സംശയം
രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ ഒരുസംശയംഒരു ചെറുസംശയംചിരസംശയം ഒരുഗൂഢ ,സംശയംഓലപ്പഴുതിൽ സൂര്യബിംബത്തിലെകിരണകരം മുകരേ മാനസംവർഷത്തിൻ കാറ്റിൽ ശിഖരങ്ങൾചായവെമാനസമാകെ തെളിയുന്ന വെട്ടത്തിൽമാമ്പൂമണത്തിൽ ആനന്ദരാസരസംവലിച്ചെടുക്കേ വെയിലറിയാതെ ഹാസ്വപ്നങ്ങളിലെ വഴിത്താരേലിങ്ങനെനീന്തിനീരാടി മുഴുകിയൊഴുകവെഒരുസംശയം ഒരുചെറുസംശയംചിരസംശയം ഒരുഗൂഢ,സംശയംവാസരസ്വപ്ന മനോമഹാരാജ്യമീസമയാതീത ആനന്ദമഹായാനംഇവിടെവിടെ കേവലം മറ്റൊന്നുമേആനന്ദയാനോം അനുഭൂതിയുംമാത്രംഏതോ സമാധി ഉണർന്നിങ്ങുവന്നിതോനിത്യസഞ്ചാര…
ഹൃദയങ്ങൾമുറിഞ്ഞു പോകുന്നത്,
രചന : സുരേഷ് പൊൻകുന്നം ✍️ എത്ര പെട്ടെന്നാണ് ഹൃദയങ്ങൾമുറിഞ്ഞു പോകുന്നത്,ഒരു നേർത്ത കരച്ചിൽ പോലുംഇല്ലാ,തൊരു തുള്ളി ചോരപോലും പൊടിയാതെ,ഹൃദയങ്ങളെ മുറിക്കാമെന്നുനാം കണ്ടെത്തിയിരിക്കുന്നു,ഒരു ശോകഗാനയീണം അകമ്പടിയില്ലാതെഎത്രവേഗമാണ്ഒരു പ്രണയപ്പുഴ വറ്റി വരണ്ടുപോകുന്നത്,എവിടെയാണ് ശ്വാസവും നിശ്വാസവുംനിന്നു പോയത്,വേർപ്പുമുപ്പും വഴിപിരിഞ്ഞപിണക്കങ്ങളിൽ പണ്ടൊക്കെഒരു കരച്ചിൽ ഉണ്ടായിരുന്നുവല്ലോ,മൂക്ക് ചീറ്റിപ്പിഴിയൽ…സാരിയുടെ…
ദൈവമെവിടെ?.*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മർത്യലോകത്തിന്നൊരുമ ദർശിക്കുവാൻകഴിയാതെയീശ്വരൻകരൾവാടി നിൽക്കുന്നു.ഇരുൾ വീഥിയിൽ നമ്മൾ വെളിച്ചം നിറയ്ക്കാതെ,തിരികെട്ട മനസ്സുമായ്തമസ്സിൽത്തുടരുന്നു.അഹന്താ കിരീടവു,മത്യാർത്തി ശീലവുംശിരസ്സേറ്റി,യിന്നുമായിരുളാസ്വദിക്കുന്നു.ദീനാനുകമ്പയും ദീപ്തമാം ചിന്തയു-മില്ലാത്തവർക്കിടയിൽ നിലയുറപ്പിക്കുന്നു.മുറിവേറ്റ ഹൃദയങ്ങളിണക്കാതെ പിന്നെയുംമതക്കരിങ്കല്ലിനാൽ മതിലുയർത്തീടുന്നു.ഇടയിലായീശ്വരന്നാശ്വാസ വചനമാംമാനവരൊന്നെന്ന മഹാമന്ത്രമോർക്കുന്നു.തിരുത്തുവാനാകാത്തയപരാധ,മീവിധംപുലർത്തുന്ന മർത്യരോ,ടരുതെന്നരുളുന്നുസമസൃഷ്ടി ചിന്തകൾമറഞ്ഞതിൽപ്പിന്നെ,നാംദുഷ്ടരൂപങ്ങളായ് സമഷ്ടിയെത്തകർക്കുന്നു.മർത്യോദയത്തിൽനാമെത്തിനിൽക്കുമ്പോഴുംസത്യം ഗ്രഹിക്കുവാനാകാതെപോകുന്നു.നിത്യശ്രീകോവിൽ തൻഹൃദയമെന്നോർക്കാതെ,വ്യർത്ഥജന്മങ്ങളായ് പുകഞ്ഞു…
നാടക നടൻ തുന്നിയുണ്ടാക്കിയ ഫാഷൻ ചരിത്രം.
രചന : വലിയശാല രാജു✍️ ലോകം നാടക ദിനം ആഘോഷിക്കുമ്പോൾ, അരങ്ങിലെ കലാകാരന്മാർക്ക് അഭിമാനിക്കാൻ സുന്ദരമായൊരു ചരിത്രമുണ്ട്. ലോകത്തെ മുഴുവൻ വേഷപ്പകർച്ചകളിലൂടെ സുന്ദരമാക്കിയ ആധുനിക തയ്യൽ യന്ത്രത്തിന്റെ പിന്നിൽ ഒരു നാടക നടന്റെ ബുദ്ധിയായിരുന്നു എന്ന് പലരും അറിയണമെന്നില്ല. ഐസക് മെറിറ്റ്…
ഒലിവിൻ ചില്ലകൾ
രചന : ജോർജ് കക്കാട്ട് ✍️ നമ്മുടെ കർത്താവ് സ്നേഹത്താൽ നിറഞ്ഞ ലോകത്തിലേക്ക് വന്നു,വിനയപൂർവ്വം ഭക്തിയുടെ പാത തിരഞ്ഞെടുത്തു;കാരണം, തന്റെ മുന്നിലുള്ള കഷ്ടപ്പാട് എന്താണെന്ന് അവനറിയാമായിരുന്നു,എന്നിട്ടും അവൻ സ്നേഹത്തോടെയും ക്ഷമയോടെയും ആ പാതയിലൂടെ നടന്നു.സംഭവങ്ങളുടെ വേദിയായ ജറുസലേമിനടുത്തുള്ളഒരു കഴുതക്കുട്ടിയുടെ പുറത്ത് അവൻ…
മാനവികതയുടെ മായജാല കാഴ്ചകളുമായി ഗോപിനാഥ് മുതുകാടും സംഘവും ഫൊക്കാന കൺവെൻഷനിൽ.
ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് : നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍പ് അഴിച്ചുവെച്ച ഇന്ദ്രജാലക്കാരനന്റെ കുപ്പായം ഗോപിനാഥ് മുതുകാട് ഒരിക്കൽ കൂടി അണിയുന്നു. കാസര്‍കോഡ് അദ്ദേഹത്തിൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് എന്ന സ്ഥാപനത്തിന്റെ…
അഥീനയുടെ ലില്ലിപ്പൂക്കൾ.
രചന : ഗൗതം രാജീവ് ✍️ 2019-ൽ ഈ വരികൾ എഴുതുമ്പോൾ അതൊരു കഥയായിരുന്നു. എന്നാൽ 2026-ന്റെ ഈ സായാഹ്നത്തിൽ ഇതൊരു ഓർമ്മപ്പെടുത്തലാണ്. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത, എന്നാൽ ഇനി കാണാൻ കഴിയാത്ത അലീന എന്ന പെൺകുട്ടിയുടെ മുഖം ഓർമ്മകളുടെ തിരമാലകളായി…
പുകമഞ്ഞ് ചീന്തുന്ന ചിന്ത
രചന : യൂനസ് മണത്തല✍️ എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ലെന്ന് ഞാൻ പറഞ്ഞുപക്ഷേ സത്യം ഇതാണ്ചിന്തയെ ശ്വാസംമുട്ടിക്കാൻഒരുപാട് പുക ഉയർത്തിയിരിക്കുന്നുഅന്തരീക്ഷം മങ്ങിയതല്ല മാത്രംമനസ്സുകൾ മങ്ങിയിരിക്കുന്നുദൈന്യത്തിന്റെ ദൃശ്യങ്ങൾസാധാരണമായി മാറിയിരിക്കുന്നുഎൻ്റെ ദൈവംഎൻ്റെ മതംഎന്ന് കൂവുന്ന ശബ്ദങ്ങൾമനുഷ്യന്റെ സ്വരം മുക്കുന്നുസത്യത്തെ ചോദ്യം ചെയ്യുന്നവർക്ക്മുദ്രകൾ പതിപ്പിക്കുന്നുമണിമാളികകൾ ഉയരുന്നുഅടിയിൽ അഴുക്ക്…
നിങ്ങൾ എന്താണ് ഏത് നേരോം തോണ്ടിക്കൊണ്ടിരിക്കുന്നത്?(സാമൂഹിക മന:ശ്ശാസ്ത്രം)
രചന : കെഎം മുസ്തഫ ✍️ ചായക്കടയിൽ…ഓഫീസിൽ…അങ്ങാടിയിൽ…ബസ് സ്റ്റോപ്പുകളിലും സ്റ്റാൻ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും….ചുരത്തിനുമുകളിൽ നിന്ന് കെ എസ് ആർ ടി സി ബസ്സിൻ്റെ വിൻഡോയിലൂടെ പിറകോട്ട് മറയുന്ന മഞ്ഞുമൂടിയ പച്ചപ്പുകളിൽ ഓർമ്മകൾ പകുക്കുകയായിരുന്നു ഞാൻ! പക്ഷെ ലക്കിടിയെത്തിയിട്ടും മഴ മുഴക്കമായ് പെയ്തിട്ടും…
കൈത പൂത്ത കാലം
രചന : എംപി ശ്രീകുമാർ ✍️ കൈതപ്പൂമണമൊഴുകുംകൈത്തോട്ടുവരമ്പത്ത്കൈതവമില്ലാതെകളിച്ചുനിന്നു.കതിർക്കുല ചായുന്നവയൽവരമ്പത്തൂടെകമനീയകാന്തിനുകർന്നു നീങ്ങികനകം വിളയുന്നമണ്ണിന്റെയാർദ്രതകാല്പാദം മുകർന്നുപുളകം കൊണ്ടുപുന്നെല്ലു കൊറിയ്ക്കുവാ-നെത്തിയ പൈങ്കിളിയീണത്തിലൊരു വയൽ-പ്പാട്ടു പാടിതെങ്ങോല ചാമരംവീശുന്ന വയലോര –ത്തെന്തു കുളിർമനടന്നുനീങ്ങാൻ !തെന്നിളനീർക്കുട –മേന്തുന്ന കേരങ്ങൾപുണ്യം പകർന്നുനിറഞ്ഞുനിന്നു .വയൽപൂക്കൾ ചിരിയ്ക്കുന്നഹരിതാഭ കണ്ടകണ്ടിട്ടുവാനത്തു വർണ്ണമുകിൽ നിറഞ്ഞുകൈതപ്പൂവൊരുങ്ങുന്നകൈതോലക്കൂട്ടത്തിൽകള്ളിക്കുയിലിന്റെകുരവ കേട്ടു.
