ഒറ്റ ?
രചന : കാഞ്ചിയാർ മോഹനൻ ✍️ എന്തുണ്ടെന്ന് പറഞ്ഞിട്ടെന്തേ ?ഒന്നുമില്ലാത്തയവസ്ഥവരുമെന്നതുറപ്പല്ലേ?എന്തുണ്ടെന്നു പറഞ്ഞിട്ടെന്തേ ?വരാനിരിക്കുന്നതൊന്നുംവഴിയിൽ തടയില്ലന്നതുറപ്പല്ലേഎന്തുണ്ടെന്നു പറഞ്ഞിട്ടെന്തേ ?എന്നെങ്കിലുമൊരിക്കൽകണ്ണുകളടയുമെന്നതും, ഉറപ്പല്ലേ?എന്തു ചിന്തിച്ചാലെന്തേപെയ്യും മഴയൊക്കെയുംതോർന്നു തീരുമെന്നതും ഉറപ്പല്ലേ?എന്തുണ്ടെങ്കിലെന്തേതടുത്തു കൂട്ടിയതൊക്കെയുംമറ്റൊരാളിലാകുമെന്നതും, ഉറപ്പല്ലേ?എന്തു ഭക്ഷണം ഭുജിച്ചാലുംഎല്ലാം മണ്ണിലേയ്ക്കായിമടങ്ങുമെന്നതുംഉറപ്പല്ലേ ?വന്നപ്പോൾ കൈകൾ ചുരുട്ടിയുംപോകുമ്പോൾ കൈനിവർത്തിയുംഒന്നും കയ്യിലേന്താതെപോകുമെന്നതും ഉറപ്പല്ലേ?സമയം കാത്തു…
സ്ത്രീധനം
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ സ്നാതനായൊരുത്തമപ്പുരുഷന്സ്വാധീനയായൊരുയംഗനയുംസാക്ഷിയായൊരു സൂര്യഹൃദയംസമാഗതമാക്കിയ സംയോജനം. സുരഭിലമാകിയ ദാമ്പത്യവല്ലരിസൂര്യാംശമോടെ സുകൃതമാകാൻസിന്ദൂരകാന്തീലലാടത്തിലകത്തിൽസൂരപ്രഭാഞ്ചിതമാരാധനാലയം. സൃഷ്ടിയൊന്നിച്ചാഘോഷമോടെസുമുഖിയേ കതിർമണ്ഡപത്തിൽസുത്ഥാനനായവനേ വരിക്കുവാൻസാധ്യമായൊരാധന്യമുഹൂർത്തം. സത്യമാകിയ സദസ്സിലനുചിതംസഭ്യമായൊരലങ്കാരവേളയിൽസുമംഗലീ മണ്ഡപസഞ്ചയത്തിൽസ്നേഹമാർന്നവരനുഗ്രഹിപ്പു . സാമിപ്യമായോരിണകളൂഴിയിൽസമ്മോദമോടെ വാഴുവാനായിസന്താനസൗഭാഗ്യക്കേളിരംഗംസായൂജ്യമാകിയധന്യജീവിതം. സന്താപമേറെയുണ്ടെന്നാകിലുംസേവിതരായിപ്പരസ് പ്പരമാശ്രയംസ്വഭാവമഹിമയാലൊരുമയോടെസഹാനുവർത്തിത്തോത്തമരായി. സഹവസിച്ചൊരു കാലമെല്ലാംസാമിപ്യമേറെ ആസ്വദിച്ചവർസൗഹാർദ്ദസഞ്ചാരരഥ്യയിലായിസദുപദേശമോടെയുല്ലാസഭരിതം. സത്രശാലയിലേ പന്ഥാവിലായിസമജ്ഞരായി അനുവർത്തികൾസതതമൊന്നായി ദുന്ദുദിയിൽസംവനനമാനന്ദനിവാസിതമായി.…
തിരിച്ചറിവിന്റെ യാത്ര
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ വഴികളൊക്കെയും ഒരേപോലെ തോന്നി,തുടക്കമോ അവസാനമോ തിരിച്ചറിയാതെ,ചിന്തകൾ കാറ്റിന്റെ തരംഗങ്ങളായി പിരിഞ്ഞൊഴുകി –കാലത്തിന്റെ തിരമാലയിൽ ജീവൻ ഒഴുകി.തിടുക്കമാർന്ന പാദങ്ങൾഅറിയാത്ത വഴിത്തിരിവുകളിൽ ചിതറുമ്പോൾ,വെയിലിന്റെ തിളക്കത്തിലും മഴയുടെ നനവിലുംസ്വപ്നങ്ങളും യാഥാർത്ഥ്യവും കലർന്നൊഴുകി.കാലത്തോട് ഇടഞ്ഞും,വഴിയിടറി തടഞ്ഞും,ഓർമ്മകളുടെ പൊടിയിൽ മറഞ്ഞ…
വിവേകാനന്ദൻ
രചന : എം പി ശ്രീകുമാർ ✍️ വിവേകാനന്ദൻ വിവേകാനന്ദൻവിധി കരുതിയ യുവരാജൻവീരഭാരത ഹൃദയത്തിൽ നി-ന്നുദിച്ചുയർന്ന വിരാട്ട്ഭാവംവിധിയെ പഴിച്ച ഭാരത പുത്രർവിധിയെ വിധിച്ചവരായ് മാറാൻഉഷസൂര്യനെപ്പോലെ കിഴക്ക്ഉദിച്ചുയർന്നൊരു ഋഷിവര്യൻതപസ്സിൽ നിന്നും ഭാരത ചിത്തംതപിച്ചുണർന്നിട്ടെഴുന്നേറ്റപ്പോൾതകർന്നു പോയി ചങ്ങലയെല്ലാംചിതറി തരികളെവിടേയ്ക്കൊ !ഉറങ്ങും ഭാരത പുത്രർക്കായിഉയർത്തിയ ശംഖൊലി…
വിവേകാനന്ദന്റെ മരണം: ചരിത്രവും മിത്തുകളും തമ്മിലുള്ള ദൂരം.
രചന : വലിയശാല രാജു ✍️ ഭാരതീയ ആത്മീയതയെ ലോകത്തിന് മുന്നിൽ തലയുയർത്തിപ്പിടിക്കാൻ പഠിപ്പിച്ച സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദൻ. എന്നാൽ 1902 ജൂലൈ 4-ന്, മുപ്പത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം അന്തരിക്കുമ്പോൾ, അത് കേവലമൊരു ‘മഹാസമാധി’ എന്നതിലുപരി ശാരീരികമായ അസ്വസ്ഥതകളോടും രോഗങ്ങളോടും പോരാടിയ…
മഞ്ഞുരുകും നേരം
രചന : ജോർജ് കക്കാട്ട് ✍️ മഞ്ഞു പെയ്തു, പിന്നെ മരവിച്ചുറഞ്ഞു,നിലമെങ്ങും വെളുക്കെ, കട്ടിപിടിച്ചുറഞ്ഞു.ഒരുമിച്ചു നടന്നോരെൻ കാലടികൾ,ഇന്നേകനായ് തെന്നി നീങ്ങുന്നു ദൂരെ. നിൻ കൈകൾ ചേർത്തുപിടിച്ച മരവിപ്പ്,ഓർമ്മകളിൽ മാത്രം, ഒരു നോവായി.ഉരുകി ഒഴുകുന്നൊരു മഞ്ഞുപോലെ,എൻ സ്വപ്നങ്ങൾ മാഞ്ഞുപോയകലെ. തണുത്തുറഞ്ഞൊരീ ലോകത്തിൽ ഞാൻ,നിന്നോർമ്മകളിൽ…
ഫൊക്കാന സ്വിം കേരള സ്വിം പാലാ എഡിഷൻ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 7 മണിക്ക്
ശ്രീകുമാർബാബു ഉണ്ണിത്താൻ ✍️ കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകിവരുന്ന സൗജന്യ നീന്തൽ പരിശീലനമായ സ്വിം കേരളാ സ്വിം ൻ്റെഭാഗമായി പാലാ സെൻ്റ് തോമസ് കോളേജിൻ്റെ നീന്തൽകുളത്തിൽ…
ബേബി കുര്യൻ കിളിയാങ്കര, മരങ്ങാട്ടുപിള്ളി നിര്യാതനായി
ജിൻസ്മോൻ സഖറിയ ✍️ ന്യൂയോർക്ക്:ബേബി കുര്യൻ കിളിയാങ്കര ,മരങ്ങാട്ടുപിള്ളി നിര്യാതനായി.ആദ്യകാല കേരള കോണ്ഗ്രസ് പ്രവര്ത്തകനും മാണിസാറിന്റെ അടുത്ത സുഹൃത്തും ഇലക്കാട് മണ്ഡലം സെക്രട്ടറിയുമായിരുന്നു പരേതന്.പ്രമുഖ അമേരിക്കൻ വ്യവസായിയും ,ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി യും , ന്യൂയോർക്ക് സ്റ്റേറ്റ്…
ജന്മദൗത്യം
രചന : സന്തോഷ് ഇളപ്പുപാറ.✍️ ആരോ മരിച്ചുവെന്നാക്കാക്ക ചൊല്ലി,പോണം ബലിച്ചോറു തിന്നാൻ.കൊത്തിപ്പെറുക്കാൻ കൊതിക്കുമന്നമേആഗതനാകാം ഞാൻ നൂനം! പോയിവരാമാത്മാവിൻ ശാന്തിക്കായൊ-രുന്നുള്ളുകൊത്തുവാൻ ഞാനും!ഇതുജന്മനിയോഗമെൻ ജീവിത-പ്പാത കല്പിച്ചു തമ്പുരാൻ! പണ്ഡിത, പാമരഭേദമില്ലവ-ന്നുമൂഴിയിലെല്ലാം തുല്യം!തീർത്ഥയാത്രയിൽ കൂട്ടുമവരുടെജാതി ചികയില്ലവനും! പാരിൽ പഴുതുള്ള സ്നേഹബന്ധത്തിന്റെവാലിൽ കരിന്തേളുപോലെ,ആമാടപ്പെട്ടിതൻ ഘനം നോക്കിയാടുംമനുഷ്യക്കോലങ്ങളല്ലോ അർദ്ധചിത്തത്താൽ…
വിവേകാനന്ദാ മൃതം
രചന : പ്രിയ ബിജു ശിവകൃപ .✍️ വിശ്വവിജയി വചനാമൃതധാരിധരണീതലേ കേൾവികേട്ടോൻഅമരത്വമാർന്നൊരാ സ്മരണാവലിഭാരതഖണ്ഡത്തിങ്കൽ മുഴങ്ങീടുന്നുവിശ്വപ്രപഞ്ചമാകെയലയടിക്കുമാദീപ്തവചനങ്ങൾ തൻ മാറ്റൊലിഇനിവരും തലമുറകൾ പോലുംകേട്ടുവളരുന്ന സംസ്കൃതിഭയമെന്ന ചിന്തയെ വെടിയുവാ –നാഹ്വാനം നൽകിയഭാരതപുത്രൻനാമമന്വർത്ഥമാക്കുന്ന സ്വാമിജിജനസഞ്ചയത്തിനു മാർഗ്ഗദീപംകഠിനതര ഹൃദയ വ്യഥ ചടുലചലനങ്ങളിൽ വിടുതലായിടുവാനായിനിനവുകൾ പൂവിതളുകളാക്കുന്നശ്രീ വിവേകാനന്ദ വചനങ്ങൾകേരളം ഭ്രാന്താലയമെന്നു…
