വിൺചിരാതുകൾ
രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ അഖണ്ഡ ജ്യോതീജ്വലനംഅഖണ്ഡ ജ്യോതീജ്വലനംവിൺചിരാതിൽ വട്ടം വയ്ക്കുംഅഖണ്ഡ ജ്യോതീജ്വലനം കൺമിഴി വാതിലടയ്ക്കേവിൺമിഴി വാതിൽ തുറന്നുഅനന്ത ചിദാകാശത്തിൽസഹസ്രകുടന്നകളിൽ ആയിരംവിൺചിരാതുകൾഉഴിയുന്നൂ പരസ്പരംഇതിലെങ്ങാണ്ടൊരിടത്തോഎന്നുടെ കൺചിരാതുകൾ ഇതിലൂടൂളിനടക്കാൻഎൻ്റെ വിളക്കു തിരയാൻതീരരുതീവഴിയൊട്ടുംഈവഴിയെന്നത്യാനന്ദം! അഖണ്ഡ ജ്യോതീജ്വലനംഅഖണ്ഡ ജ്യോതീജ്വലനംവിൺചിരാതിൽ വട്ടം വയ്ക്കുംഅഖണ്ഡ ജ്യോതീജ്വലനം !!
യു.എൻ സഭയിൽ വൈസ്‌മെൻ ഇൻറർനാഷനൽ അമേരിക്കൻ പ്രതിനിധിയായി ന്യൂയോർക്കിൽ നിന്നും സിബി ഡേവിഡിനെ തെരഞ്ഞെടുത്തു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: യുവശാക്തീകരണം, സാമൂഹിക വികസനം, മനുഷ്യസേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഫോറത്തിലേക്ക് അമേരിക്കയിലെ വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിനെ (Y’s Men International Club) 2026-ൽ പ്രതിനിധീകരിക്കുന്നതിനായി ന്യൂയോർക്കിൽ നിന്നും മലയാളിയായ തോമസ് ഡേവിഡ് (സിബി…
യുദ്ധം അവസാനിക്കുന്നില്ല.
രചന : അഹ്‌മദ് മുഈനുദ്ദീൻ✍ തനിച്ചാവുമ്പോൾഏറെ സങ്കടം വരുമ്പോൾഞാൻആകാശനീല നിറമുള്ളപഴയ ഷർട്ടണിയും.വയർ വഴങ്ങാതെ പുറത്ത് ചാടുംകണ്ണാടി നോക്കി ഉറക്കെ പറയുംയുദ്ധം അവസാനിക്കുന്നില്ല.ഇത്തിരി കഴിക്കുംചാരുകസേരയിൽ ഒന്നുമയങ്ങുംഭാര്യയും മക്കളുംതിരിച്ചെത്തും മുന്നേഅലമാരയിൽ മടക്കിവെക്കുംഅതവൾ വാങ്ങിത്തന്നതാണ്അമ്മയുടെ പേരിൽനുണ പറഞ്ഞാണ്ഞാനത് സൂക്ഷിക്കുന്നത്.അവളെഴുതിപ്രണയമൊരു യുദ്ധമാണ്തുടങ്ങാൻ എളുപ്പവുംഅവസാനിപ്പിക്കാൻ പ്രയാസവും.ഞാൻ മറുപടിയെഴുതിഎല്ലാ തരം…
വാക്കുമാല
രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍ വാക്കിൽ നിന്നും മൗനത്തിലേക്ക്ഞാൻ ഒരുയാത്ര പോയിരുന്നു,അത് പക്ഷേ നിന്നെ അകറ്റാനല്ലപ്രിയേ നിന്നെ അറിയാനായിരുന്നുവാക്കിന്റെ ചില്ലകളിൽനീ നമുക്കായിവർണ്ണ പുഷ്പങ്ങൾവിരിയിച്ചിരുന്നു,വേദനയുടെ വെയിലിൽഎന്റെ മനതാളുകളിൽപക്ഷേ ഞാൻഅവ കണ്ടതേയില്ലശൂന്യതയുടെ മാനത്ത്നീ വീർപ്പുമുട്ടികരിമേഘങ്ങൾ തീർത്ത്,മഴയായി പെയതടങ്ങാൻഅകലുമ്പോൾ,കണ്ണാടി ചില്ലിന്റെ ഇപ്പുറത്ത്വീർപ്പുമുട്ടി കണ്ണീർ രേഖകളായിഉതിർന്നു…
ടോക്ക് വിത്ത് ജിമ്പു ❤️
രചന : പൂജ.ഹരി കാട്ടകമ്പാൽ✍ നാട്ടിലെ തിരക്കിൽ നിന്നൊന്ന് മാറി നിൽക്കാലോ എന്നു കരുതിയാണ് ഞാൻ ചൈനയിലെ എന്റെ അമ്മായിയെ കാണാൻ പോയത്. ഹോങ്ചിങ് അമ്മായി കുറെയായി ക്ഷണിക്കുന്നു. ചൈനയുടെ വന്മതിലിന്റെ വടക്കു കിഴക്ക് ഭാഗത്താണ് അമ്മായിയുടെ വീട്. അവിടത്തെ ആണുങ്ങളൊക്കെ…
പ്രഭാതമായുണരുക
രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഹൃദ്യമായുണരുമാ, സൂര്യോദയംകരുണാർദ്രമാക്കുന്നുദയകാവ്യംനിത്യസ്വരൂപമാം നൽപ്രഭാതംഹൃദയത്തിനേകുന്നൊരാർദ്ര രൂപം. ചിന്തോദയത്തിൻ ചിറകടികൾവെള്ളരിപ്രാവായുയർന്നിടുമ്പോൾമന്ദസ്മിതത്തിൻ മലർമരന്ദംമനസ്സുകൾക്കേകുന്നതാത്മഹർഷം. നിമിഷനേരത്തേയ്ക്കുദിച്ച സ്വപ്നംഎഴുതിവയ്ക്കുന്നതായേഴുവർണ്ണംമിഴികളാലറിയേണ്ടതല്ല,സ്നേഹംകരളിൽത്തിളങ്ങട്ടെയാ,വെളിച്ചം. കണ്ണീർപ്പകലായി നിന്നു നമ്മൾവിണ്ണിൻ പ്രകാശമണയ്ക്കുമെങ്കിൽനിർണ്ണയമിരവിന്നുമില്ലെ ദുഃഖം;വർണ്ണങ്ങളേകുന്നതില്ലെ താരം? എണ്ണിക്കണക്കെടുക്കുന്നു ലോകംമണ്ണിൽമറയുന്നതെത്ര ജന്മംപാരിൻവെളിച്ചമേ, നിന്റെ സ്നേഹംതൂമലരാക്കുന്നുമീ,പ്രപഞ്ചം. ചെഞ്ചായമിട്ടപോലുള്ളധരംപിഞ്ചുകുഞ്ഞുങ്ങൾതൻ സ്നേഹകാവ്യംസഞ്ചാരമല്ലേ, മനുഷ്യ ജന്മംപുഞ്ചിരിയോടേ, സ്മരിക്ക…
” ജോർജ്ജുകുട്ടി “(ആഖ്യാന കവിത )
രചന : മേരിക്കുഞ്ഞ്. ✍ കുന്നംകുളത്തങ്ങാടിയിൽഓട്ടുപാത്രക്കച്ചോടംമൊത്തമായ് നടത്തുന്നചേറ്വേട്ടന്റെ മൂത്ത മോൻജോർജ്ജിന്റെ ആലോചനഅരിശപ്പെട്ട് നിരസിച്ച്തറവാട് കുളം കലക്കിചേർന്നതാണ് കുഞ്ഞുമേരിപഠിക്കുവാൻ പട്ടണ –പ്രാന്തത്തിൽ മഠം വകകോളേജിൽ….പേരു കേട്ട കോളേജാണ്പഠിക്കുന്നതന്തസ്സാണ്.കാലത്ത് ബസ്സു കേറാൻനില്ക്കുമ്പോൾ ജോർജ്ജുകുട്ടിഅപ്പന്റെ പീട്യേലെമേശയ്ക്കലിരിയ്ക്കുവാൻവെളുവെളുത്തസ്റ്റാൻഡേർഡു കാറിൽവന്നിറങ്ങി ഒളി കണ്ണാൽകണ്ടു കണ്ടില്ലെന്ന പോലെചിരിയണിഞ്ഞ് ഡോറടയ്ക്കും.വൈകീട്ട് ബസ്സിറങ്ങിനടക്കാൻ…
എഴുന്നേറ്റുനിന്നുമുടന്ത് അഭിനയിക്കുന്നവർ
രചന : താഹാ ജമാൽ പായിപ്പാട് ✍ ഒരു ചങ്ങലയാൽനാക്കിനെ ബന്ധിയാക്കിശൂലത്താൽകാഴ്ചയെ അന്ധമാക്കികൂടംകൊണ്ട് സ്വപ്നത്തെ തല്ലിച്ചതച്ച്അരംകൊണ്ട് പല്ലുകൾ രാകിപ്പത്തികാരമുളളുകൾ ചെവിയിലാഴ്ത്തിഅന്നനാളത്തിലേക്ക് വിഷം കുത്തിനിറച്ച്എന്തിനാണെന്നെയീ തെരുവിൽകൊല്ലാൻ വെച്ചിരിക്കുന്നത്അണയാറായ ഒരു തീയിലേക്ക്എന്റെ ചോരയൊഴിച്ച്തീ കായുന്ന നിനക്കരുകിൽ വിറങ്ങലിച്ച്ഉറങ്ങാതിരിക്കുന്നത് എന്റെ അനുജത്തിയാണ്അവളുടെ നിലവിളികേൾക്കാതെസ്വാതന്ത്രത്തെക്കുറിച്ച് പുലഭ്യം പറയുന്നതാരാണ്…?ഞാനവളെ…
ഡയറി -(ഗദ്യ കവിത)
രചന : സുരേഷ്നായർ മങ്ങാട്ട് ✍ ഒരുഡയറി വാങ്ങി,പേനയും.പേരും വിലാസവുംനമ്പരും കുറിച്ചു.ആദ്യപേജിലൊരുകരയുന്ന കുഞ്ഞിന്റെചിത്രം പതിപ്പിച്ചു,അടുത്ത പേജിൽചിരിയ്ക്കുന്നകുഞ്ഞിന്റെയും.പിന്നെ കുറച്ചുപേജുകളിൽശൂന്യതയെഴുതിമറച്ചു.കുറച്ചു പേജുകളിൽപിച്ച വച്ചു നടന്നു,നിലത്തു വീണു.കുസൃതികളുംപള്ളിക്കൂടവുംപ്രണയവുംപ്രതീക്ഷയുംകാഴ്ചകളുംവരച്ചു വച്ചു.സൂര്യനെയുംമഴയെയുംസ്വപ്നങ്ങളെയുംപലവർണ്ണങ്ങളിൽവരച്ചു ചേർത്തു.അറിയാത്ത വഴികളുംതെറ്റിയ വഴികളും,അടയാളപ്പെടുത്തി.വിവാഹം, ഭാര്യ,കുഞ്ഞുങ്ങൾ,എല്ലാം ചിത്രങ്ങളായിഒട്ടിച്ചു ചേർത്തു.വിശപ്പിന്റെയുംവരുംകാലത്തിന്റെയുംമരണങ്ങളുടെയുംജനനങ്ങളുടെയുംപേജുകൾമടക്കിവച്ചു.നഷ്ടങ്ങളുംനേട്ടങ്ങളുംവിവിധ വലിപ്പത്തിൽ,വർണ്ണങ്ങളിൽ,എഴുതി ച്ചേർത്തു.അവസ്സാനപേജിൽകറുത്ത മഷിപടർത്തി,മടക്കി വച്ചു.പുറം ചട്ടയിൽ,ആത്മകഥയെന്നെഴുതി,ആത്മാവിനെയതിൽതളച്ചുവച്ചു.
വെന്നിക്കൊടി
രചന : ദിവാകരൻ പികെ ✍ ഇത്തിരി പോന്നവനെങ്കിലുംഒത്തിരി സ്വപ്‌നങ്ങൾ കണ്ടവൻഞാൻ.ആഴക്കിണറിലെ തവളക്കുഞ്ഞിന്ആഴിയെക്കുറിച്ചെന്തറിയാമെന്ന്,മാലോകർതൻ പിറുപിറുക്കൽപലവട്ടം കാതിൽവന്നലയടിക്കെ,മോഹങ്ങങ്ങൾക്കിന്നേവരെമങ്ങലൊട്ടുമെ വന്നതില്ല.കുന്നോളം കണ്ട സ്വപ്നങ്ങളൊക്കെയുംകുന്നിക്കുരുപോൽ ചുരുങ്ങിയെന്നാകിലുംതളരാതെ കുതിക്കുവാൻ ഊർജ്ജംപകരുന്നു വെട്ടിത്തിളങ്ങും ലക്ഷ്യ ബിന്ദു.ലക്ഷ്യമില്ലാത്തവരുടെ ജീവിതയാത്രഅന്ധന്റെയാത്രപോൽ തപ്പിത്തടഞ്ഞാണെന്നറിയുന്നു.മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കുമെങ്കിൽമാർഗ്ഗമെന്നെ വഴിനടത്താതിരിക്കില്ല.ഉള്ളിലെ അരുളപ്പാട് മുറുകെപ്പിടിച്ചു ഞാൻപൊരുതി മുന്നേറാൻ…
