർദ്ദനങ്ങൾക്കിരയായി നീഇതിഹാസ സമര ചരിത്ര സ്രഷ്ടാവ് നീകാർക്കശ്യം വെടിയാത്ത കമ്യൂണിസ്റ്റാണുനീഅഭിവക്തകാലം മുതൽക്കുനേതാവുനീജനകീയ ജനാധിപത്യ വക്താവുനീഇടതുപ്രസ്ഥാന സംഘാടകനായി നീഇടതുപക്ഷത്തിൽ കരുത്തനാണെന്നും നീമതേതരത്വത്തിലടിയുറച്ചെന്നും നീഉജ്വല വിപ്ലവ…

ഞാനെന്ന കാറ്റ്

രചന : ശിവദാസൻ മുക്കം ✍ ഞാനെന്ന കാറ്റ്മേഘങ്ങൾ പറക്കുന്നുണ്ടു.കാറ്റിനെ ഭയന്നൊളിക്കാനൊരിടംകാണുന്നില്ല.ചില്ലകൾ ഒടിക്കുന്ന കാറ്റ്.മരം കടപുഴകി നിലം പറ്റികിളി കുഞ്ഞുങ്ങൾ കാറ്റിലേറി മരണംവരിച്ചു.ചിറകുകൾ ഒടിഞ്ഞവപറക്കുന്നതെങ്ങനെ.കാറ്റിനെ തടയാൻ കഴിയില്ലെന്ന് മലകൾ.മലകൾ തീർത്തും മൊട്ടയടിച്ചിരിക്കുന്നു.ഞാനെവിടെ തങ്ങും.കരിമേഘങ്ങൾ വഴിമാറി ഒഴുകിഒരു വിദ്യുത് പ്രഭ കരിക്കുന്നതാരുടെ കുടിലാവാം.ആലിപ്പഴം…

മഷിയിൽ അലിഞ്ഞുപോയ ആത്മാക്കൾ

രചന : കഥ പറയുന്ന ഭ്രാന്തൻ ✍ ഇന്നലെ രാത്രിയിലും ഞാനൊരു നിലവിളി കേട്ടു. അത് അച്ചടിമഷി പുരണ്ട കടലാസുകളിൽ നിന്നായിരുന്നു. മലയാളത്തിന്റെ പുതിയ എഴുത്തുകാരി, ഹൃദയം കൊണ്ട് മാത്രം സംസാരിച്ചിരുന്നവൾ, ഒടുവിൽ അവളുടെ സിരകളിലെ അവസാനത്തെ വാക്കും വറ്റിച്ച് മരണത്തിലേക്ക്…

ദേശസ്നേഹമില്ലാത്തവർ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ ദേശപ്പുലരികളഞ്ചിതമണഞ്ഞുദിനകരകുലമതുപ്രസരിതമായിദാനവരായുംമാനവരായുമേവരുംദിവ്യതയാർന്നൊരുസുദിനത്തിൽ. ദേശത്തായിബഹുവിധമാളുകൾദ്വേഷികളായവരുന്മത്തന്മാരായിദർശനമേകും സദ്ഗുണവാന്മാരുംദൂനമേകിയ ഗർവ്വിഷ്ഠന്മാരാലും. ദാശന്മാരും ; താരുണ്യക്കടലുംദയയില്ലാത്തയക്രൂരന്മാരാൽദുർജ്ജനങ്ങളിന്നേറുന്തോറുംദേഷ്യത്തോടെ പ്രകൃതിയുമിന്ന്. ദരിയും കാടും വള്ളിക്കുടിലുംദണ്ഡുമേന്തും ശൂരന്മാരാൽദേഹങ്ങളൊരുപടയണിയായിഭൂമിയിലവിടിവിടെ വസിക്കുന്നു. ദുരിതങ്ങളാൽ ജലമുള്ളിടമായിദാസേയരായിനിബിഢവനങ്ങളിൽദുർബലരെന്നാൽകാഠിന്യത്താൽദേവഭൂമിയിൽ രാജാസനരായി. ദ്വീപിലുമവരുടെ കഴലു പതിച്ചുദയയില്ലാതെ ദൃഷ്ടികളൂന്നുമ്പോൾദയിതഹിമാചലം കശ്യപാലയവുംദാനമഹീതലം പന്നഗകേന്ദ്രമായി. ദുഷ്ടതയേറിയ ദുരന്ധരന്മാർദിനരാത്രങ്ങൾ…

തങ്കത്തിളക്കം

രചന : പ്രകാശ് പോളശ്ശേരി ✍ വെൺതിങ്കൾരാകിയ പൊടിപോൽ തിളങ്ങിനീഅടിമുടിവെളുക്കെച്ചിരിച്ചിരിക്കെ,ഹൃദയത്തിൽ പെയ്തോരു മഴയുടെയാർദ്രഭാവത്തിലായന്നു ഞാനെൻ്റെ ,കുളിരല പെയ്ത പ്രണയം പറഞ്ഞുവല്ലോഅതുനിൻ്റെഹൃദിയിലെപുഷ്പകവാടിയിൽവിരിഞ്ഞൊരു ,അഞ്ചിതൾമന്ദാരമായി വന്നു.കരയുംതീരവും പുണരുന്ന ,പിരിയുന്ന കവിതപോൽ പിന്നെനാംഒരുപാടു നാളുകൾ കനവുകൾ കണ്ടിരുന്നു.നട്ടുച്ചപെറ്റൊരുവെള്ളിവെളിച്ചം,പിന്നെതിരണ്ടു അരുണിമച്ചാർത്തായി നിന്നനേരം,നിൻമടിത്തട്ടിൽകിടന്നുകളി പറയുന്നനേരത്തു ,കവിളിലായി നീയാദ്യംതന്നമുദ്രയോർമ്മയിലുംബിംബാധരത്തിലെശോണിമയിൽവിറച്ചൊരുനേരത്തു ,ശ്രുതിയിണക്കിയെൻവിരലുകൾമീട്ടിയസപ്തസ്വരം,നിൻരോമകൂപത്തിലും…

വിശ്വാസം എന്നത്

രചന : രാധിക പ്രവീൺ മേനോൻ ✍ വിശ്വാസം എന്നത് ഒരാളെ വിശ്വസിപ്പിക്കുക എന്നത് വെള്ളത്തിൽ വരച്ച വര പോലെ ആണ്..നിങ്ങളെ കേൾക്കാത്ത, വിശ്വാസം ഇല്ലാത്ത ഗൗനിക്കാത്ത ഒരാളിനോടും നിങ്ങൾ നിങ്ങളുടെ വിശ്വാസം വിശദീകരിക്കുവാൻ നിൽക്കരുത്അവരെ നിങ്ങൾ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയോ നിങ്ങളുടെ…

മഴ കളിക്കുമ്പോൾ

രചന : എം പി ശ്രീകുമാർ ✍ തുള്ളിക്കളിച്ചുമഴയെന്റെ മുറ്റത്തുകാൽത്തളമുത്തെല്ലാ-മൂർന്നുവീണു.പൊട്ടിച്ചിരിച്ചുമഴയെന്റെ മുറ്റത്തുകുപ്പിവളകൾകിലുങ്ങും പോലെപുത്തൻ കളികൾതുടങ്ങുന്നവ കണ്ടുമൊത്തംമുഖവുംനനഞ്ഞു പോയികണ്ടതു നില്ക്കുമ്പോ –ളാവേശമലതുള്ളിക്ഷീണം മറന്നുകളിച്ചു മഴപാവം! വിയർത്തുകിതച്ചറിഞ്ഞില്ലവിയർപ്പുംമഴയിൽകുതിർന്നു പോകെ .തുള്ളിക്കളിച്ചുമഴയെന്റെ മുറ്റത്തുകാൽത്തളമുത്തെല്ലാ-മൂർന്നുവീണു.

കുഞ്ഞു മിഥുൻ

രചന : മേരിക്കുഞ്ഞു ✍ കണ്ണീരടക്കിമരണംമൊഴിഞ്ഞുജീവനോട്ഒന്നുമേ ഞാനാ –കുരുന്നിനോട്മന:പൂർവ്വമായ്ചെയ്തതേയല്ലകളികൂട്ടുകാര-നെറിഞ്ഞിട്ടൊരുചെരുപ്പെടുക്കാൻമഴനനഞ്ഞപരന്ന തകര –മേൽക്കൂരയിൽ പദംഊന്നിയതായി –രുന്നവൻ നിവർന്ന്വഴുതിയപ്പോൾജീവനാണുള്ളിൽഉണർന്നലറി –യുരുവിട്ടത്” പിടിവള്ളി……”വള്ളിയിലൂടൊ –ഴുകിടുന്നതത്രയുംജീവനത്തിന്മധുരിമ ചേർക്കുംനിത്യ വിസ്മയവൈദ്യുതോർജ്ജം.അറിഞ്ഞതേയില്ലഞാനവനിലേ –ക്കൂർന്നു വീണത്സ്നേഹമേ പൊറുക്കുകതളർന്നൂ മരണം……സ്വയം ശപിച്ച്തല കുനിച്ച്വെറും നിലത്ത്കുനിഞ്ഞിരുന്നുമിഴി പരതിസ്തബ്ധത ചുറ്റിലും;പകച്ചു പോയിതാൻ പോലുമറിയാത്തതന്നിലെകൊടും ക്രൗര്യ മോർത്ത്…..വിണ്ണിലേക്കു…