മരണത്തിനു മുമ്പുള്ളപത്ത് ദിവസം,
രചന : പ്രസീദ . എം.എൻ. ദേവു✍ മരണത്തിനു മുമ്പുള്ളപത്ത് ദിവസം,ഒന്നാം നാൾഓർമ്മ വെച്ച നാൾ മുതൽക്ക്ഞാനോടി കളിച്ച വീട്ടിൽഒറ്റയ്ക്ക് താമസിക്കണം,രണ്ടാം നാൾകുറുമ്പെടുത്തോടിയഇടങ്ങളിൽ ചെന്ന്കൂട്ടുകാരെപേരെടുത്ത് വിളിക്കണം,മൂന്നാം നാൾഅക്ഷരം പഠിപ്പിച്ചവരെയൊക്കെനേരിൽ കണ്ട്ശിരസ്സ് നമിക്കണം,നാലാം നാൾപ്രണയം തന്നവരോടൊപ്പംകടൽ തീരത്ത് ചെന്ന്കവിതകളെഴുതണം,അഞ്ചാം നാൾകുടുംബത്തോടൊപ്പംഅവർക്ക് പ്രിയപ്പെട്ട ഇടത്ത്ഉല്ലാസ…
പാഠം പഠിപ്പിക്കുന്നത്
രചന : അൻസൽന ഐഷ ✍ പാഠം ഒന്ന്.. കാലാവധിവെച്ച്കൂട്ടുകൂടാൻവരുന്നവർ നമ്മെപഠിപ്പിക്കുന്നൊരു പാഠമുണ്ട്.തിരിച്ചറിഞ്ഞിട്ട്, വീണ്ടുംവീണ്ടുംപറ്റിക്കപ്പെടാൻ നിന്നുകൊടുത്തിട്ട് വെറുതെയിരുന്ന് മോങ്ങിയാൽഒരു പട്ടിക്കുറുക്കൻപോലുംസഹായിക്കാൻകൂടെയുണ്ടാവില്ലയെന്ന്.പാഠം രണ്ട് നിനക്ക് നിന്നെത്തിരിച്ചറിയാൻമറ്റൊരാളുടെ അഭിപ്രായത്തെകൂട്ടുപിടിക്കരുത്.കാരണം, നിനക്ക്നിന്നെയറിയുംപോലെമാറ്റാർക്കറിയാൻ കഴിയും. പാഠം മൂന്ന് ഓരോ മനുഷ്യനുംവ്യത്യസ്തനാണ്എന്നതുപോലെത്തന്നെആശയാദർശങ്ങളുംവിഭിന്നമായിരിക്കെ,ഞാൻനിന്നെപ്പോലെയാകണമെന്ന്വാശിപിടിക്കരുത്.പാഠം നാല് ജീവിതമൊന്നേയുള്ളൂ.അതു ജീവിച്ചുതന്നെതീർക്കണമെന്നിരിക്കേ,മൈക്കു പിടിച്ച്മോട്ടിവേഷൻ വിതറുന്നവരുടെവാക്കുകൾഅർഹിക്കുന്ന…
ചില മനുഷ്യർ നമ്മളെ സ്നേഹിക്കുന്നത്
രചന : സെറ എലിസബത്ത് ✍ ചില മനുഷ്യർ നമ്മളെ സ്നേഹിക്കുന്നത്ഒരു വികാരമായി മാത്രമല്ല —ഒരു അഭയമായി.നമ്മൾ ഉള്ളിൽ നിന്ന് തകർന്നുനിൽക്കുന്ന ദിവസങ്ങളിൽ അവർ ശബ്ദം പോലും മൃദുവാക്കും. ലോകം മുഴുവൻ, നമ്മളെ സാധാരണപോലെ കാണുമ്പോഴും അവർ മാത്രം നമ്മുടെ കണ്ണുകളുടെ…
രാത്രി
രചന : സിന്ധു എം ജി ✍ വിജനമായ വഴികളിൽ കാറ്റ് മാത്രം നടക്കുമ്പോൾ,ഞാൻ നിൽക്കുന്നു —എന്നെ തന്നെയോ നോക്കി,അല്ലെങ്കിൽ നിശ്ശബ്ദതയെ കേൾക്കാൻ ഇരുളിൽ എന്നറിയാതെ…നക്ഷത്രങ്ങൾ ദൂരെയെങ്കിലും തെളിയുന്നു,പക്ഷേ ഉള്ളിലെ ഇരുട്ട്അവയെക്കാൾ അടുത്താണ്.ഓർമ്മകൾഅറിയാതെ വന്ന് ചുറ്റി ഇരിക്കുന്നു —പോയവർ, പറഞ്ഞിട്ടില്ലാത്ത വാക്കുകൾ,തിരിച്ച്…
2026 ലെ ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ ✍ 2026 ലെ ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2022 ജൂലായ് ഒന്നിനും 2026 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു. നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത,…
ഗിറ്റാർ നിഴലുകൾ
രചന : ജോർജ് കക്കാട്ട് ✍ ഒരു വെൽവെറ്റ് നിശബ്ദത താഴേക്ക് ഇറങ്ങുന്നു,സന്ധ്യയുടെ ആഴം,നിഴലുകൾ നീളുമ്പോൾ,രഹസ്യങ്ങൾ മൃദുവായി ഉറങ്ങുന്നു.ഒരു ഗിറ്റാറിന്റെ ആലിംഗനം,മിനുക്കിയ ഒരു തിളക്കം,കാത്തിരിക്കുന്ന സ്പർശനം,ഊർജ്ജസ്വലവും ആത്മാർത്ഥവുമായ ഒരു സ്വപ്നം.വിരലുകൾ നൃത്തം ചെയ്യുന്നു,ഒരു മിന്നുന്ന വെളിച്ചവും വേഗതയും,കക്കകൾക്കിടയിലൂടെ,ഒരു വേദനാജനകമായ,മോഷ്ടിക്കപ്പെട്ട സമ്മാനം.ഒരു രാഗം…
ചന്ദനശ്ശീതളാനന്ദമായ്..🌳
രചന : അൻവർ ഷാ ഉമയനല്ലൂർ♦️ ✍ 🌈ചന്ദ്രതാരങ്ങളായ് ചിന്തോദയങ്ങളായ്ചിത്രവിളക്കുപോൽത്തെളിയുന്നു നിൻപ്രിയംചിരകാലമറിയാതകന്നില്ലെ നിൻ സ്മിതംചിരിതൂകി നിൽക്കുന്നിതാ വസന്തോദയം.ചമത്ക്കരിക്കുന്നുലകിലോരോ പ്രഭാതവുംചന്ദനോദ്യാനസ് മിതങ്ങളാൽ സന്തതംചരണാരവിന്ദം നമിക്കുന്നു പാരിടംചാമരംവീശിനിൽക്കുന്നുപരി വാനിടം.ചിന്തനീയം തഥാ ധരതൻ പ്രദക്ഷിണംചലനാത്മകം പരമോത്കൃഷ്ടമാകെയുംചിരപരിചിതം സ്തുത്യമാകിലും കവിതപോൽചമയ്ക്കുന്നതാരിന്നുമാരണ്യമാനസം ?ചപല ഹൃദയങ്ങളാലറിയില്ല തിരുവരംചടുലമല്ലാരാമമെന്നപോൽ സ്പന്ദിതംചരാചരങ്ങളുണർത്തുന്നു നിൻ…
“മഴയും അച്ചനും”
രചന : കലാരത്നം ഗോപിക.* ✍ മഴത്തുള്ളിവീണ വഴിയരികിലൊരുമണ്ണിൻ മണം ഏറ്റു നിൽക്കുമച്ഛൻവീടിന്റെമുറ്റം നനഞ്ഞ നേരത്തങ്ങ്മഴയോടെനോക്കി ചിരിക്കുമച്ഛൻകാറിന്റെചില്ലിൽ മഴ വരച്ചങ്ങനെകാലങ്ങളോർമ്മപ്പൂ വായങ്ങു നിൽക്കുമ്പോൾകൈയൊന്നു താങ്ങി നിന്നീടുന്നനേരത്ത്ഭയംദൂരെ മാറിപ്പോ മെന്നങ്ങിരിക്കിലുംമീശതൻക്കീഴിലെ ചിരിയോളമങ്ങനെമഴയ്ക്കുമൊരുതരം ചൂടുണ്ടോയെന്നത്കണ്ണടയ്ക്കുള്ളിലായ് തങ്ങിനിൽക്കുന്നൊരുസ്നേഹവെളിച്ചത്തിന്നോർമ്മകൾ പൂക്കുന്നൂവെള്ളഷർട്ടിന്റെ വരകളിലൂടെയാമഴചെയ്തുപാട്ടായൊങ്ങഴുകീടും നേരം“വീട്ടിലേയ്ക്കൊന്നുവരൂമകനേയെന്നസ്നേസ്വരമത് കാറ്റിലുഞ്ഞാടിമഴപെയ്യുംനേരംമാനംനിറഞ്ഞതുംഅച്ചന്റെ കൂടെകളിച്ചങ്ങു നിൽപ്പതുംചെറിയമുറ്റമത്…
ഞാൻ നിന്നെഉപേക്ഷിക്കും മുൻപ്
രചന : ഷിബിത എടയൂര്✍ ഞാൻ നിന്നെഉപേക്ഷിക്കും മുൻപ്അയച്ചിട്ടുംകൈപ്പറ്റാത്തഎന്റെ കത്തുകളെല്ലാംതിരിച്ചു വാങ്ങും.കത്തുകൾശീതീകരിക്കപ്പെട്ടഅണ്ഡമാണ്.മറന്നുകളയും മുൻപ്പതിഞ്ഞിട്ടുംതിണർക്കാതെ പോയഉമ്മകളെല്ലാംതൂത്തുകളയും.വജ്രമായവയെന്നിൽപ്രകാശിക്കാനിടയുണ്ട്.കണ്ടുതീർക്കും മുൻപ്ഒരിക്കൽക്കൂടിയെന്ന്അതേ ദാഹത്താൽഉറവയെത്തുംവരെതിരഞ്ഞു ചെല്ലണം.ഞാനെന്നഎന്റെ ഒറ്റവഴിയിൽഅനക്കമില്ലാതെയത്കാടായെന്നുവരാം.ഇറക്കിവിടും മുൻപ്ഒരുമിച്ചിരുന്നു നമ്മൾസ്നേഹിച്ചതിന്റെകുത്തിക്കെട്ടുകളിൽകുരുക്കഴിക്കണം.അഴയുന്തോറുംകുരുങ്ങിക്കുരുങ്ങിഅതിൽത്തന്നെ കിടക്കുമെന്ന്മൗനഭാഷയിൽപുഞ്ചിരിക്കണം.നീയല്ലാതെഉപാധിയില്ലെന്നനിറവിൽവീണ്ടും വീണ്ടുംകത്തെഴുതുകയുംഉമ്മ പറ്റിക്കുകയുംഓർമകളുണ്ടാക്കുകയുംപ്രണയത്തിൽഅകപ്പെടുകയും ചെയ്യുന്നു. വാക്കനൽ
