തട്ടത്തിൽതട്ടുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ തട്ടമിട്ടവൾ വന്നതുംതട്ടിവിട്ടത് കട്ടകൾതട്ടമിട്ടാൽ പൊട്ടിടുംതിട്ടൂരമൊന്ന് മൊഴിഞ്ഞവൾതട്ടിയിടാൻ നോക്കിയോൾതട്ടി വീഴുമെന്നായതുംതട്ടിവിട്ടവൾ പല വിധംപൊട്ട ന്യായം നാട്ടിതിൽതട്ടമിട്ടവൾ ചൊന്നതോതട്ടമെന്നത് ഭീതിയാതട്ടമൊക്കെ മാറ്റിയാൽകുട്ടിയായി കൂട്ടിടാംതട്ടമിട്ടവൾ ചൊല്ലിടുംതീട്ട ന്യായം കേൾക്കുവാൻകൂട് കെട്ടും കൂട്ടരെഓർക്ക നാടിൻ പൈതൃകംതുപ്പി വിഷമിത് പല…

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : 2025 ഒക്ടോബർ 25, ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400 Willow Grove Road, Stoney Point , Rockland County) നടത്തുന്ന ഫൊക്കാനാ ന്യൂ യോർക്ക്…

എംബാം ചെയ്തു

രചന : ഷാ അലി ✍ ഉള്ളിലൊരാകാശംഇടിഞ്ഞു തുടങ്ങുന്നുണ്ട്ഏത് നിമിഷവുംവെളുത്ത മേഘങ്ങളുടെകെട്ടു പൊട്ടിയേക്കാംആദ്യത്തെ കുലുക്കത്തിൽ തന്നെഅഴിഞ്ഞു പോയ മഴവില്ല്കുപ്പിവള പോലെ ചിതറിചങ്കോളം തറച്ചു നിൽപ്പുണ്ട്..അനന്തതയിൽ നോക്കിയിരിക്കാനിനിആകാശമില്ലായ്കയാൽആശകളുടെ അസ്ഥിവാരത്തിന്തീയിടുകയാണ്..ചെരിഞ്ഞ മുറത്തിലെന്ന പോലെഅടിഞ്ഞു കൂടുന്ന നക്ഷത്രങ്ങളെതെരുവിൽ വിൽക്കാൻ വെക്കുന്നുണ്ട്ജീവിതത്തിന്റെ ആകാശംഇപ്പോഴും മേഘാവൃതമെന്നൊരുകുളിര് ഉള്ളാകെ നിറഞ്ഞുനിൽക്കുന്നവർക്ക്…

വിഷാദത്തിലൂടെ❤️

രചന : പൂജ. ഹരി കാട്ടാകാമ്പാൽ✍ വിഷാദത്തിലൂടെ പോകുന്നവർആർദ്രത വറ്റിയ നദികളാണ്…മുമ്പൊഴുകി പോയ ജലകണങ്ങൾ..തുള്ളിതുളുമ്പിയ ഓളങ്ങൾ..മഴയെ പുണർന്നലിഞ്ഞ അതിരുകൾ.,എല്ലാം ഓർമ്മയിലുണ്ടെങ്കിലും…ഉണങ്ങിയടർന്ന ഇല പോലെകൊഴിഞ്ഞു മണ്ണിൽ വീണടിയും..മൂടികെട്ടിയ ആകാശം പോലെഒന്ന് പെയ്യാൻ കൊതിച്ചു നിൽക്കും..ചിരിയൊട്ടിച്ചു വെച്ച ചുണ്ടുകളിൽഒരു കരച്ചിൽ മുട്ടി നിൽക്കുന്നുണ്ടാവും..ഭൂമിയിൽ നടക്കുന്നുണ്ടെന്നാലുംമനസ്സിനെ…

ഇവിടെ തെറ്റ് ആരുടെ ഭാഗത്താണ്

രചന : ദിവ്യ കാശ്യപ് ✍ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ അച്ഛനൊരിക്കൽ നാട്ടിൽ പോയ സമയത്താണ് ഒരു രാത്രി അമ്മയോടൊപ്പം അയാളെ ഞാൻ മുറിയിൽ കണ്ടത്…കൂടെ കിടന്നിരുന്ന അമ്മയെ ഉറക്കം ഞെട്ടി ഉണർന്നപ്പോൾ കാണാതായതിനെ തുടർന്ന് തിരക്കി ചെന്നതായിരുന്നൂ ഞാൻ..അയാള്…

നഗരംമുഖത്തെഴുതിവച്ചയാൾ .

രചന : സുമോദ് പരുമല ✍ ഒരു നഗരത്തിന്റെയശ്ലീലം മുഴുവൻമുഖത്തെഴുതിവച്ചയൊരാൾതിടുക്കപ്പെട്ട് ഗ്രാമത്തിലേയ്ക്ക് നടക്കുന്നു .ഓർമ്മകൾ തുടങ്ങുംമുമ്പ് അറ്റുപോയഒരു പൊക്കിൾക്കൊടിച്ചൂരിലേയ്ക്ക്അകാലത്തിലൊരു സ്വപ്നാടനം .ഇടുങ്ങിയ ചെമ്മൺനിരത്തുകൾകനത്തുമിനുത്ത ടാർറോഡുകളായിഅയാളെ അത്ഭുതപ്പെടുത്തി .മധുരം വാരിക്കൂട്ടിയ മാന്തോപ്പുകൾ,കണ്ണഞ്ചിപ്പോകുന്ന പ്രാസാദങ്ങൾ .പുഴയിലേക്കിറങ്ങുന്ന വഴിയോരത്ത്ചായപ്പീടികകൾ നിന്നയിടത്ത്അലങ്കാരച്ചെടികളുടെനഴ്സറിയോട്ചേർന്ന്ബ്രോയിലർക്കോഴികളുടെമരണപ്പിടച്ചിൽ ..ഇറച്ചിക്കടയ്ക്കുമുന്നിൽചാവാലിപ്പട്ടികൾ ..അലഞ്ഞെത്തിച്ചേർന്നിടത്ത്ദേശീയബാങ്കിന്റെ ബ്രാഞ്ച്,ആകാശംതൊട്ട് മൊബൈൽ…

ഇടവേള

രചന : ജയചന്ദ്രൻ കഠിനകുളം. ✍ അരാഫത്തിന്റെചോരക്കരുത്തിൽ,“കനലെരിഞ്ഞടങ്ങി”!സമാധാനത്തിന്റെചാരത്തിൽ നിന്നും“ഫീനിക്സ് പക്ഷിക്ക്കുഞ്ഞിതൂവലുകൾമുളക്കുന്ന മർമ്മരംഗാസ ഹൃദ്തന്ത്രികളിൽഅനുരണനം സൃഷ്ടിക്കേ!അപ്രതീക്ഷിതമായിഇരുട്ടിന്റെ കട്ടക്കറുപ്പിൽനക്ഷത്രകുഞ്ഞുങ്ങൾഭൂമിയിലേക്കിറങ്ങുന്നു.ദൈവപുത്രന്റെ വരവിനുഒരു വാൽനക്ഷത്രം തന്നെഅധികമായിരുന്നു;ഇസ്രായേൽ രാജ്യംപരിപാവനമാകാൻ!ഹാ, ആകാശത്തിന്റെ,മാസ്മരീക വിസ്മയംകുറേശേ, ആശങ്കയായിതലച്ചോറ് ഭക്ഷിക്കാൻതുടങ്ങേ!നിമിഷം കൊണ്ട്ഒരു പ്രദേശം വെണ്ണീറണിഞ്ഞു.അഹങ്കാരത്തിന്റെ,ആത്മവിശ്വാസം ഭക്ഷിച്ചുഉറക്കത്തിലായിരുന്നു;പ്രിയ ” മെറ്റൽഡോം”.ശേഷം;സംഭവിക്കുന്നതൊക്കെസ്വപനമായിരിക്കണമെന്ന്ഓരോ പുലരിയിലും മനസിനെപറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.വിടരുംമുമ്പ്…

🙏 ഭക്ത്യാദരം 🙏

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഭദ്രദീപം തെളിച്ചീടുമൊരു പുലരിപോൽഭവ്യതയോടുയരുന്ന നളിനങ്ങൾ പോൽഭക്ത്യാദരം തിരുസ്മരണയാലെന്മനോ-ഭിത്തിയിൽ തെളിയുന്നു തവരമ്യ സുസ്മിതം. ഭക്തഹൃദയങ്ങൾക്കു തുണയേകിടുന്നതാംഭഗവത് കരങ്ങളാലിരുൾനീക്കിയനുദിനംഭഗനീയമായിത്തെളിക്കയാൽ ചിന്തകംഭഗ്നമാകാതുണർത്തുന്നുദയ കാവ്യകം. ഭജനീയ നാമങ്ങളോരോന്നുമോർത്തു ഞാൻഭഗവത് സമക്ഷമർപ്പിക്കുന്നു കവിതകൾഭക്തവത്സലനേ, കൊതിക്കുന്നു തിരു വരംഭയരഹിത ജീവിതോദ്യാനത്തിൻ സുസ്മിതം.…

മരിച്ചതിനു ശേഷം

രചന : ജിസ ജോസ് ✍ മരിച്ചതിനു ശേഷംഎൻ്റെ പുടവകൾനീയെന്തു ചെയ്യും?ഓരോന്നിനുംഹൃദയമുണ്ടെന്നുംപ്രത്യേക താളത്തിൽഅവ മിടിക്കുന്നുണ്ടെന്നുംനിനക്കെങ്ങനെമനസ്സിലാവാനാണ്!പണ്ടു പണ്ടുതുണിക്കെട്ടുമായെത്തുന്നബംഗാളി പയ്യനിൽ നിന്നുഇൻസ്റ്റാൾമെൻ്റിൽ വാങ്ങിയചോപ്പുകരയൻവെള്ളസാരികൾദേബ്ദാസെന്നു പേരുള്ളഅവൻ്റെ തുടുത്ത മുഖം!കൈപ്പണിത്തരംചന്തംകൂട്ടിയകൈത്തറിസാരികൾ,സാരിക്കെട്ടുമായെത്തുന്നതമിഴൻ വിടർത്തിയിട്ടുകൊതിപ്പിച്ചിരുന്നകള്ളപ്പട്ടുകൾ ,ചെട്ടിനാടൻ കോട്ടൺ…മോഹിച്ചു വാങ്ങിയകാഞ്ചീപുരംകട്ടിക്കസവിഴ പാകിയബനാറസി സിൽക്ക് ..ഉച്ചയിടവേളകളിൽഓഫീസിൽ നിന്നു മുങ്ങിസെക്കൻ്റ് സെയിലുനടക്കുന്നഗാന്ധിമന്ദിരത്തിൽ ചെന്നുനീയറിയാതെവാങ്ങിക്കൂട്ടിയഒഴുക്കൻ സാരികൾ…

സാരസ്വതസാരം

രചന : രഘുനാഥ് കണ്ടോത്തു ✍ ശുഭ്രശൂന്യമനമാം കടലാസുതാളുമായ്സംഭ്രമിച്ചടിമുടി വിറയാർന്നഹൃത്തുമായ്ആദ്യാക്ഷരമർത്ഥിച്ചന്നൂ കാത്തിരൂന്നേൻവിദ്യാദേവി സാക്ഷിയായ് ഗുരുമുഖേ!മണ്ണായൊരെന്നെയീമണ്ണിലെഴുതിച്ചുമണ്ണാകുവോളമാലിപികളും മായുമോ?ഭൂമിയെമെല്ലെത്തിരിച്ചു കറക്കണംഭൂതകാലങ്ങളൊന്നാടിത്തിമർക്കുവാൻപള്ളിക്കൂടങ്ങളിൽ നിന്നുതുടങ്ങണംപള്ളികൊള്ളും ജ്ഞാനാംബികയെ വണങ്ങണംകള്ളമില്ലാബാല്ല്യങ്ങളിടകലർന്നിരിക്കണംവള്ളിനിക്കറിട്ട കൊച്ചുബാലനായ് മാറണം!വള്ളിയോടു പൂനുള്ളാൻ സമ്മതവും വാങ്ങണംനൂള്ളിമേനിനോവുമെന്നാലാശ്രമവും കൈവിടണം!ധരതിരിഞ്ഞുതേഞ്ഞബാല്യം വീണ്ടുമാസ്വദിച്ചി‐ടാംനരനിറഞ്ഞസന്ധ്യകളിൽ ഓർമ്മകളെ‐മേയ്ച്ചിടാം!പൊള്ളയാമിപ്പാഴ്മുളന്തണ്ടിന്‍ കൊഞ്ചലായി നീമുരളിയായി നീ ഗീതാസരസ്സിന്‍ കുഞ്ഞോളങ്ങളായിനീകള്ളിമുള്ളിൻകാടകറ്റി പൂവനങ്ങളായി…