ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

തിരുവോണപ്പുലരിയിൽ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ പൊൻതിരിയിട്ട വിളക്കു തെളിഞ്ഞതു-പോലെയുണർന്നൂ മലയാളംകമനീയാമൃത സുകൃതം പകരാൻഅരികിലണഞ്ഞൂ തിരുവോണം.നൽപ്പുലരിക്കതിരാൽ മമ ഗ്രാമംഹൃത്തിലുണർത്തീ ഹരിനാമംമാനവലോകമറിഞ്ഞൂ മഹിയിതിൽമാബലി നൽകിയ പൂക്കാലം.ഉത്സാഹത്തേരുരുളുന്നൂ – പ്രിയർസാമോദത്തേൻ നുകരുന്നു;കനകവിളക്കു കൊളുത്താനണയുംതാരങ്ങൾ സ്മിതമരുളുന്നൂ.കവിതകൾപോലുണരും ഗ്രാമങ്ങൾകർഷക ഹൃദയമുണർത്തുന്നൂകാനനപാതകൾ പോലുദയത്തിൻചാരുതയേവമതേറ്റുന്നുരമ്യ മഹായവനിക,യിന്നൊരുപോൽഉയർത്തി മാനവ മലയാളംതുടിതാളങ്ങളുയർന്നൂ…

കരടികളി.

രചന : രാജേഷ് ദീപകം ✍ നാട്ടിലെ പ്രധാനകരടികളിക്കാരാണ് ശശിയണ്ണൻ, അപ്പുക്കുട്ടൻ, മണിയാശാൻ, ഓമനക്കുട്ടൻ തുടങ്ങിയവർ.താനിന്നെ താനിന്നെ തന്നാന…. തനി താനിന്നെ… ഇങ്ങനെ തുടങ്ങുന്ന കരടിപ്പാട്ടിൽ ഗായകന്റെ ഭാവനാവിലാസവും ചേരുമ്പോൾ ചില്ലറ അടികലശൽ വരെ സംഭവിച്ചിട്ടുണ്ട്.ആയിടയ്ക്ക് നടന്ന ഒരു പ്രണയം അങ്ങനെ…

“മാവേലിയോടൊന്നു ചൊല്ലാൻ “

രചന : മോനികുട്ടൻ കോന്നി ✍ പുഞ്ചിരിച്ചെത്തുന്നിന്നുമാ തൂക്കുവിളക്കുമേന്തിപുഞ്ചപ്പാടത്തെ നെൽക്കതിരും പൊന്നിൻ വർണ്ണമാക്കിചെന്താമരക്കുളത്തിലെ പൊൻ താലവുമെടുത്തി-ട്ടഞ്ചിതമായർക്കനംബര ഗിരിക്കൊമ്പിലതാ…!മൊഞ്ചുള്ളിളംപത്രത്തെ തൊട്ടുണർത്തിത്തലോടിയുംകൊഞ്ചിച്ചു പൂഞ്ചേലയുടുപ്പിച്ചുചുംബിച്ചും മെല്ലേപഞ്ചവർണ്ണക്കിളിച്ചേലുകണ്ട്ചെഞ്ചായം മാറ്റിസഞ്ചരമായ് സഹസ്രവാജീരഥേ പ്രശോഭിതം !പത്തു തട്ടുള്ള പൂക്കളത്തിലുംതൊട്ടു വണങ്ങിപുത്തനുടുത്തു നൃത്തമാടുന്നോരെയും പുണർന്നുംപുത്തനോണമുണ്ണാനൊരുങ്ങുവോരെ ദർശിച്ചുംപുത്തരിച്ചോറിൻ മണമുണ്ടുംഊഞ്ഞാലാടിയേറിശ്യാമാംഗനമാരുടെ നർത്തനംകണ്ടു മയങ്ങിശോഭിതനയനങ്ങളും പാതിയടച്ചുവെന്നോശ്യാമമേഘക്കിടാത്തിമാർ…

സദ്യ കഴിക്കുന്ന രീതി..

രചന : അഡ്വ കെ അനീഷ് ✍ ആദ്യം ഇലയിൽ സ്വല്പം വെള്ളം തളിച്ചു തൂത്തു വൃത്തി ആക്കും..പിന്നെ ഇലയുടെ ഇടത്തെ കോണിൽ മുകളിൽ ഉപ്പേരി, ശർകരവരട്ടി, അരിഉഡയ്ക്ക…ഇത് തിന്ന് ടൈം പാസ് ചെയ്യുമ്പോൾ..ഒരുത്തൻ ഗ്ലാസ് കൊണ്ട് വരും..പിന്നെ നമ്മൾ തെക്കോട്ടും…

ഓണപ്പൂവിളി

രചന : സതിസുധാകരൻ പൊന്നുരുന്നി✍ ഓണക്കോടിയുടുത്തു ചന്ദ്രികഓണ നിലാവുപരത്തിഉത്രാടരാത്രിയിൽ പൂക്കളംതീർക്കാൻ പനിമതിക്കുണ്ടൊരു മോഹംനീലക്കൊങ്ങിണി പൂത്തു വിരിഞ്ഞുനീലാകാശം നീളെപൂക്കളിറുക്കാൻ പൂക്കൂടയുമായ്താരക പ്പെൺകൊടിയെത്തിമഞ്ഞലവന്ന് മുറ്റത്താകെപനിനീർതുകി നടന്നു.തിരുവോണത്തിനെ വരവേല്ക്കാനായ്ചെണ്ടുമല്ലി വിരിഞ്ഞപ്പോൾനാണത്താലെ മുക്കുറ്റിപ്പുകുടയുംചൂടി വന്നെത്തി.മാവേലിക്കൊരു മാലയിടാനായ്നീളെ നിരന്നുതുമ്പപ്പൂകാടും മലയും ഒത്തൊരുമിച്ച്പൂക്കളിറുക്കാൻ പോയപ്പോൾഓണപ്പൂവിളിയോടെ വന്നുകുളിരും കൊണ്ടൊരു പൂംങ്കാറ്റ് .പുലരൊളി…

‘മനസ്സിലായില്ല സാറെ, തെളിച്ച് പറയൂ…

രചന : ശ്രീജിത്ത് ഇരവിൽ ✍️ സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു. പരാതി കിട്ടിയിട്ടുണ്ടത്രേ…‘മനസ്സിലായില്ല സാറെ, തെളിച്ച് പറയൂ…’ആ പോലീസുകാരൻ വ്യക്തമാക്കി. സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം. ദുരുദ്ദേശ്യത്തോടെയുള്ള മെസ്സേജുകൾ ഒരു സ്ത്രീക്ക് അയച്ചിരിക്കുന്നു.‘ആരാ അത്…?’”നിങ്ങള് സ്റ്റേഷനിലേക്ക് വരൂ…” സ്റ്റേഷനിലേക്ക് എത്തുന്നത് വരെ ആരായിരിക്കും…

പൊന്നോണം

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ പുതുമോടിയോടെ പുലരിയിലായിപൂത്താലമേന്തിയ പ്രകൃതിയാമംഗനപടിവാതിലിലായി അലങ്കാരമോടെപ്രസന്നതയോടെന്നെ വിളിച്ചപ്പോൾ. പുത്തനുടുപ്പിട്ട് കുളിച്ചൊരുങ്ങി ഞാൻപൂക്കളമിടുവാനായൊരുങ്ങുമ്പോൾപമ്പയാറ്റിന്നോരത്തു തീപ്പന്തമാളുന്നുപ്രതിശ്രുതിയാകുന്നിതാ ദുന്ദുഭികൾ. പുളകം കൊണ്ടൊരാ സുന്ദരകാലത്തേപെരുമകളോരോന്നയവിറക്കുമ്പോൾപ്രകാശമായൊരെന്നധീശ്വരൻ്റേതാംപ്രഭാവമമേറിയൊരാപുണ്യകാലത്ത്. പദ്യങ്ങളോരോന്നും തിരകളായുള്ളിൽപാണൻ്റെ തുടിയിലെ പ്രാണതന്തുവിൽപാരതന്ത്രമില്ലാത്തൊരാദർശത്താൽപൂജ്യപുരുഷനായി അനുഭാവതരംഗം. പാദുകമായോരാ അഷ്ടൈശ്വര്യങ്ങൾപാണിനിയായിപെരുമ്പറകൊട്ടുമ്പോൾപേരുംപെരുമയും മധുരമാമോർമ്മയുംപുതുവർഷമായിന്നും പെയ്തിറങ്ങുന്നു. പൂജാർഹനാകിയ ദേവേന്ദ്രനുപ്പോലുംപൊൻതിരുമേനിയോടായസൂയയേറിപരിപാലകനാകിയവിഷ്ണുവിനോട്പറയുന്നേഷണിസ്ഥാനദൃഷ്ടനാക്കാൻ. പ്രേരിതനാകിയ…

നല്ലോണം പൊന്നോണം

രചന : ടി.എം. നവാസ് വളാഞ്ചേരി ✍️ നൻമ പൂക്കും നാളിൻ്റെ നല്ലോർമകളുമായി ഒരു നല്ലോണം കൂടി . ഒന്നിച്ചു നിൽക്കാൻ പഠിപ്പിച്ചൊരോണംഒന്നാണ് നാമെന്ന് ചൊല്ലിയൊരോണംഒരുമ തൻ പെരുമയെ അറിയിച്ചൊരോണംസ്നേഹത്തിൻ പെരുമഴ പെയ്ത്തായൊരോണംഎള്ളോളം പൊള്ളില്ല നാടിൻ്റെ നൻമചൊല്ലി പറഞ്ഞു വിരുന്നെത്തി ഓണംസദ്യതൻ…

ഉണ്ടോണം

രചന : ശ്യാം കുമാർ എസ്✍️ പൂക്കടയല്ലിത് പൂമണമെവിടെ ?പൂക്കുന്നിവിടെ കച്ചോടംതൂക്കം കുറവാണല്ലേയെന്തൊരുവിലയാണയ്യോ പൂക്കൾക്ക് !ചോദ്യം കേട്ടാ പുഷ്കരനുടനെവെട്ടിയൊതുക്കിത്തൂക്കുന്നുപോരാത്തതിനാപ്പൂപ്പൊലി ഗാനംപെരുമയൊടൊച്ചയിൽവെയ്ക്കുന്നൂനാളെത്തിരുവോണത്തിൻനാളാ-ണടവെച്ചിലവെച്ചുണ്ണേണം !അയൽപക്കത്തൊടിയിൽചെന്നൊരു നാക്കില വെട്ടിയെടുക്കേണംവെട്ടിയൊരോർമ്മ മറക്കും മുൻപാവാഴ പറക്കുന്നടിയോടെഅയൽപക്കത്തെചേട്ടനൊരുശിരൻപടനിലമൻപൊടു തീർക്കുന്നൂനാക്കിലയെന്നതുകേൾക്കുമ്പോ-ളിടിവെട്ടിയ പോലെ തരിക്കുന്നുനാൽക്കവലയ്ക്കുനടുക്കായ്മറ്റൊരു മീശക്കാരൻ കുഞ്ഞേട്ടൻനോറ്റുനടത്തും പീടികമുറ്റ-ത്തോണം വന്നാൽ പൊടിപൂരംരണ്ടാൾക്കുള്ളൊരുസദ്യച്ചാർത്തിൻതാളു പതുക്കെ…

ഓർമ്മയിലെ ഓണം

രചന : സുജ പോൾസൺ ✍️ കൊല്ലം തോറും ഓണം വരുമ്പോൾബാല്യസ്മരണകൾ ഓടിയെത്തുമെന്റെ ഉള്ളിൽപഞ്ഞമാസം കഴിയുമ്പോൾ ഓണം എത്തുമല്ലോഎന്നുള്ള ചിന്ത എൻ മനസ്സിൽതുടികൊട്ടും പാട്ടുമായിവരുമല്ലോ നല്ലൊരോണം.കാറും, കോളും എല്ലാം നീങ്ങിയോരകാശം തെളിഞ്ഞുംപൂങ്കാ വനങ്ങൾ പുഷ്പകിരീടം ചൂടിയും,നിൽക്കുന്ന കാഴ്ച കാണ്മാൻ എന്ത് ചന്തം..അന്നൊരിക്കൽ…