ഒറ്റമുണ്ട്🧚🧚🧚
രചന : സജീവൻ പി തട്ടക്കാട് ✍ ഗദ്യകവിതമുണ്ടുടുക്കാൻപാകമാകാത്തകാലത്ത്മനസ്സിൽ കുത്തി നോവിച്ച അടങ്ങാനാവാത്ത ഭ്രമം…” ഒറ്റമുണ്ട്”മുത്തച്ഛനെൻ്റെ ഭ്രമത്തിന്ചുട്ടിതോർത്താൽഉത്തരം തന്ന്…ഇത്തിരി പോന്ന ചെക്കന്ചുട്ടിതോർത്തല്ലോകാമ്യംശിഷ്ടകാലത്തിൽ നീയിനിഇഷ്ടമുള്ള വേഷ്ടി ധരിച്ചിടാംകഷ്ടമാകുമീ കാലം കഷ്ടമെന്ന്ധരിയ്ക്ക നീ…ചൊട്ടയിൽ തുടങ്ങും ശീലംചുടലയിൽ… തീർന്നിടാംആ ആപ്തവാകൃത്തിൻപൊരുളറിഞ്ഞപ്പോൾപൊള്ളിയിളകുമീ ഭ്രമങ്ങൾ ഹൃദയത്തിനറകളിൽഒരു പരിണാമ ലിപിപോലെ….മരണമിങ്ങെത്തി,…
അഞ്ചാമത് എക്കോ ഹ്യൂമാനിറ്റേറിയൻ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.
മാത്യുക്കുട്ടി ഈശോ ✍. ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ സമൂഹത്തിൽ വിവിധ സാഹചര്യങ്ങളാൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി രൂപീകരിക്കപ്പെട്ട് പ്രവർത്തിക്കുന്ന “എക്കോ” (ECHO – Enhance Community through Harmonious Outreach) എന്ന ചാരിറ്റി…
ഞങ്ങളുടെബാല്യം-നിങ്ങളുടേതും*
രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഇതളിട്ടുണരുന്ന വർണ്ണമുകുളങ്ങളിൽതുളുമ്പിനിൽക്കുന്ന മരന്ദമാം ബാല്യമേ,രമ്യോദയത്തിൻ ചിറകുകൾ തന്നതാംനന്മാർദ്രലോകമേ,യലിവിൻ പ്രഭാതമേ, തുള്ളിത്തുളുമ്പുമൊരു മനസ്സുമായങ്ങനെ-മിന്നിത്തിളങ്ങി വളർന്നതാം സമയമേ,പ്രിയരമ്യ കവിതയായുള്ളിലൂടൊഴുകിയോ-രരുവിയാം മലയാള ഗ്രാമപ്രദേശമേ, മഴയായ് പൊഴിയുന്നഴകോടെ കരളിലായ്;മിഴിവിൻ വനികപോലുണരുന്ന ചിന്തകൾഏഴു വർണ്ണങ്ങളായെഴുതീല്ലെ,നിങ്ങളിൽതെളിഞ്ഞ ബാല്യത്തിന്റെ യാ,നല്ല സ്മരണകൾ? നവകാലമേ,യിന്നുമതുപോലെ കൂട്ടുകാർകിളികൾപോലുണരുന്നതില്ല,യാ;…
ചിതൽ തിന്ന ഓർമ്മകൾ.
രചന : ദിവാകരൻ പികെ✍ കാലം നോവുണക്കിയമനസ്സിൽ,ഇത്തിരി നോവ് പടർത്താൻ,തിമിരം മൂടും കണ്ണുംഅടഞ്ഞ,കാതും വരണ്ട നാവു മായ്,വിജന വീഥിയിൽ തനിച്ചിരിപ്പാണ്.മനസ്സിൽ മയിൽ പ്പീലി ചാരുത,ചാർത്തിയ വസന്ത കാലത്തെ,ചിതൽ തിന്നഓർമ്മകളിൽ,ഊന്ന് വടികുത്തി പരതുന്നു.മധുമൊഴി കളാൽ ഹൃദയത്തിൽ,കുളിർ തെന്നലായി തഴുകിയതും,കൂരിരുട്ടിലും കണ്ണിൽ ത്തിളങ്ങിയ,വശ്യ രൂപവുമിന്ന്…
അയാൾ
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ കിനാക്കളൊക്കെ,ചെറുകണ്ണുനീർ പുഴപോലെ ഒഴുകുന്ന കാടിന്റെ, അരികിലൂടൊരുകാലം, ആനമലക്കാടുകളുടെ തേയിലത്തോട്ടത്തിൽഅയാൾ നടക്കാനിറങ്ങി……നമ്പർപാറയെന്നസംസ്ഥാനങ്ങളുടെ അതിരിൽ ആരോ അക്കങ്ങൾ കൊത്തിയിട്ട പാറപ്പുറത്തിരുന്നൂ……താഴെ അഗാഥമായ കൊക്കയാണ്….അതിലേക്കുചാടി ആത്മഹത്യ ചെയ്തവരുടെ കഥകൾ വടിവേലു പറഞ്ഞുകേട്ടിട്ടുണ്ട്…..പേരുപോലെതന്നെ വടിവേലു,നീണ്ടുമെലിഞ്ഞ്….വലുപ്പംകൂടിയ കാക്കി ഹാഫ് ട്രൗസറും ചുക്കിചുളിഞ്ഞ…
പ്രകാശവേഗങ്ങൾ
രചന : കെ.ആർ.സുരേന്ദ്രൻ ✍ നീയൊരുസൗമ്യശാന്തയായ നദിയായായിരുന്നു..നവോഢയായഒരു യുവതിയുടെഅന്നനടപോലെ നീയൊഴുകി.മലരികളും ചുഴികളുംനിനക്കന്യമായിരുന്നു.ചതിയുടെ കാണാക്കയങ്ങൾനിന്നിൽ ഒരിക്കലും രൂപപ്പെട്ടിരുന്നില്ല.സൗഹൃദങ്ങൾ മൊട്ടിട്ട്വിടർന്നിരുന്നു.ദേശത്ത് ഉദയാസ്തമയങ്ങൾ ഞങ്ങളുടെ വരുതിയിൽ നിന്നത്നിന്റെ വരദാനങ്ങൾ.ദേശം ഞങ്ങൾക്കായി തളിർത്തു.ഹരിതശോഭയണിഞ്ഞു.വിളവെടുപ്പ് കാലത്തിന്റെ കൃത്യതയും, ഫലസമൃദ്ധിയും,ആഹ്ലാദവുംനിന്റെ കാരുണ്യവായ്പ്പുകൾ.അല്ല നിൻ്റെ കർത്തവ്യപഥങ്ങളിൽ ചിലത് മാത്രം.ദേശം പൂത്തുലയാനും, സൗരഭ്യം…
” അച്ഛനില്ലാത്ത പ്രഭാതം”
രചന : ഗിരീഷ് പെരുവയൽ ✍ കുഞ്ഞുമനസ്സിനറിയില്ലജീവിതപൊൻ പ്രഭാതമകന്ന കാലംഅമ്മതൻ കൈപിടിച്ചന്നുഞാനച്ഛന്റെപൊൻ സ്മരണയിലുണർന്നിടുമ്പോൾകണ്ണു കലങ്ങി സദസ്സിലിരുന്നമ്മതൻമനം വിങ്ങി വിതുമ്പിടുമ്പോൾപ്രിയമുള്ളവർ കണ്ഠമിടറി പറഞ്ഞതൊക്കെയുംഅച്ഛന്റെനന്മകളായിരുന്നുഅന്നെനിക്കൊട്ടും നൊമ്പരമില്ലായിരുന്നുഉണ്ണിയെന്നാരോ വിളിച്ചന്നാവേദിയിൽഉമ്മതന്നതെനിക്കോർമ്മയുണ്ട്അന്നവർവേദിയിൽ തന്നസമ്മാനംനന്മതൻ പൂമരമായിരുന്നുപുഞ്ചിരി തൂകി ഞാൻ വാങ്ങിയോരുപഹാരംഉല്ലസിച്ചോടിവന്നമ്മതൻ കയ്യിൽ കൊടുത്ത നേരംകോരിയെടുത്തമ്മ വാരിപ്പുണർന്നിട്ട്അച്ഛന് പകരമാകില്ലെന്നു ചൊല്ലിപൊട്ടിക്കരഞ്ഞതോർമ്മയുണ്ട്കരളലിയിക്കുന്ന കഥയിൽ…
അമ്മയുടെ തീരം: കടമയുടെ കാവ്യഭാവം
രചന : റഹീം മലേകുടി ✍ ഉയിരിൻ തുടിപ്പറിഞ്ഞോരാ ഗർഭപാത്രം,പത്തുമാസത്തേങ്ങലായി ഭൂമിയിൽ നീന്തി.അവിടെ നോവറിയാതെയമ്മ പകർന്നു,ജീവിതത്തിൻ താളമായ്, സ്നേഹത്തിൻ കൈവഴി.ആ മുഖം കാണാൻ കൊതിച്ച ത്യാഗത്തിൻ രൂപം,ഭർത്താവു മരിച്ചൊരാ മാതാവിൻ നൊമ്പരം.ആ വിരഹത്തിൻ വേദന നമ്മളറിയണം,ആ ഒറ്റപ്പെടലിൽ സാന്ത്വനം നമ്മളേകണം.ജീവിതത്തോട് ചേർത്തുനിർത്തണം…
തുലാവർഷം ✍️
രചന : അനൂബ് ഉണ്ണിത്താൻ ✍ ആർത്തലച്ചു പെയ്യുംതുലാവർഷ മഴ…..ആർത്തിരമ്പിയൊഴുകുന്നുതുലാവർഷവും.. .വൈകിയെത്തിയൊരു പ്രഹരമേ !വസുധവീർപ്പുമുട്ടുന്നു നിറയുംജലത്താൽ…പ്രളയമൊരു പ്രഹരമായ്ഇരമ്പിക്കയറും നീരിനാൽഗതികിട്ടാതലയും ആത്മാക്കൾഎങ്ങോട്ടെന്നില്ലാത്തമിഴിനീർക്കാഴ്ച്ച വിങ്ങുംമാനസമോടെ നോക്കിനിൽപ്പു മാനവർ .മാളികമുകളിലെ പ്രണയവും നൃത്തവുംഅനാഥർക്കല്ലൊ പ്രാണൻ്റെ വേദനമഴയേ നീ ഒരു മിതമായി പെയ്യട്ടെ…മാനവർ എന്നും സമത്വമായി വാഴട്ടെ…
ചുമട്
രചന : സ്റ്റെല്ല മാത്യു ✍ ജീവിതം ചുമക്കാൻഒരു തൊഴിലാളി വേണമെന്ന്കുറച്ചായി ചിന്തിക്കുന്നു.അല്ലെങ്കിലും,അവനവനെ ചുമക്കുന്നത്എത്ര അഭംഗിയാണ്!കഷ്ടകാലത്തിന്, അവനതിന്എന്നെ തെരഞ്ഞെടുത്തു.തന്നെ ചുമന്ന് പോകുന്നതിൻ്റെയോ,പൂക്കൾ സുഗന്ധിയിൽമയങ്ങുന്നതിൻ്റെയോ,സുഖം അറിയിക്കാതിരിക്കുന്നത്മനുഷ്യനെന്ന നിലയിൽഅവകാശ ലംഘനമാണ്.അതിനെ പാടത്തു കണ്ടമൈൻഡ് പോലുമില്ലാതെ,മുഷിയുമ്പോൾ മാറ്റാനാവാത്ത,അറിയാത്ത ആടകളണിയിച്ച്,പരലോക വാസത്തിന് അയക്കുമ്പോൾ…കണ്ണുതുറന്നൊന്ന് കാണ്എന്നെങ്കിലും പറയേണ്ടതാണ്.അനുകമ്പാശീലൻ!എന്നെത്ര ചുംബിച്ചുരുവിട്ടു.കേൾക്കാത്ത…
