നിഴൽ

രചന : ജി.വിജയൻ തോന്നിയ്ക്കൽ✍ സ്വർഗ്ഗം മറന്നു ഞാൻ വെട്ടിപ്പിടിച്ച….സ്വപ്നങ്ങളൊക്കെ അന്ധമായോ… ?എൻ സ്വപ്നങ്ങളിൽ ഞാൻ കോട്ടകെട്ടി..അന്തരംഗങ്ങൾ കൊതിച്ചു ആർത്തനാദം….ബന്ധങ്ങളൊക്കെ മറന്നൊരു ലോകത്ത്….ഞാൻ ആജ്ഞാനുവത്തിയാം രാജാവായി..പ്രാണൻ പിടയുന്ന വേദന കണ്ടില്ല…..രക്തബന്ധം പോലും മറന്നു പോയി….ശാപം ഫലിച്ചൊരു പാവിയാണെ ….പെറ്റമ്മയെ പോലും മറന്നുപോയെ……കല്ലായ…

യുദ്ധവും* – സമാധാനവും

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഹൃദയത്തിൽനിറയും വെറുപ്പിനാലാദ്യമായ്മനസ്സിൽത്തുടങ്ങുന്നു യുദ്ധം;കരളിൽപ്പെരുക്കുന്ന തീവ്ര വിചാരങ്ങൾസൃഷ്ടിച്ചിടുന്നുലകിൽ യുദ്ധം. ബാലഹൃദയങ്ങൾത്തകർക്കുന്നുപരിയായ്ദുരിതങ്ങൾ നിറയുന്നു ചുറ്റും,തീക്ഷ്ണ യുദ്ധാഗ്നിയാലുരുകുന്നു നിത്യാർദ്ര-സ്വപ്നം കെടുത്തുന്നു വീണ്ടും. സൈനികജീവിതങ്ങൾ,ത്തുടർന്നെത്രപേർകത്തിയമരുന്നെത്ര കഷ്ടം!എത്രയോ ശൈശവങ്ങൾ പ്പൊലിഞ്ഞാകവേ-യാർത്തനാദങ്ങൾതൻ ചിത്രം. മാനവരാശിക്കൊരുപോൽ നിരാശകൾചാർത്തിക്കൊടുക്കുന്നു യുദ്ധംതീർത്തുമനാഥരാക്കു,ന്നഭയമില്ലാത്ത-ലോകമാക്കുന്നെത്ര വ്യർത്ഥം? ഉലകിൽ സമാധാനമസ്തമിപ്പിക്കുവോർനിത്യം മുറിപ്പെടുത്തുമ്പോൾസ്നേഹാശയാദർശമില്ലാത്ത…

പണാധിപത്യം– (ഓട്ടം തുള്ളൽ)

രചന : ഉള്ളാട്ടിൽ ജോൺ✍ ( ഇലക്ഷൻ കാലത്തെഴുതിയ ഓട്ടം തുള്ളൽ ശൈലിയിൽ എഴുതിയ ഈ ഹാസ്യ കവിത വീണ്ടും ഇലൿഷൻ വന്നപ്പോൾ പോസ്റ്റ് ചെയ്യാൻ തോന്നി. ) എന്നാലിനിയൊരു കഥയുര ചെയ്യാംഎന്നുടെ ചിന്ത ക്കുതകിയ പോലെചുട്ടു പഴുക്കും നാട്ടിലിതെന്തൊരുകഷ്ടമിലക്ക്ഷനു ചൂടതികഠിനം…

‘പരൽമീൻ”

രചന : കല്ലിയൂർവിശ്വംഭരൻ.✍ വേനലിൽ ശാന്തമായ് ഒഴുകുമീനദിയിൽചൂണ്ടയിലൊരുമീൻകൊതിച്ചുഞാൻനിൽക്കവേ,നിമിഷങ്ങളലസമായ് തള്ളിനീക്കുന്നിതാവിരസതമനസ്സിൽ വന്നുപോകുന്നിതാ.കണ്മഷിഎഴുതിയ കൊച്ചുമേഘങ്ങളുംഅടുത്തുകണ്ടാ മരച്ചോട്ടിലിരിക്കുന്നുഞാൻ.ഇവിടെയൊരുപക്ഷിയെനോക്കി നിൽക്കുന്നുഞാൻ.വിരിഞ്ഞൊരുപൂവിനായി കൊതിച്ചു നിൽക്കുന്നുഞാൻ.മരിച്ചുപോയ പ്രിയരേഓർത്തു നിൽക്കുന്നെൻമനസിലാ ഓർമകൾ നീക്കിയെൻ ചൂണ്ടയിൽ,നിമിഷങ്ങളങ്ങനെകൊത്തുന്നുമീനുകൾ.വീണ്ടുമെന്നെ ശപിക്കുന്ന മീനിന്റെ ചുണ്ടുകൾ.പിന്നെയും എന്നോർമ്മയിൽഞെട്ടിക്കുന്നു അതെന്നെ.ചൂണ്ടയ്ക്കടുത്തുപരൽമീനിനെകണ്ടമരത്തിലെപക്ഷിയുടെ ദൈനൃതകണ്ടുഞാൻ.എൻ്റെപട്ടു വലഭംഗിയായി വിരിച്ചിട്ടുചെന്ന്ദൂരെനോക്കിനിന്നു.ഞാനെന്ന കുഞ്ഞിനെ നോക്കുന്നമങ്കമാർമൂളുംപുഴയുടെകൊച്ചുകൊച്ചോളങ്ങൾതേങ്ങും തൊടികളിൽ പോകുന്നു…

കെടാവിളക്ക്

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ സുന്ദരതേജസ്സായെൻ മനസ്സിലെന്നുംനിറഞ്ഞുനിൽക്കുന്നുണ്ട് കെടാവിളക്കായിട്ട്…ആകസ്മികമായി വിട്ടു പിരിഞ്ഞൊരെൻമംഗല്യത്താലിയെൻ ഹൃദയത്തിൽ ചാർത്തിയനീയെന്ന സ്നേഹത്തിൻ പൊൻതേജസ്സിനേ …നിൻ്റെയാ തുടിപ്പന്ന് അണഞ്ഞോരാ നേരത്ത്നിഷ്പ്രഭമായല്ലോ എൻമാനസവുംനമ്മുടേ ഗേഹവും ആ പൂമുഖപ്പടിയും…വിശ്വസിക്കാനാവാത്ത നിൻ വിട്ടുപിരിയലിൽസ്വബോധം നഷ്ടപ്പെട്ടോരായെനിക്ക്ഒരുനോക്കവസാനം കാണുവാനാകാത്തവേദനയുണ്ടിന്നും ഹൃത്തിലായി….അദൃശ്യനാണേലും നീയ്യുണ്ട് കൂടേഎന്നുള്ള വിശ്വാസം നൽകുന്ന…

കേരളപിറവിയുടെ അറുപത്തെട്ടു വർഷങ്ങൾ .

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഇന്ത്യ സ്വാതന്ത്രമായതിനു ശേഷം ഫസൽ അലി തലവനായും സർദാർ കെ.എം. പണിക്കർ, പണ്‌ഡിറ് ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്‌ 1953-ലാണ്‌. 1955-സെപ്‌റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു.…

*വെളിച്ചം***

രചന : ഷിഹാബുദ്ദീൻ അന്ധകാരമെന്നൊന്നില്ല,ഈ ക്ഷേത്രാങ്കണത്തിൽ,ഉണ്ണികളെ ഉഴലേണ്ട,ഉഴുതുമറിക്കാം ,ഇന്നും നാളെയും,എന്നും മടിയാതെ,ഈ അമ്മതൻ മടിത്തട്ടിൽ.ധവളപാത്രം നീട്ടുക,ചേലായകൈകളാൽ,മുത്തി കുടിക്കാം,മധു കുംഭങ്ങൾ,മതിവരുവോളം,മനസ്സാം മാനമിതിൽ.അടുക്കും ചിട്ടയും,ആവോളം പേറണം,ഇടവഴിയിൽ,ഈ ഇടവഴിൽ.ഉത്തമനകാം,ഉത്തമയാകാം,ഉത്തുംഗനക്ഷത്രമായ്…..

മലയാളം ഗ്ലോബൽ വോയിസ് 56 ചീട്ടുകളി ആവേശകരമായി എൽമോണ്ടിൽ നടത്തി. ന്യൂഹൈഡ് പാർക്കിലെ സന്തോഷ്, ബാബു, ബേബി സഖ്യം വിജയികൾ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ട മലയാളം ഗ്ലോബൽ വോയിസ് 56 – 28 ചീട്ടുകളികൾ വളരെ ആവേശകരമായി പര്യവസാനിച്ചു. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമമായ മലയാളം ഗ്ലോബൽ വോയിസ് പത്രാധിപർ…

പൈതൃകം!

രചന : ഉണ്ണി കെ ടി ✍️ ഗോപാലൻ നാട്ടിലെ പേരുകേട്ട കള്ളനായിരുന്നു. അടക്കയും മാങ്ങയും ചക്കയും തേങ്ങയും പോലുള്ള വിഭവങ്ങൾ കാലാവസ്ഥാ ഭേദങ്ങൾക്കനുസരിച്ചും ലഭ്യതയനുസരിച്ചും കൊള്ളയടിക്കുന്നതിൽ വിരുതൻ. ഗോപാലന് രണ്ടു പെണ്മക്കളും ഒരാണുമായിരുന്നു ഉണ്ടായിരുന്നത്. രണ്ടു പെണ്ണുങ്ങളെ പെറ്റ ഭാര്യ…

ഞാൻ പിറന്ന നാട്ടിൽ

രചന : ബിന്ദു അരുവിപ്പുറം✍️ ഞാൻ പിറന്ന നാട്ടിലിന്നു-മൊഴുകിടുന്നു മാനസംശാന്തമാണതെങ്കിലും ഹാ!തേങ്ങിടുന്നു ഹൃത്തടം.ബാല്യമേറെ കുതുകമോടെ-യാടിനിന്ന വിസ്മയം….നഷ്ടബോധമുള്ളിലെന്നു,-മശ്രു വീണുടഞ്ഞുവോ? കനലുപോലെരിഞ്ഞിടുന്നസങ്കടങ്ങളൊക്കയുംപ്രാണനിൽ വന്നെത്തിനോക്കി-ടുന്നു നിത്യനോവുമായ്.മധുരമായ് മൊഴിഞ്ഞിടുന്നസൗഹൃദങ്ങളവിടെയുംമൂകമായറിഞ്ഞിടാതെ-യിഴപിരിഞ്ഞകന്നുവോ! സ്വന്തമെന്നു പറയുവാൻമിഴി നിറച്ചിരിയ്ക്കുവാൻകൂട്ടിനാരുമവിടെയില്ലെ-ന്നോർത്തിടുമ്പോൾ സങ്കടം!സൗഹ്യദത്തിൻ ചില്ലകൾഅടർന്നുവീണുപോയതാ-മോർമ്മമാത്രമിന്നുമെൻ്റെചിന്തകളിൽ കൂരിരുൾ! വെണ്ണിലാവുപോലെയെന്നു-മൊഴുകിയെത്തുമോർമ്മകൾനെഞ്ചിൽ ദിവ്യരാഗമായിചേർന്നലിഞ്ഞു മൂളിടും,പൗർണ്ണമിത്തിങ്കളായു-ദിച്ചുയർന്നു പൊന്തിടും,നിറവെഴുന്ന പൊല്ത്തിരിയായ്ചിന്തയിൽ തെളിഞ്ഞിടും നോവിയന്നൊരക്ഷരങ്ങ-ളൊഴുകിയൊഴുകി…