ഒലു
രചന : ഗഫൂർകൊടിഞ്ഞി ✍ എന്തൊരുഒഴുക്കായിരുന്നുപള്ളിക്കത്താഴത്ത്.വർഷകാലത്ത്വട്ടച്ചിറ മുറിഞ്ഞ്ഭ്രാന്തൻ പുഴ പേലെഒഴുകി വരുന്ന വെള്ളംവെളിച്ചപ്പാടിനെ പോലെപുഞ്ചപ്പാടത്ത്തല തല്ലിച്ചിതറുംഅതിൻ്റെ ആരവംആളുകളെയുണർത്തും.മലവെള്ളംആർത്തലക്കുമ്പോൾഅതൊരു ചാകരയാണ്.മത്സ്യം മാത്രമല്ലമാങ്ങയും തേങ്ങയുംവൻ മരങ്ങളും കടപുഴകി വരും.ഒപ്പം നാൽക്കാലി മൃഗങ്ങളുമായിആണ്ടിലൊരിക്കൽവലിയൊരു കോളാണത്.ആളുകൾആർത്തു വിളിക്കുംഒഴുക്കിലേക്കെടുത്തു ചാടും.ഒഴുക്കിനൊത്ത് മലർന്ന് കിടക്കും.നിധി കിട്ടിയ മട്ടിൽകിട്ടിയത് കൈക്കലാക്കും.പള്ളിക്കാത്താഴത്തെ ഒലുവിൽനീന്തേണ്ട…
