Month: September 2025

എന്നോണം…

രചന : ദീപക് രാമൻ ശൂരനാട്.✍ ഓണത്തുമ്പേ തുള്ളാൻ കൂടെകൂടുന്നോ …ഓലേഞ്ഞാലി ഊഞ്ഞാലാടാൻ പോരുന്നോ…വണ്ണാത്തിക്കിളിയേ ഓണപ്പാട്ടുകൾപാടാൻ വാ…മുക്കുറ്റിപ്പൂവേ അത്തപ്പൂക്കള-മെഴുതാൻ വാ… പുത്തനുടുക്കണ്ടേ…ഓണസദ്യ കഴിക്കണ്ടേ…തുമ്പികൾ പാറും പോലെതുള്ളി തുമ്പികളിക്കണ്ടേ… മലനാടും ചുറ്റിവരുന്നൊരുതെക്കൻ പൂങ്കാറ്റേ,മൂവാണ്ടൻ മാവിൻ കൊമ്പിൽചെറുബാല്യം ഊഞ്ഞാൽ കെട്ടി,ചില്ലാട്ടം ആടിച്ചെന്ന് മാമ്പുവൊടിക്കണകാഴ്ചകൾ കാണാൻ…

സൈഡ് സീറ്റിലെ യാത്രക്കാരി

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ പകൽ വെളിച്ചത്തെവകഞ്ഞൊതുക്കിസന്ധ്യ ഇരുട്ടിനെകൂടെ കൂട്ടിയിട്ട്അധികമായിട്ടില്ല……..കടലിൽ മുങ്ങിആത്മാഹൂതി ചെയ്യാൻസൂര്യൻ തയ്യാറെടുത്തു കഴിഞ്ഞുവെന്ന്മങ്ങിമായുന്ന ശോണിമഉറക്കെയുറക്കെവിളിച്ചോതുന്നുണ്ട്ഇടയ്ക്കിടക്ക് താളം തെറ്റുന്നതീവണ്ടിയുടെ അലർച്ചയെതെല്ലിട പോലും ഗൗനിയ്ക്കാതെതാൻ തന്നെ പകൽ മുഴുവൻതിളിപ്പിച്ചാറ്റിയ വെള്ളത്തിൽപകലോൻ നിപതിച്ചുമുങ്ങി ഉറഞ്ഞ് താണ് താണ്അടിത്തട്ടിൻ നിഗൂഢതയിലേക്ക് ……..ജനൽ പക്ഷം…

വാഴ്ക വാഴ്ക

രചന : സി. മുരളീധരൻ ✍ തന തന്തിന തിത്തോം തകൃതോംതകൃതത്തോം തന്തിന തകൃതോംപറച്ചിപെറ്റ കുലങ്ങൾ വാഴ്കപന്ത്രണ്ടും വാഴ്ക വാഴ്കപരശുരാമ ഭഗവാൻ തന്നകേരളം വാഴ്ക വാഴ്ക(തന….) ഓണം തിരുവാതിര പൂരംവേണം വിഷു ഉത്സവ മേളംനവരാത്രിയുമാഘോഷിക്കുംഭുവനത്തിൽ മണ്ണിൻ മക്കൾ (തന….) തെയ്യം തിറ…

തിരുവോണം

രചന : എം പി ശ്രീകുമാർ✍ ഇന്നു വിരിയുന്ന പൂവുകളിൽപുഞ്ചിരിയായി തെളിഞ്ഞുവോണംഇന്നു പുലരിയിൽ പൂർവ്വവിണ്ണിൽകാണുന്ന പൂക്കളമല്ലൊയോണംആകാശനീലിമ തന്നിലൂടെനീങ്ങും മുകിൽവർണ്ണ മൊക്കെയോണംവിണ്ണിൽ വിളങ്ങുന്ന താരകൾ തൻകണ്ണിലെ മിന്നിത്തിളക്കമോണംആയത്തിയാടുന്ന യൂഞ്ഞാലോണംആരും കൊതിക്കുന്ന സദ്യയോണംതുള്ളിക്കളിക്കുന്ന കുട്ടിയോണംതുമ്പപ്പൂഞ്ചുണ്ടിൽ വിരിഞ്ഞതോണംഅമ്മ തരുന്നയാ ചോറുരുളമെല്ലെ രുചിച്ചു കഴിയ്ക്കെയോണംഅച്ഛൻ തണലായ് നിന്നിടുമ്പോൾകുട്ടിത്തം…

ഓണമാവ്.

രചന : രാജു വിജയൻ ✍ വീണ്ടുമെൻ അങ്കണ തൈമാവു പൂത്തു..വിങ്ങി തുടിച്ചൊരെൻ ആത്മാവു പൂത്തു..തൊടിയിലെമ്പാടും പൂത്തുമ്പികൾ പാറി..തെക്കിനി മുറ്റത്തൊരൂഞ്ഞാലൊരുങ്ങി…പൂങ്കുല തല്ലിയ ബാല്യങ്ങളൊന്നായ്പൂത്തുമ്പകൾ തേടി, പഴമയെ പുൽകി..ആർത്തട്ടഹാസമായ്, കളിചിരിയോലുംആർപ്പുവിളികളിൽ ഓണമൊരുങ്ങി…ഓർമ്മ മുത്തശ്ശികൾ, ആമ്പൽക്കുളങ്ങൾവെറ്റിലച്ചെല്ലമുറങ്ങും മനങ്ങൾ..വെയിലേറ്റു വാടുന്നോരരിയ നെൽപ്രാക്കൾവേദന തിങ്ങുമെന്നിടവഴി പൂക്കൾ…നട്ടുച്ച തൻ…

ഓണപ്പാട്ട്.

രചന : ബിനു. ആർ. ✍ ഉത്രാടം നാളിൽ തിരുവോണത്തോണിവന്നെത്തും,പമ്പാനദിക്കക്കരെനിന്നുംആറന്മുളത്തപ്പനെക്കാണാൻ ചെമ്പട്ടിൽപൊതിഞ്ഞടുത്ത വറുത്തുപ്പേരിയോടെ,ചക്കരവരട്ടിയോടെ,പൂവടയോടെ..തിത്തിത്താരാ.. തിത്തിത്തൈ..( തിരുവോണ.. )മാവേലി വന്നിട്ടോണംകൊണ്ടിട്ട് മടങ്ങിപ്പോകാൻ നേരംഉത്രട്ടാതിയിലെ വള്ളംകളികാണാൻമനസ്സിലോരുമോഹമുദിച്ചപ്പോൾ,തിത്തിത്താരാ.. തിത്തിത്തൈ..(തിരുവോണ.. )തിരുവോണം കണ്ടിട്ട് മടങ്ങണമെന്ന്വാമനന്റെ ചൊല്ലുകേട്ടുതിരുവാറന്മുളത്തപ്പനോടു കെഞ്ചിക്കേണു,..തമ്പുരാൻചൊല്ലിയ ചൊല്ലുകേട്ട്മാവേലിമന്നൻ സന്തോഷം കൊണ്ട്തിത്തിത്താരാ തിത്തിത്തൈ തിത്തൈതിത്തൈ തകതോം….(തിരുവോണ… )…

തിരുവോണപ്പുലരിയിൽ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ പൊൻതിരിയിട്ട വിളക്കു തെളിഞ്ഞതു-പോലെയുണർന്നൂ മലയാളംകമനീയാമൃത സുകൃതം പകരാൻഅരികിലണഞ്ഞൂ തിരുവോണം.നൽപ്പുലരിക്കതിരാൽ മമ ഗ്രാമംഹൃത്തിലുണർത്തീ ഹരിനാമംമാനവലോകമറിഞ്ഞൂ മഹിയിതിൽമാബലി നൽകിയ പൂക്കാലം.ഉത്സാഹത്തേരുരുളുന്നൂ – പ്രിയർസാമോദത്തേൻ നുകരുന്നു;കനകവിളക്കു കൊളുത്താനണയുംതാരങ്ങൾ സ്മിതമരുളുന്നൂ.കവിതകൾപോലുണരും ഗ്രാമങ്ങൾകർഷക ഹൃദയമുണർത്തുന്നൂകാനനപാതകൾ പോലുദയത്തിൻചാരുതയേവമതേറ്റുന്നുരമ്യ മഹായവനിക,യിന്നൊരുപോൽഉയർത്തി മാനവ മലയാളംതുടിതാളങ്ങളുയർന്നൂ…

കരടികളി.

രചന : രാജേഷ് ദീപകം ✍ നാട്ടിലെ പ്രധാനകരടികളിക്കാരാണ് ശശിയണ്ണൻ, അപ്പുക്കുട്ടൻ, മണിയാശാൻ, ഓമനക്കുട്ടൻ തുടങ്ങിയവർ.താനിന്നെ താനിന്നെ തന്നാന…. തനി താനിന്നെ… ഇങ്ങനെ തുടങ്ങുന്ന കരടിപ്പാട്ടിൽ ഗായകന്റെ ഭാവനാവിലാസവും ചേരുമ്പോൾ ചില്ലറ അടികലശൽ വരെ സംഭവിച്ചിട്ടുണ്ട്.ആയിടയ്ക്ക് നടന്ന ഒരു പ്രണയം അങ്ങനെ…

“മാവേലിയോടൊന്നു ചൊല്ലാൻ “

രചന : മോനികുട്ടൻ കോന്നി ✍ പുഞ്ചിരിച്ചെത്തുന്നിന്നുമാ തൂക്കുവിളക്കുമേന്തിപുഞ്ചപ്പാടത്തെ നെൽക്കതിരും പൊന്നിൻ വർണ്ണമാക്കിചെന്താമരക്കുളത്തിലെ പൊൻ താലവുമെടുത്തി-ട്ടഞ്ചിതമായർക്കനംബര ഗിരിക്കൊമ്പിലതാ…!മൊഞ്ചുള്ളിളംപത്രത്തെ തൊട്ടുണർത്തിത്തലോടിയുംകൊഞ്ചിച്ചു പൂഞ്ചേലയുടുപ്പിച്ചുചുംബിച്ചും മെല്ലേപഞ്ചവർണ്ണക്കിളിച്ചേലുകണ്ട്ചെഞ്ചായം മാറ്റിസഞ്ചരമായ് സഹസ്രവാജീരഥേ പ്രശോഭിതം !പത്തു തട്ടുള്ള പൂക്കളത്തിലുംതൊട്ടു വണങ്ങിപുത്തനുടുത്തു നൃത്തമാടുന്നോരെയും പുണർന്നുംപുത്തനോണമുണ്ണാനൊരുങ്ങുവോരെ ദർശിച്ചുംപുത്തരിച്ചോറിൻ മണമുണ്ടുംഊഞ്ഞാലാടിയേറിശ്യാമാംഗനമാരുടെ നർത്തനംകണ്ടു മയങ്ങിശോഭിതനയനങ്ങളും പാതിയടച്ചുവെന്നോശ്യാമമേഘക്കിടാത്തിമാർ…

സദ്യ കഴിക്കുന്ന രീതി..

രചന : അഡ്വ കെ അനീഷ് ✍ ആദ്യം ഇലയിൽ സ്വല്പം വെള്ളം തളിച്ചു തൂത്തു വൃത്തി ആക്കും..പിന്നെ ഇലയുടെ ഇടത്തെ കോണിൽ മുകളിൽ ഉപ്പേരി, ശർകരവരട്ടി, അരിഉഡയ്ക്ക…ഇത് തിന്ന് ടൈം പാസ് ചെയ്യുമ്പോൾ..ഒരുത്തൻ ഗ്ലാസ് കൊണ്ട് വരും..പിന്നെ നമ്മൾ തെക്കോട്ടും…