പണ്ഡിതനും വള്ളക്കാരനും
രചന : റഹീസ് മുണ്ടക്കര ✍️ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ആറ്റുപുഴയിലെ ഓളങ്ങളിൽ തട്ടി ചിതറുന്ന ഒരു വൈകുന്നേരം. അക്കരെയെത്താൻ വള്ളം കാത്തുനിൽക്കുകയാണ് പ്രശസ്ത സാഹിത്യകാരൻ ‘വിശ്വരൂപൻ പിള്ള’. അഗാധമായ പാണ്ഡിത്യവും അതിലേറെ അഹങ്കാരവും പിള്ളയുടെ മുഖമുദ്രയാണ്. ഒരു പഴയ വള്ളവുമായി…
എൻ്റെ ജീവിതമേ !
രചന : വൈഗ ക്രിസ്റ്റി ✍️ നടന്നു ക്ഷീണിക്കുവാനില്ലാത്തമരുഭൂമികൾ…ഉറക്കം കെടുത്തുന്നരാത്രിമഴകൾ …ഒരടി കൂടി വച്ചാൽപൊട്ടിത്തെറിക്കുന്ന മട്ടിലെൻ്റെഹൃദയമിടിപ്പുംനടക്കാനാളില്ലാത്തഇടവഴിയാകുന്നു ഞാൻഓർമ്മകളിൽമാത്രം ജീവിക്കുന്ന ഒരു ചാറ്റൽമഴ…പിന്നിലേക്ക് മാത്രം നടക്കുന്നഘടികാര സൂചികളുള്ളഒരു കുഞ്ഞു മുറിയിൽഞാനിപ്പൊഴും കാത്തിരിക്കുന്നുഇനിയുമെത്താത്തഎൻ്റെ ഭൂതകാലത്തെ ,എൻ്റെ ജനനത്തെഗർഭപാത്രത്തിലെ എൻ്റെ ഉറക്കത്തെ …അതിനുമപ്പുറംഎൻ്റെ പൂർവ്വജന്മത്തെ …കാലം…
വധത്തിൽ നിന്നും ഗാന്ധിജിയെ രക്ഷപ്പെടുത്താമായിരുന്നില്ലേ?
രചന : വലിയശാല രാജു ✍️ ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമാണ് 1948 ജനുവരി 30. എന്നാൽ, ഗാന്ധിജി വധിക്കപ്പെടുന്നതിന് കൃത്യം പത്തുദിവസം മുൻപ് നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ, ചരിത്രം ആവർത്തിച്ച് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “നമുക്ക് ഗാന്ധിജിയെ രക്ഷിക്കാമായിരുന്നില്ലേ?”…
നിങ്ങൾക്കെൻ്റെ കൂടെ വരാനാകും ….♥️
രചന : സിന്ധു കൃഷ്ണ ✍️ നിങ്ങളാഗ്രഹിച്ചാൽനിങ്ങൾക്കെൻ്റെ കൂടെ വരാനാകും ….♥️പക്ഷേ …അതൊരിക്കലുംസന്തോഷത്തിൻ്റെപൂക്കൾ മാത്രംവിരിച്ചിട്ട വഴികളായിരിക്കില്ല…അവിടെനൊമ്പരത്തിൻ്റെമുള്ളുകൾ തട്ടിപാദങ്ങളിൽചോരപ്പൊടിഞ്ഞേക്കാം…പരിഹാസത്തിൻ്റെചീളുകളിൽ തട്ടിമനം മുറിഞ്ഞേക്കാം…സങ്കടത്തിൻ്റെപെരുമഴയേറ്റ്കവിൾത്തടങ്ങളിലെനനവൊരിക്കലുംവറ്റാതിരിക്കാം…ആകാശങ്ങൾസമാധാനത്തിൻ്റേതുമാത്രമായിരിക്കില്ല !എങ്കിലുംപ്രണയവർണ്ണങ്ങളുടെമഴവില്ലുകൾനമ്മുടെയാകാശത്ത്വിരിഞ്ഞു കൊണ്ടിരിക്കും…’സ്നേഹത്തിൻ്റെതണലിടങ്ങൾ നമ്മൾക്കായികാത്തിരിക്കുന്നുണ്ടാകും!പ്രത്യാശയുടെദീപമെൻ്റെഉൾകാമ്പിൽതെളിയുന്ന പോലെ,ഏതിരുട്ടിലുംപ്രകാശമായ്ഞാനുംനിങ്ങൾക്കൊപ്പമുണ്ടായിരിക്കും..അതു മാത്രമാണെൻ്റെവാക്ക് !♥️ഇനിനിങ്ങൾക്ക് തീരുമാനിക്കാംവരണമോയെന്ന്,കാരണംതിരഞ്ഞെടുപ്പുകൾനിങ്ങളുടേതുമാത്രമാണ്!ശുഭദിനം🌹♥️♥️♥️
പ്രാണൻ
രചന : പി.കെ. രവി (P.K.R) കൂടരഞ്ഞി ‘✍️ പ്രണയ രാവുകളിനിയുംഎൻ മനസ്സിലുണരുന്നു.മരണമില്ലാത്ത നിന്നോർമ്മകൾമധു നിറയും മലരായ് വിടരുന്നു.മനമുരുകി ഞാനൊരുകവിത കുറിക്കുന്നു.നിന്നാത്മാവുറങ്ങുന്നപർണ്ണശാലയിലന്നു ഞാൻമഷിത്തണ്ടു കൊണ്ടു നിൻ്റെമൃദുലമാം മേനിയിൽവർണ്ണ ചിത്രങ്ങൾ കോറിയിടവെചെങ്കമല മേനിയിൽസൂര്യദൃഷ്ടിയേൽക്കാതെകദളീദളമന്നു കുടയായ് ചൂടി.കരളിലലിഞ്ഞൊരോർമ്മകൾകവിളു നിറഞ്ഞൊഴുകുന്നു…കദനഭാണ്ഡം ചുമന്നൊരു ദിനംചിതയിലെരിഞ്ഞെന്നാത്മാവ്നിന്നരികത്തണയുംദിനമിങ്ങരികിലല്ലോ…..!!
മരിച്ചവരുടെ നാട്ടിൽ
രചന : മറിയ ശബ്നം ✍️ മരിച്ചവരുടെ നാട്ടിൽഅതിർത്തികളില്ലായിരിക്കും.ഭൂപടങ്ങൾ പൂർണ്ണമാവുംമുൻപേ മണ്ണെടുത്തു പോകുന്നരാജ്യങ്ങളല്ലേ..ഓരോ പരേതനും.!ആത്മാക്കൾ കണ്ടു മുട്ടുമ്പോൾപരസ്പരം പുണർന്നിട്ടല്ലാതെകടന്നു പോവില്ല.മരിച്ചവരുടെ കൺകോണുകളിൽകാഴ്ചകളെ അളന്നെടുത്തുമുറിച്ചു വെച്ചുഓരോ നോട്ടങ്ങളിൽപതിച്ചു വെക്കുകഎന്നൊന്നില്ലായിരിക്കും.നിറങ്ങളെ വിവേചിച്ചുഹൃദയത്തിൽ മരുഭൂമിപണിയില്ലായിരിക്കും.മരിച്ചവർക്കൊക്കെഒരേ ഉയരമായിരിക്കുമല്ലേ..?മരിച്ചവരുടെകയ്യിൽ വെറുപ്പിന്റെവിഷക്കുപ്പികളുണ്ടാവില്ല.മരിച്ചവരുടെ നാട്ടിൽസ്നേഹത്തെതിരസ്കരിക്കപ്പെടുന്നപതിവുണ്ടാവില്ല.ഇരു തലയും കത്തിച്ചുകുലുങ്ങി ചിരിക്കുന്നവർഉണ്ടാവില്ല.ചരിത്രങ്ങളുടെപകപോക്കലുകൾക്ക്നേരമുണ്ടാവില്ല.എന്നാൽ ജീവിച്ചിരുന്നവർ കടന്നു…
കാനഡയിലേ ഭൂചലനം — കവിയുടെ മുന്നറിയിപ്പ്
രചന : ജി ആർ കവിയൂർ ✍️ തണുപ്പിന്റെ പുതപ്പിനുള്ളിൽതളർന്നുറങ്ങുന്നവർ അറിഞ്ഞില്ല,സർവ്വം സഹയ ഒന്നു വിറച്ചു,മുന്നറിയിപ്പായി ഭൂതകാലങ്ങളിൽ നിന്നു വിളിച്ചു.സർവ്വം സഹയയെ ഉഴുതി വിചിത്രമാക്കിമണി മന്ദിരങ്ങൾ ആകാശത്തെ തൊട്ടു പോങ്ങുമ്പോൾതാഴെ മേദിനി മെല്ലെ പിറു പിറുത്തു“സഹനത്തിന്റെ അതിരുണ്ട്”കവിയുടെ കണ്ണുകൾ തുറന്നു നോക്കുന്നു…
പുഴയുടെ പാട്ട്
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ (അന്ന്)പുഴയുടെ പാട്ടൊന്നു കേട്ടുനോക്കൂതിരയുടെ കോറസ് പാടിനോക്കൂകരയുടെ വേദന ഓർത്തുനോക്കൂപുണരാൻ കഴിയാതെ ഓളങ്ങൾ നോക്കൂ…പുഴയോടൊപ്പം ഒന്ന് ഓടിനോക്കൂപുഴ കിതയ്ക്കുന്നുണ്ടോ ശ്രവിച്ചുനോക്കൂപാറക്കെട്ടെത്തുമ്പോൾ ചിരിയും നോക്കൂതാഴോട്ട് ചാടുന്ന ചാട്ടം നോക്കൂ….പുഴയുടെ ശാന്തമാം ഭാവം നോക്കൂആരും കൊതിക്കുന്ന ലാസ്യം…
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ജീവനൊടുക്കി.
എഡിറ്റോറിയൽ ✍️ ബംഗളൂരുവിൽ ഇൻകം ടാക്സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. സംരംഭകൻ എന്നതിലുപരി സിനിമ നിർമ്മാണത്തിലും സി. ജെ റോയ് സജീവമായിരുന്നു.…
അകാലത്തിൽപൊലിഞ്ഞു പോവുന്ന
രചന : പ്രസീദ ദേവു ✍️ അകാലത്തിൽപൊലിഞ്ഞു പോവുന്നകവിയ്ക്ക് …….ആദരാഞ്ജലികളുടെപെരുമഴ കൊണ്ട്ആരുമെന്നിൽഓർമ പുതുക്കേണ്ടതില്ല,എൻ്റെയായവർഎൻ്റെ നെഞ്ചിൽപറ്റി കിടക്കുന്നുണ്ട്.കള്ളം പറഞ്ഞനാവുകളെന്നെകാണാൻ വരരുത്കരുതി വെച്ചിട്ടുണ്ട് കാലം നിങ്ങൾക്കെൻ്റെമറുപടി,രാഷ്ട്രീയത്തിൻ്റെനിഴൽ പിടിച്ച്ഒറ്റയാളെന്നെഎത്തി നോക്കരുത്,മരിച്ചവളേക്കാൾ നാറ്റംസ്വയം അനുഭവപ്പെട്ടേക്കാം,നെറുകയിൽചുംബിക്കാനുള്ളസമ്മതപത്രംമരിച്ച വിരലിനാൽതീർച്ചപ്പെടുത്തുക,അനശ്വര കവിഇടപ്പിള്ളിയുടെരണ്ടുവരി കവിതസഖാവും കവിയുമായഎൻ്റെ പ്രിയ കൂട്ടുകാരാനീ ചൊല്ലണെ,അവയവങ്ങൾപെരുമയ്ക്കുദാനം ചെയ്ത് എഴുതിയവളല്ല.ആരെങ്കിലുമൊന്ന്ഓർമപ്പെടുത്തണേ…
