ജീവിതക്കടലിലെ അച്ഛൻ

രചന : അഷ്‌റഫ് കാളത്തോട് ✍ കടൽ ഇന്ന് നിലാവുപോലെ ശാന്തമായിരുന്നു,അതിന്റെ തിരമാലകൾ തൊട്ടിലാട്ടുന്ന കുഞ്ഞിനെപ്പോലെ മയങ്ങുന്നു.വഴിയോരത്ത്, പ്രഭാതത്തിന്റെ സ്വർണ്ണവർണ്ണംപട്ടുവസ്ത്രംപോലെ വിരിച്ചുകിടന്ന് വീശിയടിച്ചപ്പോഴാണ് അവൻ തിരികെ വരുന്നത്.കടലിനെ അവന് നന്നായി അറിയാമായിരുന്നു;അതിന്റെ കോപത്തിരകളും, ശാന്തതയും, കുടുംബബന്ധംപോലെ അടുത്തതായിരുന്നു.പക്ഷേ, ഇന്ന് കടലൊന്നും അവന്റെ…

പ്രതികരിച്ചഭയമാകുക*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ പതിയെ,യീ മഹിത മലയാളവും കദനമാംപതനത്തിലേക്കുപോയ് മറയാതെ കാത്തിടാംപറഞ്ഞുണർത്തേണ്ടതാ,ണിവിടെയും യുവതകൾപതഞ്ഞുപൊങ്ങുന്നൂ; തകർക്കുന്ന ലഹരിയാൽ. പുതിയ ദിശാബോധമേകണം കരളിലായ്പുത്തൻ പ്രതീക്ഷതൻ പ്രഭാതമേകീടണം.പരമ നാശം വിതയ്ക്കുന്നതാണോർക്ക,നാം;പഴയ കാലത്തിന്റെ ചരമ കോളങ്ങളും പ്രിയതര സ്മരണകൾ സാക്ഷാത്കരിക്കുവാൻപ്രയത്നിച്ചുദയമായ് മാറേണ്ട ജീവിതം;പടികടന്നെത്തുന്ന…

നേരം

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ നേരമേനീയൊരു വിസ്മയംനിത്യമാംമാറ്റത്തിൻ ഓളങ്ങൾ പേറുന്നസാഗരം.ഒഴുകിനീങ്ങും പുഴപോൽ നിൻപ്രയാണം,പിൻവിളിക്കാതെ പോകുന്നു ഓരോനിമിഷവും! ബാല്യത്തിൻ കളിവണ്ടിയായ് നീ പാഞ്ഞു,യൗവ്വനത്തിൻ തീക്ഷ്ണമാം തീച്ചൂളയായി.വാർദ്ധക്യത്തിൽ ശീതളമാം നിഴലുമായ്,എത്തിടും മുന്നിലെന്നും മൗനമായി! പകലിൻ പ്രകാശത്തിൽ നീതളിർത്തു,ഇരുളിലും നിൻനിഴൽ മായാതെനിന്നു.ഓരോ ഉദയവും ഒരു…

ലോക തപാൽ ദിനം

രചന : ജോർജ് കക്കാട്ട് ✍ പോസ്റ്റ്മാൻ വന്നു വീണ്ടും,കത്തുകളുമായി ചിന്നും ചിന്നും.ഓരോ വീട്ടിലും സന്തോഷം,ചിലതിൽ ദുഃഖത്തിൻ മന്ദഹാസം. ചില കത്തുകൾ ദൂരെ നിന്നുവന്നു,പ്രിയപ്പെട്ടവരുടെ ഓർമ്മകൾ തന്നു.ചിലതിൽ ജോലിയുടെ വിശേഷം,ബാക്കിയുള്ളവ ബില്ലിൻ്റെ ഘോഷം. കാത്തിരുന്നു ഞാൻ ഒരു കത്തിനു വേണ്ടി,എൻ്റെ കൂട്ടുകാരൻ്റെ…

ലേഖനം (സൗഹൃദങ്ങൾ)

ഷാനവാസ് അമ്പാട്ട് ✍ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച് ജൂലൈ 30 നാണ് അന്താരാഷ്ട്ര സൗഹൃദ ദിനം (world friendship day).എങ്കിലും ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലുംഇത് ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച യാണ് ആഘോഷിക്കാറുള്ളത്.മാനവരാശിയുടെ ഉൽഭവത്തോളം തന്നെ പഴക്കമുണ്ട്…

എന്റെ സ്വപ്ന വീട്

രചന : സതിസുധാകരൻപൊന്നുരുന്നി ✍ പകലന്തിയോളo പണിയെടുത്ത്ക്ഷീണിച്ചവശായ് വന്നിടുമ്പോൾനടുവുംനിവർത്തി കിടന്നുറങ്ങാൻചോർച്ചയില്ലാത്തൊരു വീടുവേണം.ഇന്നെന്റെ വീടിന്റവസ്ഥ കണ്ടാൽമാലോകർ നാണിച്ചുനിന്നു പോകുംകാറ്റുവന്നോടിക്കളിച്ച നേരംഓലക്കീറെല്ലാം പറന്നു പോയി.ചെറ്റക്കുടിലിന്നകത്തളത്തിൽമഴവെള്ളം വന്നു നിറഞ്ഞു നില്പുസൂര്യകിരണങ്ങൾ എത്തി നോക്കിചുമരിൽ ചായങ്ങൾതേച്ചിടുന്നു.കൂട്ടുകാരെങ്ങാനോ വന്നുപോയാൽകുത്തിയിരിക്കാനൊരിടവുമില്ലവെള്ളം നിറഞ്ഞൊരടുപ്പുകണ്ടിട്ടമ്മതാടിയ്ക്കു കൈയ്യും കൊടുത്തിരുന്നുഒരു നേരമെങ്കിലും പശിയകറ്റാനാകാതെമഴയെ പ്രാകിഇരുന്നു ഞാനുംഞങ്ങൾക്കു…

കങ്കാരു ഒരു മാംസഭുക്കല്ല

രചന : ഡോ. ബിജു കൈപ്പാറേടൻ ✍ ഈ കഥയിലെ സാങ്കൽപ്പിക കഥാപാത്രമായ ജോസുകുട്ടിപ്പണിക്കൻ ശവപ്പെട്ടി ഉണ്ടാക്കുന്ന ഒരു തച്ചനായിരുന്നു.പണിക്കന്റെ മക്കളൊക്കെ മുതിർന്നു സ്വന്തം കാലിൽ നിൽക്കാറായി. മൂത്ത മകൾ സാലിക്കുട്ടി രണ്ടാമതു പ്രസവിച്ചിട്ട് ഇന്നേക്കു ദിവസം നാലായതേയുള്ളു. നാളെ ആശുപത്രിയിൽ…

കരിങ്കാളി

രചന : മധു നിരഞ്ജൻ ✍ ​കുരുതി കഴിഞ്ഞിന്നെന്റെ കരിങ്കാളി,മലയിൽ നിന്ന് ഒഴുകിവരുന്നകബന്ധങ്ങൾ കണ്ടു പൊട്ടിച്ചിരിച്ചു.അവളുടെ ചിരിയിൽ കൊടുങ്കാറ്റുലഞ്ഞു,ചുറ്റും കുന്നുകൾ നടുങ്ങിക്കരഞ്ഞു,ആർത്തട്ടഹസിച്ചു, ദിക്കുകൾഭയം പേറി കറുത്തു,​ചുടുനിണം ഒഴുകിപ്പരക്കും,നാലുപാടും നരകമായി,ആഴത്തിൽ വിറച്ച മലഞ്ചെരുവിൽഉഗ്രമായൊരു നൃത്തംതുടങ്ങിയോ കരിങ്കാളി.​നീ എന്റെ മക്കളെ കൊന്നു,കാടിന്റെ മക്കളെ കൊന്നില്ലേ?ഞാനോ…

ഇന്നെന്റെ രക്തം, നാളത്തെ ലോകം

രചന : അഷ്റഫ് കാളത്തോട്✍ ഇന്നെന്റെ രക്തം, നാളത്തെ ലോകംഗാസ…നീ വെറുമൊരു പേരല്ല,ഈ ലോകത്തിന്റെ കുറ്റബോധംഉറങ്ങിക്കിടക്കുന്ന കല്ലറയാണ്.ഇന്നലെ വെളുത്ത മതിൽക്കെട്ടുകൾഇന്ന് ചോരയും ചാരവും കലർന്നഒരു നീണ്ട നിശ്ശബ്ദതയായി.ഇവിടെ ഓരോ നിമിഷവുംസമയത്തിന്റെ സൂചികമുന്നോട്ടല്ല, താഴേക്കാണ്നിലയില്ലാത്ത മണ്ണിനടിയിലേക്ക്കുഴിച്ചിടപ്പെടുന്നത്.ആശുപത്രികൾഇപ്പോൾ മരണത്തിന്റെ പര്യായമാണ്ഓരോ നിലവിളിയുംഅവസാനത്തെ പ്രത്യാശയുടെവിളക്കണയ്ക്കുന്നു.പാൽപ്പുഞ്ചിരി മാഞ്ഞ…

തെളിയട്ടെ പുലരികൾ

രചന : അൻവർ ഷാ ഉമയനല്ലൂർ.✍ ഇരുൾ പരത്തീടും മനസ്സായിടാതെ,നാംനിത്യമൊരു കരുണാർദ്ര താരമായ്ത്തുടരുക;സംസ്കാര സമ്പന്നരാക; സ്തുത്യർഹമാംകരളിലായുദയനാളത്തെ ദർശിക്കുക. വഞ്ചനാ,വൈകൃത ചിന്തകൾ പെരുകുകിൽനെഞ്ചിലായെങ്ങും പരന്നുപോം കരിനിഴൽഞാനെന്ന ഭാവമ,ല്ലതി ഹൃദ്യമുണരുവാൻകഴിയുന്നതാം സ്നേഹദീപമായ് മാറണം. ഉള്ളിലന്നാർദ്രത നശിച്ച യൂദാസിനാൽതള്ളിവീഴ്ത്തിക്കെടുത്തീടാൻ ശ്രമിച്ചതിൻവെള്ളിക്കിലുക്കം, വെറുത്ത സ്വപ്നങ്ങളായ്തീക്കനൽത്തുള്ളിപോൽ പൊള്ളിച്ചിടുന്നകം. ചേർത്തെഴുതീടുക,…