ഓട്ടച്ചേമ്പില

രചന : സുരേഷ് പൊൻകുന്നം ✍️ മുറിവേറ്റൊരുവൾവഴിയോരം കിടന്നു പിടയുന്നുപതിഞ്ഞ ദംഷ്ട്രയതിൻ പാടുകൾമുഖത്ത് കാണുന്നുമുണ്ട്മുല മുറിച്ചാരോകവർന്നിരിക്കുന്നുഇരുമ്പു ചട്ടുകം പഴുപ്പിച്ചുണക്കിയപാടുകൾ തുടയിലുമുണ്ട്ഒരു വിഷനാഗം ചുറ്റിവരിഞ്ഞ്അവളുടെ വാരിയെല്ലുകൾ ഒടിഞ്ഞിട്ടുമുണ്ട്കുഴഞ്ഞ നാവ,തറുത്തു മാറ്റി,പിടയുന്ന നാവിനു മേൽവാഹനങ്ങൾ ചീറിപ്പായുന്നുഒരു തെരുവ് പട്ടികാവലിരിക്കുന്നുണ്ട്,നാവ് നീട്ടിയും കുറുക്കിയുംഉമിനീരും കണ്ണീരുമൊലിപ്പച്ചത്കരയുന്നുഅവളുടെ നഗ്നതയ്ക്ക്…

അടർന്നുപോകുമ്പോൾ

രചന : ഗ്രാമീണൻ ഗ്രാമം ✍️ കൂട്ടു വെട്ടിപിരിഞ്ഞിട്ടുമെന്തേഓർമ്മയിൽ വന്നുകൂട്ടിരിക്കുന്നു നീ.എത്ര യാദൃശ്ചികംഅന്നു കണ്ടു നാം“പ്രേമ”മല്ലാത്തൊരുസ്നേഹം വിതച്ചതും.കരിനിഴൽ വീഴ്ത്തിയുംപ്രളയം പടുത്തുംനൂറു മേഘങ്ങളൊറ്റതുരുത്തിലേകനാക്കുമ്പൊഴും,നീ പിരിഞ്ഞില്ലകരുതലായ് മൗനമേവിട പറഞ്ഞെന്റെഇണയകലുമ്പൊഴും.ഇല്ലിവിടെകൂട്ടിനർത്ഥം ചമപ്പവർസ്നേഹമെന്നക്ഷരകൂട്ടിന്റെ നേരിനെ,രണ്ടുപേർലിംഗഭേദികൾതമ്മിലൊന്നായ്നടക്കുന്ന കൂട്ടിനെ.വഴികളേറെവിജനമാണെങ്കിലുംഒപ്പം നടക്കുന്നെന്നോർമയിൽനൂറുനോവുകൾ കൊണ്ടുമുറിവേറ്റ പക്ഷികൾ.വേനൽ പാകിയനിഴൽക്കൂത്തു പാവകൾമാഞ്ഞു പോകുന്നിരുൾക്കൂട്ടു –കൂടുന്ന പകലിലും.കാറ്റു…

സോഷ്യൽ മീഡിയാ വിചാരണകളും വഴിതെറ്റുന്ന ഫെമിനിസവും

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ യഥാർത്ഥ ഫെമിനിസം എന്നത് ലിംഗസമത്വത്തെയും നീതിയെയും കുറിച്ചുള്ള ഉദാത്തമായ കാഴ്ചപ്പാടാണ്. എന്നാൽ ഇന്നത്തെ കേരളത്തിൽ, ഈ ആശയത്തെ കേവലം ‘പുരുഷവിരോധം’ എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു വിഭാഗം വളർന്നുവരുന്നു എന്നത് ഖേദകരമാണ്. അറിവില്ലായ്മയെ…

സ്വർഗ്ഗസ്ഥരായ കൂട്ടുകാരും പുതിയ ലോകവും.

രചന : കുര്യൻ വൈദ്യൻ ✍️ ​മഞ്ഞുമൂടിയ കൈലാസ പർവതത്തിന്റെ ശാന്തമായ വഴികളിലൂടെ ഭഗവാൻ ശിവനും യേശുദേവനും തോളോട് തോൾ ചേർന്ന് സംസാരിച്ചു നടക്കുകയാണ്. താഴെ ഭൂമിയിലെ മനുഷ്യരുടെ പരാതികളും വഴക്കുകളും കേട്ട് കേട്ട് രണ്ടുപേർക്കും നല്ലപോലെ തലവേദന തുടങ്ങിയിട്ടുണ്ട്.​യേശുദേവൻ: ഒരു…

അങ്കമ്മാൾ…

രചന : പി എം നാസ്സർ ✍️ പെരുമാൾ മുരുകന്റെ “കോടിത്തുണി” എന്ന ചെറുകഥയെ ആസ്പദമാക്കി വിപിൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത സിനിമയാണ് അങ്കമ്മാൾ. വിധവയായ ഒരു സ്ത്രീയുടെ ജീവിത പോരാട്ടങ്ങളുടെ കഥയാണ് ഈ സിനിമ പറയുന്നത്.ഭർത്താവ് മരിച്ചശേഷം ഗ്രാമത്തിൽ പാൽ…

വായിക്കാനാളില്ലാത്തകവിതകൾ

രചന : എം ബഷീർ ✍️ വായിക്കാനാളില്ലാത്തകവിതകൾഎന്റെ ചങ്ങാതിമാർകൂടുകൾ വേണ്ടെന്ന് വെച്ച്മേഘങ്ങൾക്കിടയിലലയുന്നപക്ഷികൾഎന്റെ ചിറകുകൾകഴുത്തറുത്തിടുമെന്നറിഞ്ഞിട്ടുംകാറ്റിനെ പ്രണയിക്കുന്ന ഇലകൾഎന്റെ കണ്ണാടികൾകരയുടെ കരവലയത്തിലൊതുങ്ങാനാവാതെതിരിച്ചുപോകുന്നകരയുന്ന തിരകൾഎന്റെ ചുണ്ടുകൾനിറം മായാതിരിക്കാൻചിറകുകൾ കവിതകൾക്ക്മുറിച്ചു നൽകിയ ശലഭങ്ങൾഎന്റെ കാമിനിമാർപ്രണയനദികളിലെഭ്രാന്ത്‌ കുടിച്ച് ചുവന്ന് തുടുത്തചെമ്പരത്തിക്കാടുകൾഎന്റെ സ്വപ്‌നങ്ങൾവെയിലേറ്റ് കരിഞ്ഞുണങ്ങിയിട്ടുംതണലായ്‌ നിവർന്നു നിന്നകാട്ടുമരത്തിന്റെ വേരുകൾഎന്റെ ഹൃദയഞരമ്പുകൾ…..

അകം

രചന : മധുശങ്കർ മീനാക്ഷി ✍️ ഈ കാറ്റിൽഞാനുണ്ടെന്നുറപ്പ്…ഈ മഴയിൽ, ഉച്ചവെയിലിൽ,മഞ്ഞിൽ, വേനലിൽ.!വസ്ത്രം മാത്രമേമാറുന്നുള്ളൂ..അപൂർവമായി ചെരിപ്പും.!അകത്ത് പിറന്നപടിഉണർന്നിരിപ്പുണ്ട് ഞാൻ.!തണുപ്പില്ല, ചൂടും മഴയും എന്നെപൊള്ളിക്കുന്നേയില്ല.!ഈ കാറ്റിന്ഇന്നലെക്കണ്ടചിറകുണ്ടെന്ന് ഒരുറപ്പുമില്ല…ഇന്നലെവരെ പെയ്ത മഴയേയല്ല,കുടചൂടിച്ച് മാറ്റിനിക്കുപോയ വെയിലല്ല,ഇടവഴികളിൽ മുട്ടിയുരുമ്മി നടക്കാൻഅനുവാദം തന്ന മഞ്ഞല്ല,ദാഹജലംതേടിയെത്തിയവേനൽപ്പക്ഷികൾ അല്ലേയല്ല.!അടുക്കളയിൽഅടുപ്പുമാത്രമുണ്ടിപ്പോഴുംചുട്ടുപഴുത്ത് കിടക്കുന്നു.!ജനലിനപ്പുറത്താണോഇപ്പുറത്താണോഎന്റെ വീട്.?

ഓർമ്മയും ആദരവും – സഖാവ് വി. എസ്. അച്യുതാനന്ദൻ.

രചന : മുരളി രാഘവൻ ✍️ വി. എസ്. അച്യുതാനന്ദൻ എന്ന പേര്ഒരു വ്യക്തിയുടെ പേരിലൊതുങ്ങുന്നതല്ല.അത് ഒരു സമരചരിത്രമാണ്,ഒരു ജനകീയ രാഷ്ട്രീയ പാഠപുസ്തകമാണ്,അധികാരത്തോട് ചോദ്യം ചോദിക്കാൻധൈര്യം നൽകിയ ഒരു കാലഘട്ടമാണ്.പുന്നപ്ര–വയലാർ സമരത്തിന്റെ തീയിൽതന്നെ തന്നെ ഉരുക്കിയെടുത്തആ ധീര വിപ്ലവകാരിയുടെ ജീവിതംഅധഃസ്ഥിതരുടെ പക്ഷത്ത്നിലകൊള്ളുന്നതിന്റെഅർത്ഥം…

ലോക കേരള സഭ ആർക്കു വേണ്ടി ?

രചന : അഫ്സൽ ബഷീർ തൃക്കോമല✍️ അഞ്ചാമത് ലോക കേരള സഭ സമ്മേളിക്കുമ്പോൾ പ്രവാസികൾ അത്ര പ്രതീക്ഷയിലൊന്നുമല്ല. കാരണം കഴിഞ്ഞകാല അനുഭവങ്ങൾ അത്രശുഭകരമല്ല. സമസ്ത മേഖലയിലും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന പ്രവാസികളുടെ പ്രതിനിധികൾ(?)പങ്കെടുക്കുന്ന സമ്മേളനങ്ങൾ പ്രവാസികൾക്ക്കൂടി വേണ്ടിയാകണം എന്നതാണ് പ്രധാനം.കേരള നിയമ സഭയിലെ…

ഒറ്റപ്പെടൽ

രചന : മംഗളൻ. എസ് ✍️ ഒറ്റുകാർതന്നുടെ കൺകെട്ടു വിദ്യയുംഒറ്റപ്പെടുത്തുവാനുള്ളിൽ പ്രയത്നവുംഒറ്റപ്പെടുത്തുവാനൊത്ത കുതന്ത്രവുംഒറ്റുകാർക്കൊത്തരുളുന്ന സഭകളും..ഒട്ടും നിരക്കാത്ത കള്ളപ്രചാരവുംഒട്ടുംനിനക്കാത്തൊരൊറ്റപ്പെടുത്തലുംഒറ്റു കാരൻതൻ്റെ ദൂതനെത്തുന്നതുംഒറ്റപ്പെട്ടോൻ്റെ മനോഗതമറിയലും..ഒറ്റപ്പെട്ടോനസംതൃപ്തനായ് തീർന്നതുംഒറ്റപ്പെട്ടോൻ്റെ വിഷാദ ഭാവങ്ങളുംഒറ്റയ്ക്കവൻ തുഴയുന്നതു കണ്ടതുംഒറ്റുകാരന്നു സുഹൃതമായ് തീർന്നതും..